tag:blogger.com,1999:blog-86441467745842025802024-03-13T23:51:30.982-07:00മഴവില്ല്pradeephttp://www.blogger.com/profile/07319339380195881230noreply@blogger.comBlogger38125tag:blogger.com,1999:blog-8644146774584202580.post-34929242665676425342017-04-10T00:15:00.000-07:002017-04-10T00:15:20.807-07:00ഇതന്താ ഇങ്ങനെ?<div dir="ltr" style="text-align: left;" trbidi="on">
<!--[if gte mso 9]><xml>
<w:WordDocument>
<w:View>Normal</w:View>
<w:Zoom>0</w:Zoom>
<w:TrackMoves/>
<w:TrackFormatting/>
<w:PunctuationKerning/>
<w:ValidateAgainstSchemas/>
<w:SaveIfXMLInvalid>false</w:SaveIfXMLInvalid>
<w:IgnoreMixedContent>false</w:IgnoreMixedContent>
<w:AlwaysShowPlaceholderText>false</w:AlwaysShowPlaceholderText>
<w:DoNotPromoteQF/>
<w:LidThemeOther>EN-IN</w:LidThemeOther>
<w:LidThemeAsian>X-NONE</w:LidThemeAsian>
<w:LidThemeComplexScript>ML</w:LidThemeComplexScript>
<w:Compatibility>
<w:BreakWrappedTables/>
<w:SnapToGridInCell/>
<w:WrapTextWithPunct/>
<w:UseAsianBreakRules/>
<w:DontGrowAutofit/>
<w:SplitPgBreakAndParaMark/>
<w:DontVertAlignCellWithSp/>
<w:DontBreakConstrainedForcedTables/>
<w:DontVertAlignInTxbx/>
<w:Word11KerningPairs/>
<w:CachedColBalance/>
<w:UseFELayout/>
</w:Compatibility>
<m:mathPr>
<m:mathFont m:val="Cambria Math"/>
<m:brkBin m:val="before"/>
<m:brkBinSub m:val="--"/>
<m:smallFrac m:val="off"/>
<m:dispDef/>
<m:lMargin m:val="0"/>
<m:rMargin m:val="0"/>
<m:defJc m:val="centerGroup"/>
<m:wrapIndent m:val="1440"/>
<m:intLim m:val="subSup"/>
<m:naryLim m:val="undOvr"/>
</m:mathPr></w:WordDocument>
</xml><![endif]--><br />
<!--[if gte mso 9]><xml>
<w:LatentStyles DefLockedState="false" DefUnhideWhenUsed="true"
DefSemiHidden="true" DefQFormat="false" DefPriority="99"
LatentStyleCount="267">
<w:LsdException Locked="false" Priority="0" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Normal"/>
<w:LsdException Locked="false" Priority="9" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="heading 1"/>
<w:LsdException Locked="false" Priority="9" QFormat="true" Name="heading 2"/>
<w:LsdException Locked="false" Priority="9" QFormat="true" Name="heading 3"/>
<w:LsdException Locked="false" Priority="9" QFormat="true" Name="heading 4"/>
<w:LsdException Locked="false" Priority="9" QFormat="true" Name="heading 5"/>
<w:LsdException Locked="false" Priority="9" QFormat="true" Name="heading 6"/>
<w:LsdException Locked="false" Priority="9" QFormat="true" Name="heading 7"/>
<w:LsdException Locked="false" Priority="9" QFormat="true" Name="heading 8"/>
<w:LsdException Locked="false" Priority="9" QFormat="true" Name="heading 9"/>
<w:LsdException Locked="false" Priority="39" Name="toc 1"/>
<w:LsdException Locked="false" Priority="39" Name="toc 2"/>
<w:LsdException Locked="false" Priority="39" Name="toc 3"/>
<w:LsdException Locked="false" Priority="39" Name="toc 4"/>
<w:LsdException Locked="false" Priority="39" Name="toc 5"/>
<w:LsdException Locked="false" Priority="39" Name="toc 6"/>
<w:LsdException Locked="false" Priority="39" Name="toc 7"/>
<w:LsdException Locked="false" Priority="39" Name="toc 8"/>
<w:LsdException Locked="false" Priority="39" Name="toc 9"/>
<w:LsdException Locked="false" Priority="35" QFormat="true" Name="caption"/>
<w:LsdException Locked="false" Priority="10" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Title"/>
<w:LsdException Locked="false" Priority="1" Name="Default Paragraph Font"/>
<w:LsdException Locked="false" Priority="11" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Subtitle"/>
<w:LsdException Locked="false" Priority="22" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Strong"/>
<w:LsdException Locked="false" Priority="20" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Emphasis"/>
<w:LsdException Locked="false" Priority="59" SemiHidden="false"
UnhideWhenUsed="false" Name="Table Grid"/>
<w:LsdException Locked="false" UnhideWhenUsed="false" Name="Placeholder Text"/>
<w:LsdException Locked="false" Priority="1" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="No Spacing"/>
<w:LsdException Locked="false" Priority="60" SemiHidden="false"
UnhideWhenUsed="false" Name="Light Shading"/>
<w:LsdException Locked="false" Priority="61" SemiHidden="false"
UnhideWhenUsed="false" Name="Light List"/>
<w:LsdException Locked="false" Priority="62" SemiHidden="false"
UnhideWhenUsed="false" Name="Light Grid"/>
<w:LsdException Locked="false" Priority="63" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 1"/>
<w:LsdException Locked="false" Priority="64" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 2"/>
<w:LsdException Locked="false" Priority="65" SemiHidden="false"
UnhideWhenUsed="false" Name="Medium List 1"/>
<w:LsdException Locked="false" Priority="66" SemiHidden="false"
UnhideWhenUsed="false" Name="Medium List 2"/>
<w:LsdException Locked="false" Priority="67" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 1"/>
<w:LsdException Locked="false" Priority="68" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 2"/>
<w:LsdException Locked="false" Priority="69" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 3"/>
<w:LsdException Locked="false" Priority="70" SemiHidden="false"
UnhideWhenUsed="false" Name="Dark List"/>
<w:LsdException Locked="false" Priority="71" SemiHidden="false"
UnhideWhenUsed="false" Name="Colorful Shading"/>
<w:LsdException Locked="false" Priority="72" SemiHidden="false"
UnhideWhenUsed="false" Name="Colorful List"/>
<w:LsdException Locked="false" Priority="73" SemiHidden="false"
UnhideWhenUsed="false" Name="Colorful Grid"/>
<w:LsdException Locked="false" Priority="60" SemiHidden="false"
UnhideWhenUsed="false" Name="Light Shading Accent 1"/>
<w:LsdException Locked="false" Priority="61" SemiHidden="false"
UnhideWhenUsed="false" Name="Light List Accent 1"/>
<w:LsdException Locked="false" Priority="62" SemiHidden="false"
UnhideWhenUsed="false" Name="Light Grid Accent 1"/>
<w:LsdException Locked="false" Priority="63" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 1 Accent 1"/>
<w:LsdException Locked="false" Priority="64" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 2 Accent 1"/>
<w:LsdException Locked="false" Priority="65" SemiHidden="false"
UnhideWhenUsed="false" Name="Medium List 1 Accent 1"/>
<w:LsdException Locked="false" UnhideWhenUsed="false" Name="Revision"/>
<w:LsdException Locked="false" Priority="34" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="List Paragraph"/>
<w:LsdException Locked="false" Priority="29" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Quote"/>
<w:LsdException Locked="false" Priority="30" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Intense Quote"/>
<w:LsdException Locked="false" Priority="66" SemiHidden="false"
UnhideWhenUsed="false" Name="Medium List 2 Accent 1"/>
<w:LsdException Locked="false" Priority="67" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 1 Accent 1"/>
<w:LsdException Locked="false" Priority="68" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 2 Accent 1"/>
<w:LsdException Locked="false" Priority="69" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 3 Accent 1"/>
<w:LsdException Locked="false" Priority="70" SemiHidden="false"
UnhideWhenUsed="false" Name="Dark List Accent 1"/>
<w:LsdException Locked="false" Priority="71" SemiHidden="false"
UnhideWhenUsed="false" Name="Colorful Shading Accent 1"/>
<w:LsdException Locked="false" Priority="72" SemiHidden="false"
UnhideWhenUsed="false" Name="Colorful List Accent 1"/>
<w:LsdException Locked="false" Priority="73" SemiHidden="false"
UnhideWhenUsed="false" Name="Colorful Grid Accent 1"/>
<w:LsdException Locked="false" Priority="60" SemiHidden="false"
UnhideWhenUsed="false" Name="Light Shading Accent 2"/>
<w:LsdException Locked="false" Priority="61" SemiHidden="false"
UnhideWhenUsed="false" Name="Light List Accent 2"/>
<w:LsdException Locked="false" Priority="62" SemiHidden="false"
UnhideWhenUsed="false" Name="Light Grid Accent 2"/>
<w:LsdException Locked="false" Priority="63" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 1 Accent 2"/>
<w:LsdException Locked="false" Priority="64" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 2 Accent 2"/>
<w:LsdException Locked="false" Priority="65" SemiHidden="false"
UnhideWhenUsed="false" Name="Medium List 1 Accent 2"/>
<w:LsdException Locked="false" Priority="66" SemiHidden="false"
UnhideWhenUsed="false" Name="Medium List 2 Accent 2"/>
<w:LsdException Locked="false" Priority="67" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 1 Accent 2"/>
<w:LsdException Locked="false" Priority="68" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 2 Accent 2"/>
<w:LsdException Locked="false" Priority="69" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 3 Accent 2"/>
<w:LsdException Locked="false" Priority="70" SemiHidden="false"
UnhideWhenUsed="false" Name="Dark List Accent 2"/>
<w:LsdException Locked="false" Priority="71" SemiHidden="false"
UnhideWhenUsed="false" Name="Colorful Shading Accent 2"/>
<w:LsdException Locked="false" Priority="72" SemiHidden="false"
UnhideWhenUsed="false" Name="Colorful List Accent 2"/>
<w:LsdException Locked="false" Priority="73" SemiHidden="false"
UnhideWhenUsed="false" Name="Colorful Grid Accent 2"/>
<w:LsdException Locked="false" Priority="60" SemiHidden="false"
UnhideWhenUsed="false" Name="Light Shading Accent 3"/>
<w:LsdException Locked="false" Priority="61" SemiHidden="false"
UnhideWhenUsed="false" Name="Light List Accent 3"/>
<w:LsdException Locked="false" Priority="62" SemiHidden="false"
UnhideWhenUsed="false" Name="Light Grid Accent 3"/>
<w:LsdException Locked="false" Priority="63" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 1 Accent 3"/>
<w:LsdException Locked="false" Priority="64" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 2 Accent 3"/>
<w:LsdException Locked="false" Priority="65" SemiHidden="false"
UnhideWhenUsed="false" Name="Medium List 1 Accent 3"/>
<w:LsdException Locked="false" Priority="66" SemiHidden="false"
UnhideWhenUsed="false" Name="Medium List 2 Accent 3"/>
<w:LsdException Locked="false" Priority="67" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 1 Accent 3"/>
<w:LsdException Locked="false" Priority="68" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 2 Accent 3"/>
<w:LsdException Locked="false" Priority="69" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 3 Accent 3"/>
<w:LsdException Locked="false" Priority="70" SemiHidden="false"
UnhideWhenUsed="false" Name="Dark List Accent 3"/>
<w:LsdException Locked="false" Priority="71" SemiHidden="false"
UnhideWhenUsed="false" Name="Colorful Shading Accent 3"/>
<w:LsdException Locked="false" Priority="72" SemiHidden="false"
UnhideWhenUsed="false" Name="Colorful List Accent 3"/>
<w:LsdException Locked="false" Priority="73" SemiHidden="false"
UnhideWhenUsed="false" Name="Colorful Grid Accent 3"/>
<w:LsdException Locked="false" Priority="60" SemiHidden="false"
UnhideWhenUsed="false" Name="Light Shading Accent 4"/>
<w:LsdException Locked="false" Priority="61" SemiHidden="false"
UnhideWhenUsed="false" Name="Light List Accent 4"/>
<w:LsdException Locked="false" Priority="62" SemiHidden="false"
UnhideWhenUsed="false" Name="Light Grid Accent 4"/>
<w:LsdException Locked="false" Priority="63" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 1 Accent 4"/>
<w:LsdException Locked="false" Priority="64" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 2 Accent 4"/>
<w:LsdException Locked="false" Priority="65" SemiHidden="false"
UnhideWhenUsed="false" Name="Medium List 1 Accent 4"/>
<w:LsdException Locked="false" Priority="66" SemiHidden="false"
UnhideWhenUsed="false" Name="Medium List 2 Accent 4"/>
<w:LsdException Locked="false" Priority="67" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 1 Accent 4"/>
<w:LsdException Locked="false" Priority="68" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 2 Accent 4"/>
<w:LsdException Locked="false" Priority="69" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 3 Accent 4"/>
<w:LsdException Locked="false" Priority="70" SemiHidden="false"
UnhideWhenUsed="false" Name="Dark List Accent 4"/>
<w:LsdException Locked="false" Priority="71" SemiHidden="false"
UnhideWhenUsed="false" Name="Colorful Shading Accent 4"/>
<w:LsdException Locked="false" Priority="72" SemiHidden="false"
UnhideWhenUsed="false" Name="Colorful List Accent 4"/>
<w:LsdException Locked="false" Priority="73" SemiHidden="false"
UnhideWhenUsed="false" Name="Colorful Grid Accent 4"/>
<w:LsdException Locked="false" Priority="60" SemiHidden="false"
UnhideWhenUsed="false" Name="Light Shading Accent 5"/>
<w:LsdException Locked="false" Priority="61" SemiHidden="false"
UnhideWhenUsed="false" Name="Light List Accent 5"/>
<w:LsdException Locked="false" Priority="62" SemiHidden="false"
UnhideWhenUsed="false" Name="Light Grid Accent 5"/>
<w:LsdException Locked="false" Priority="63" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 1 Accent 5"/>
<w:LsdException Locked="false" Priority="64" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 2 Accent 5"/>
<w:LsdException Locked="false" Priority="65" SemiHidden="false"
UnhideWhenUsed="false" Name="Medium List 1 Accent 5"/>
<w:LsdException Locked="false" Priority="66" SemiHidden="false"
UnhideWhenUsed="false" Name="Medium List 2 Accent 5"/>
<w:LsdException Locked="false" Priority="67" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 1 Accent 5"/>
<w:LsdException Locked="false" Priority="68" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 2 Accent 5"/>
<w:LsdException Locked="false" Priority="69" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 3 Accent 5"/>
<w:LsdException Locked="false" Priority="70" SemiHidden="false"
UnhideWhenUsed="false" Name="Dark List Accent 5"/>
<w:LsdException Locked="false" Priority="71" SemiHidden="false"
UnhideWhenUsed="false" Name="Colorful Shading Accent 5"/>
<w:LsdException Locked="false" Priority="72" SemiHidden="false"
UnhideWhenUsed="false" Name="Colorful List Accent 5"/>
<w:LsdException Locked="false" Priority="73" SemiHidden="false"
UnhideWhenUsed="false" Name="Colorful Grid Accent 5"/>
<w:LsdException Locked="false" Priority="60" SemiHidden="false"
UnhideWhenUsed="false" Name="Light Shading Accent 6"/>
<w:LsdException Locked="false" Priority="61" SemiHidden="false"
UnhideWhenUsed="false" Name="Light List Accent 6"/>
<w:LsdException Locked="false" Priority="62" SemiHidden="false"
UnhideWhenUsed="false" Name="Light Grid Accent 6"/>
<w:LsdException Locked="false" Priority="63" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 1 Accent 6"/>
<w:LsdException Locked="false" Priority="64" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 2 Accent 6"/>
<w:LsdException Locked="false" Priority="65" SemiHidden="false"
UnhideWhenUsed="false" Name="Medium List 1 Accent 6"/>
<w:LsdException Locked="false" Priority="66" SemiHidden="false"
UnhideWhenUsed="false" Name="Medium List 2 Accent 6"/>
<w:LsdException Locked="false" Priority="67" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 1 Accent 6"/>
<w:LsdException Locked="false" Priority="68" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 2 Accent 6"/>
<w:LsdException Locked="false" Priority="69" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 3 Accent 6"/>
<w:LsdException Locked="false" Priority="70" SemiHidden="false"
UnhideWhenUsed="false" Name="Dark List Accent 6"/>
<w:LsdException Locked="false" Priority="71" SemiHidden="false"
UnhideWhenUsed="false" Name="Colorful Shading Accent 6"/>
<w:LsdException Locked="false" Priority="72" SemiHidden="false"
UnhideWhenUsed="false" Name="Colorful List Accent 6"/>
<w:LsdException Locked="false" Priority="73" SemiHidden="false"
UnhideWhenUsed="false" Name="Colorful Grid Accent 6"/>
<w:LsdException Locked="false" Priority="19" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Subtle Emphasis"/>
<w:LsdException Locked="false" Priority="21" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Intense Emphasis"/>
<w:LsdException Locked="false" Priority="31" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Subtle Reference"/>
<w:LsdException Locked="false" Priority="32" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Intense Reference"/>
<w:LsdException Locked="false" Priority="33" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Book Title"/>
<w:LsdException Locked="false" Priority="37" Name="Bibliography"/>
<w:LsdException Locked="false" Priority="39" QFormat="true" Name="TOC Heading"/>
</w:LatentStyles>
</xml><![endif]--><!--[if gte mso 10]>
<style>
/* Style Definitions */
table.MsoNormalTable
{mso-style-name:"Table Normal";
mso-tstyle-rowband-size:0;
mso-tstyle-colband-size:0;
mso-style-noshow:yes;
mso-style-priority:99;
mso-style-qformat:yes;
mso-style-parent:"";
mso-padding-alt:0cm 5.4pt 0cm 5.4pt;
mso-para-margin-top:0cm;
mso-para-margin-right:0cm;
mso-para-margin-bottom:10.0pt;
mso-para-margin-left:0cm;
line-height:115%;
mso-pagination:widow-orphan;
font-size:11.0pt;
font-family:"Calibri","sans-serif";
mso-ascii-font-family:Calibri;
mso-ascii-theme-font:minor-latin;
mso-hansi-font-family:Calibri;
mso-hansi-theme-font:minor-latin;
mso-bidi-font-family:Kartika;
mso-bidi-theme-font:minor-bidi;}
</style>
<![endif]-->
<br />
<div class="MsoNormal">
<span lang="ML" style="font-family: AnjaliOldLipi;">കുമാരേട്ടനെ <span style="mso-spacerun: yes;"> </span>അറിയാമല്ലോ</span><span style="font-family: AnjaliOldLipi;">, <span lang="ML">അല്ലേ</span>? <span lang="ML">തനി നാടൻ. അങ്ങേയറ്റം
സാധാരണക്കാരൻ</span>, <span lang="ML">അല്ലെങ്കിൽ ആം ആദ്മി (തെറ്റിദ്ധരിക്കല്ലേ പ്ളീസ്</span>,
<span lang="ML">അദ്ദേഹം കേജരിവാളിന്റെ അനുയായി അല്ല) എന്തായാലും കുമാരേട്ടൻ
എങ്ങനെയുള്ള ആളാണെന്നു മനസ്സിലായല്ലോ</span>? <span lang="ML">നിങ്ങളെയും എന്നെയും
പോലെ തികച്ചും സാധാരണക്കാരൻ</span>; <span lang="ML">കൂടാതെ നിഷ്ക്കളങ്കനും.</span></span></div>
<div class="MsoNormal">
<br /></div>
<div class="MsoNormal">
<span lang="ML" style="font-family: AnjaliOldLipi;">ഇന്നത്തെ ഈ
ആധുനിക ലോകത്തിൽ</span><span style="font-family: AnjaliOldLipi;">, <span lang="ML">ലോകപുരോഗതി
അതിന്റെ പാരമ്യത്തിൽ എത്തി നിൽക്കുന്ന ഈ അവസരത്തിൽ</span>,<span lang="ML"> ഈ
ലോകത്തിന്റെ ഗതിവിഗതികൾ ശരിയായി മനസ്സിലാക്കാൻ സാധിക്കാതെ കണ്ണുതള്ളിപ്പോവുന്ന
അല്ലെങ്കിൽ വാ പൊളിച്ചുപോകുന്ന അവസരങ്ങൾ മിക്കപ്പോഴും കുമാരേട്ടന്റെ ജീവിതത്തിൽ
ഉണ്ടായിക്കൊണ്ടേ ഇരിക്കുന്നു. പൊരുളറിയാതെ വിഷമിച്ചുപോവുന്ന ഇത്തരം നിമിഷങ്ങളിൽ
അദ്ദേഹം സ്വയം ചോദിച്ചുപോവുന്ന ഒരു ചോദ്യമാണു് - ഇതെന്താ ഇങ്ങനെ</span>? <span lang="ML">ആരും ചോദിച്ചുപോകും ചങ്ങാതീ</span>; <span lang="ML">ഞാനും നിങ്ങളും എല്ലാം.</span></span></div>
<div class="MsoNormal">
<br /></div>
<div class="MsoNormal">
<span lang="ML" style="font-family: AnjaliOldLipi;">ഫെബ്രുവരി
ഒന്നാം തീയതി. കുമാരേട്ടൻ തന്റെ സുഹൃത്തു് തോമാച്ചന്റെ വരവും കാത്തു് സ്വന്തം
വീട്ടിലിരിക്കുകയായിരുന്നു. രണ്ടുപേരും മുതിർന്ന പയ്യന്മാരും ആത്മാർത്ഥ
സുഹൃത്തുക്കളും ആണേ. ജോലിയിൽനിന്നു വിരമിച്ചശേഷം പ്രത്യേകിച്ചു
പണിയൊന്നുമില്ലാത്തതിനാൽ ദിവസവും ഇവർ രണ്ടുപേരും ചെസ് കളിയിൽ ഏർപ്പെട്ടു സമയം പാഴാക്കിക്കളയാറുണ്ടു്.
കുമാരേട്ടന്റെ വീട്ടിന്റെ സിറ്റൗട്ടാണു് അവരുടെ കളിക്കളം (കുമാരേട്ടനുമായിട്ടുള്ള
ചെസ് കളിയിൽ തോമാച്ചനും വലിയ താല്പര്യമാണു്. കാരണം വിജയം എപ്പോഴും തോമാച്ചനോടൊപ്പമായിരിക്കും!)
</span><span style="font-family: AnjaliOldLipi;"></span></div>
<div class="MsoNormal">
<br /></div>
<div class="MsoNormal">
<span lang="ML" style="font-family: AnjaliOldLipi;">അന്നത്തെ
ദിവസം സമയം കഴിഞ്ഞിട്ടും തോമാച്ചനെ കാണുന്നില്ല. ചെസ് കളിയോടു് അഡിൿഷനായിപ്പോയ കുമാരേട്ടനു്
ആകപ്പാടെ ഒരു അസ്വസ്ഥത. മയക്കുമരുന്നിനു് അടിമയായവർക്കുണ്ടാവുന്നതുപോലെ ഒരു
വിത്ഡ്രോവൽ സിൻഡ്രം! ഉടനെ മൊബൈൽ എടുത്തു വിളിയായി</span><span style="font-family: AnjaliOldLipi;">,</span></div>
<div class="MsoNormal">
<br /></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">“<span lang="ML">എടോ
തോമാച്ചാ</span>, <span lang="ML">താനെവിടാ</span>?”</span></div>
<div class="MsoNormal">
<br /></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">“<span lang="ML">ഞാൻ
ടി വി കാണുവാ. ഇന്നു ബജറ്റല്ലേ</span>,<span lang="ML"> ബജറ്റിൽ എന്തൊക്കെയുണ്ടെന്നു
നോക്കണ്ടേ</span>? <span lang="ML">അതുകൊണ്ട് ഇന്നു കളി വേണ്ട.</span>”</span></div>
<div class="MsoNormal">
<br /></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">“<span lang="ML">പിന്നേ</span>,
<span lang="ML">കുഴീലോട്ടു കാലും നീട്ടിയിരിക്കുന്ന തനിക്കു് എന്തോന്നു ബജറ്റ്</span>?
<span lang="ML">ഉം</span>, <span lang="ML">കണ്ടോ</span>.<span lang="ML"> അതു
മുടക്കണ്ടാ</span>. <span lang="ML">തനിക്കു തരാൻ ഉരുട്ടി വച്ചിരിക്കുവല്ലേ ബജറ്റിൽ!</span>”</span></div>
<div class="MsoNormal">
<br /></div>
<div class="MsoNormal">
<span lang="ML" style="font-family: AnjaliOldLipi;">കുമാരേട്ടൻ
നിരാശയോടെ മൊബൈൽ മാറ്റിവച്ചു. അപ്പോൾ ഇന്നത്തെ കളി ഇല്ല. പിന്നെ എന്തു ചെയ്യും</span><span style="font-family: AnjaliOldLipi;">? <span lang="ML">ടി വി ഓൺ ചെയ്തു ബജറ്റു
നോക്കിയാലോ</span>? <span lang="ML">അങ്ങനെതന്നെ. ആ ഒണക്ക തോമാച്ചനു ബജറ്റു
കാണാമെങ്കിൽ തനിക്കു് എന്തുകൊണ്ടു് ആയിക്കൂടാ</span>? <span lang="ML">ബജറ്റ് ദിവസം
ടി വിയുടെ മുൻപിലിരുന്നു് അതു കണ്ടില്ലെങ്കിൽ ചിലപ്പോൾ താൻ മറ്റുള്ളവരുടെ മുൻപിൽ
മോശക്കാരനായെങ്കിലോ</span>? <span lang="ML">റിസ്ക് എടുക്കേണ്ട</span>, <span lang="ML">അല്ലേ</span>?</span></div>
<div class="MsoNormal">
<span lang="ML" style="font-family: AnjaliOldLipi;">ഉടൻ
തോമാച്ചനെ വിളിക്കുകയായി</span><span style="font-family: AnjaliOldLipi;">,</span></div>
<div class="MsoNormal">
<br /></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">“<span lang="ML">എടോ</span>,
<span lang="ML">ഞാനും ടി വിയിൽ ബജറ്റു കാണുവാ. താൻ എന്തോ ചെയ്യുവാന്നറിയാൻ മുമ്പേ
വെറുതേ വിളിച്ചതാ. പെട്ടെന്നു കട്ടായിപ്പോയി.</span>”</span></div>
<div class="MsoNormal">
<br /></div>
<div class="MsoNormal">
<span lang="ML" style="font-family: AnjaliOldLipi;">ഇനിയിപ്പോ
ബജറ്റു കണ്ടില്ലെന്നപേരിൽ തോമാച്ചൻ തന്നെ പുച്ഛിക്കുകയില്ലല്ലോ.</span><span style="font-family: AnjaliOldLipi;"></span></div>
<div class="MsoNormal">
<span lang="ML" style="font-family: AnjaliOldLipi;">ഈ
ബജറ്റിനൊന്നും കുമാരേട്ടൻ ഇതുവരെ വലിയ പ്രാധാന്യമൊന്നും കൊടുത്തിട്ടില്ല.
ബജറ്റൊക്കെ വർഷാവർഷം വരും</span><span style="font-family: AnjaliOldLipi;">, <span lang="ML">പോവും. ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യമൊന്നുമല്ല എന്നാണു്
അദ്ദേഹത്തിന്റെ അഭിപ്രായം. ഒരു ബജറ്റു വന്നതുകാരണം ഇതുവരെ കഞ്ഞികുടി
മുട്ടിയിട്ടുമില്ല. എന്നാലും ടി വി ഓൺ ചെയ്തു ബജറ്റ് ഒന്നു കണ്ടേക്കാം. ഒന്നും
മനസ്സിലാവത്തില്ലാരിക്കും. എന്നാലും മോശക്കാരനാവരുതല്ലോ</span>, <span lang="ML">അല്ലേ</span>?
</span></div>
<div class="MsoNormal">
<br /></div>
<div class="MsoNormal">
<span lang="ML" style="font-family: AnjaliOldLipi;">എന്തൊക്കെയോ
സാധനങ്ങൾക്കു വില കൂടുമെന്നും</span><span style="font-family: AnjaliOldLipi;">, <span lang="ML">വേറെ ചിലതിനു വിലകുറയുമെന്നുമൊക്കെ ടി വിയിൽ ബജറ്റു വിശകലനക്കാർ പറയുന്നു.
ആദായനികുതി പരിധി ഉയർത്തിയിട്ടില്ലെന്നും അങ്ങനെയൊക്കെ ഒരുപാടൊരുപാടു കാര്യങ്ങൾ
ഒറ്റശ്വാസത്തിൽ പറയാൻ ഒരുത്തൻ വിഷമിക്കുന്നതു കാണാം. ഇതിനൊക്കെ തനിക്കെന്തുവേണം
എന്നു സ്വയം ചോദിക്കുകയായിരുന്നു കുമാരേട്ടൻ. അപ്പോഴാണു് ബജറ്റിനെപ്പറ്റി പ്രധാൻമന്ത്രിജി
അഭിപ്രായം പറയുന്നതു കാണിച്ചതു്. ഇതു നല്ല ഒന്നാംതരം ബജറ്റാണെന്നാണു് അദ്ദേഹം
പറയുന്നതു്. കുമാരേട്ടനു് ആശ്വാസമായി. അപ്പോ ഇതൊരു നല്ല ബജറ്റാണല്ലേ</span>? <span lang="ML">തനിക്കു് അത്രയെങ്കിലും മനസ്സിലാക്കാൻ സാധിച്ചല്ലോ എന്നു് ആശ്വസിക്കാൻ
തുടങ്ങുകയായിരുന്നു അദ്ദേഹം. അപ്പോഴതാ രാഹുൽജി പ്രത്യക്ഷപ്പെടുന്നു. ഒന്നിനും
കൊള്ളാത്ത ഒരു ബജറ്റാണിതെന്നും</span>, <span lang="ML">കൂടാതെ ഇതൊരു നനഞ്ഞ
പടക്കമാണെന്നുംകൂടി പറഞ്ഞു കഴിഞ്ഞപ്പോഴാണു് അദ്ദേഹത്തിന്റെ അരിശം തീർന്നതു്.</span></span></div>
<div class="MsoNormal">
<br /></div>
<div class="MsoNormal">
<span lang="ML" style="font-family: AnjaliOldLipi;">കുമാരേട്ടൻ
വാ പൊളിച്ചുപോയി. ശ്ശെടാ</span><span style="font-family: AnjaliOldLipi;">, <span lang="ML">ആകെ കൺഫ്യൂഷനായല്ലോ. ആരു പറയുന്നതു വിശ്വസിക്കും</span>? <span lang="ML">ബജറ്റിനെക്കുറിച്ചു്
താൻ എങ്ങനെയാണു് ഒരു അഭിപ്രായം രൂപീകരിക്കുന്നതു്</span>? <span lang="ML">ഒരേ
കാര്യത്തെക്കുറിച്ചു് രണ്ടു വിശിഷ്ടവ്യക്തികൾ ഇങ്ങനെ പരസ്പര വിരുദ്ധമായ കാര്യങ്ങൾ
പറഞ്ഞാൽ വെറുമൊരു ആം ആദ്മിയായ താൻ എന്തു ചെയ്യും</span>? <span lang="ML">ആരെ
വിശ്വസിക്കും</span>? <span lang="ML">ആരെ തള്ളും</span>? <span lang="ML">കണ്മുൻപിലാകെ
പുകമഞ്ഞു നിറയുന്നതുപോലെ. ഇനിയിപ്പം ആരോടു ചോദിച്ചാൽ സത്യമറിയാൻ പറ്റുമാവോ</span>?</span></div>
<div class="MsoNormal">
<br /></div>
<div class="MsoNormal">
<span lang="ML" style="font-family: AnjaliOldLipi;">അല്ലെങ്കിൽത്തന്നെ
നമ്മുടെ രാജ്യത്തെ ജനാധിപത്യത്തെക്കുറിച്ചു് ആം ആദ്മിയുടെ പ്രതിനിധിയായ കുമാരേട്ടനു്
എന്നും പരാതി മാത്രമേ ഉള്ളു. ഒരു കൂട്ടർ ഭരിക്കും. എതിർ കക്ഷികൾ അവരെ ഭരിക്കാൻ
സമ്മതിക്കാതിരിക്കാൻ പരമാവധി ശ്രമിക്കും. ഭരണകർത്താക്കൾ എന്തു പരിപാടി നടപ്പാക്കാൻ
ശ്രമിച്ചാലും അതിനെ ഗുണദോഷവിചാരം കൂടാതെ എതിർക്കുന്ന പ്രതിപക്ഷം. ഈ രാജ്യം
നന്നാവണമെന്നു് ആർക്കാണു താത്പര്യം</span><span style="font-family: AnjaliOldLipi;">?
<span lang="ML">എല്ലെങ്കിൽ ആർക്കെങ്കിലും താൽപര്യമുണ്ടോ</span>? <span lang="ML">ആ! ഇതെന്താ
ഇങ്ങനെ</span>?</span></div>
<div class="MsoNormal">
<br /></div>
<div class="MsoNormal">
<span lang="ML" style="font-family: AnjaliOldLipi;">പല
കാര്യങ്ങളിലും വ്യക്തത വരുത്തുവാനും തന്നെപ്പോലെയുള്ള ആം ആദ്മിമാരുടെ സംശയം
ദൂരീകരിക്കാനും പത്ര</span><span style="font-family: AnjaliOldLipi;">, <span lang="ML">ദൃശ്യ മാദ്ധ്യമങ്ങൾക്കു നിഷ്-പ്രയാസം സാധിക്കാവുന്നതേന്നതേ ഉള്ളു. പക്ഷെ</span>,
<span lang="ML">അവർ അതു ചെയ്യില്ല</span>, <span lang="ML">പ്രത്യേകിച്ചും ടി വി
പോലുള്ള ദൃശ്യ മാദ്ധ്യമങ്ങൾ. ചർച്ചകളും</span>, <span lang="ML">വാൿപോരുകളും</span>,
<span lang="ML">അടികലശലും അങ്ങനെയങ്ങനെയായി കുറെദിവസത്തെ സമയം നിറയ്ക്കുവാനുള്ള
ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നതിൽ മാത്രമേ ചാനലുകൾക്കു താല്പര്യം ഉള്ളു. രംഗം
കൊഴുപ്പിക്കാൻ ചില സ്ഥിരം ചാനൽ ചർച്ചാ തൊഴിലാളികളും. ഈയിടെയായി ചാനൽ ചർച്ചകൾ
കാണുമ്പോൾ കുമാരേട്ടനു് ഛർദ്ദിക്കാൻ തോന്നും. ഉടനെ അദ്ദേഹം ടി വി ഓഫാക്കും</span>,
<span lang="ML">അല്ലെങ്കിൽ ചാനൽ മാറ്റും.</span></span></div>
<div class="MsoNormal">
<br /></div>
<div class="MsoNormal">
<span lang="ML" style="font-family: AnjaliOldLipi;">ഈയിടെ
നടപ്പാക്കിയ നോട്ടു നിരോധനം</span><span style="font-family: AnjaliOldLipi;">; <span lang="ML">അതിന്റെ ഗുണദോഷവശങ്ങളെക്കുറിച്ചു് ഇപ്പോഴും കുമാരേട്ടൻ വ്യക്തമായ ഒരു
ധാരണയിൽ എത്തിയിട്ടില്ല. നോട്ടു നിരോധനത്തിന്റെ ആദ്യനാളുകളിൽ ജനത്തിനു് വളരെ വലിയ
ബുദ്ധിമുട്ടുണ്ടായി. ആ ദിവസങ്ങളിൽ ജനം ഒരു കലാപത്തിലേക്കു നീങ്ങുമോ എന്നുപോലും കുമാരേട്ടൻ
ഭയപ്പെട്ടു. അങ്ങനെയൊരു അവസ്ഥ സൃഷ്ടിക്കാൻ ശ്രമിക്കുന്നതുപോലെയാണു മാദ്ധ്യമങ്ങൾ
അന്നു് പെരുമാറിയതു്. എന്നാൽ ഈ രാജ്യത്തെ ജനങ്ങൾ അസാമാന്യമായ ക്ഷമയും സമചിത്തതയും
പ്രകടിപ്പിച്ചു. ആ ബുദ്ധിമുട്ടും ഏതാണ്ടു തരണം ചെയ്തു. അതാണു നാം</span>, <span lang="ML">സാധാരണ ജനം</span>; <span lang="ML">കുമാരേട്ടൻ അഭിമാനം കൊണ്ടു. എല്ലാം
വെടക്കാക്കാൻ ശ്രമിക്കുക എന്നതാണോ മദ്ധ്യമധർമ്മം എന്നു് രോഷം കൊള്ളുകയും ചെയ്തു.
കൂടാതെ ആ സ്ഥിരം ചോദ്യം സ്വയം ചോദിക്കുകയും ചെയ്തു - ഇതെന്താ ഇങ്ങനെ</span>?</span></div>
<div class="MsoNormal">
<br /></div>
<div class="MsoNormal">
<span lang="ML" style="font-family: AnjaliOldLipi;">നാം
പ്രതീക്ഷയോടെ തെരഞ്ഞെടുത്തു് പാർലമെന്റിലേയ്ക്കയച്ച ജനപ്രതിനിധികൾ അവിടെ എന്താണു
ചെയ്യുന്നതു്</span><span style="font-family: AnjaliOldLipi;">? <span lang="ML">തടസ്സം
കൂടാതെ എത്ര ദിവസം സഭ സമ്മേളിച്ചു</span>?<span lang="ML"> ഒരു ഒറ്റ ദിവസം പോലും
സമ്മേളിക്കാനാവാതെ ഒരു സീസൺ മുഴുവൻ നഷ്ടപ്പെട്ടതിനു് ആരാണു് ഉത്തരവാദി</span>? <span lang="ML">എത്ര ലക്ഷം</span>, <span lang="ML">അല്ലെങ്കിൽ കോടി രൂപയാണു് അതിനാൽ
നഷ്ടപ്പെട്ടതു്</span>?............ <span lang="ML">ഇതെന്താ ഇങ്ങനെ</span>? <span lang="ML">കുമാരേട്ടൻ എങ്ങനെ സ്വയം ചോദിക്കാതിരിക്കും</span>?</span></div>
<div class="MsoNormal">
<br /></div>
<div class="MsoNormal">
<span lang="ML" style="font-family: AnjaliOldLipi;">ഒരു വൻ
സാമ്പത്തിക തട്ടിപ്പു് അരങ്ങേറുന്നു. പത്രങ്ങളിൽ അതിനെക്കുറിച്ചു് വാർത്തകൾ
നിറയുന്നു. തട്ടിപ്പുകാരന്റെ ഫോട്ടോയും മറ്റുവിവരങ്ങളും കൊടുത്തിട്ടുണ്ടു്.
തട്ടിപ്പു നടത്തിയ ആൾ ഒരു പ്രമുഖ രാഷ്ട്രീയ കക്ഷിയുടെ ഒരു മുൻ നിര നേതാവിന്റെ
അടുത്ത ആൾ ആണെന്നു പത്രത്തിൽ വാർത്ത വായിക്കുന്നു കുമാരേട്ടൻ. ഏതാണാവോ ഈ പ്രമുഖ
രാഷ്ട്രീയ കക്ഷി</span><span style="font-family: AnjaliOldLipi;">? <span lang="ML">അതിന്റെ
ഈ മുൻ നിര നേതാവു് ആരാണോ</span>? <span lang="ML">പത്രത്തിൽ മുങ്ങിത്തപ്പിയാലും ആ
വിവരം കിട്ടില്ല. അതു തമസ്കരിച്ചിരിക്കുന്നു. ഇതുപോലെ പത്രത്തിൽ വരുന്ന കടംകഥകൾ
വായിക്കാനാണോ നമ്മൾ കാശുകൊടുത്തു പത്രം വാങ്ങിക്കുന്നതു്</span>? <span lang="ML">ഇതിന്റെയൊക്കെ
ഉത്തരം നമ്മൾ നേരിട്ടു് അന്വേഷിച്ചു കണ്ടുപിടിക്കണമെന്നാണോ</span>? <span lang="ML">ഇതെന്താ
ചങ്ങാതീ ഇങ്ങനെ</span>? <span lang="ML">ആ ....... കുമാരേട്ടൻ വാ പൊളിച്ചുപോയി! </span><span style="mso-spacerun: yes;"> </span></span></div>
<div class="MsoNormal">
<br /></div>
<div class="MsoNormal">
<span lang="ML" style="font-family: AnjaliOldLipi;">ഒരു ദിവസം കുമാരേട്ടൻ
പത്രത്തിൽ ഒരു ചെറിയ തലക്കെട്ടു വായിക്കുന്നു - ടൗണിലെ ഹോട്ടലുകളിൽ പരിശോധന</span><span style="font-family: AnjaliOldLipi;">; <span lang="ML">പഴകിയ ആഹാരസാധനങ്ങൾ
പിടിച്ചെടുത്തു. ങാഹാ</span>, <span lang="ML">അങ്ങനെയെങ്കിൽ ആ ഹോട്ടലുകളിൽ ഇനി
കയറണ്ടാ എന്നു വച്ചേക്കാം എന്നു കരുതി കുമാരേട്ടൻ തുടർന്നു വായിക്കുന്നു. കഷ്ടം</span>,
<span lang="ML">ഹോട്ടലുകളുടെ പേരുകൾ കൊടുത്തിട്ടില്ല. മുൻപൊരിക്കൽ ഇതുപോലെ വാർത്ത
വന്നപ്പോൾ പേരു വിവരവും കൊടുത്തിരുന്നു. എന്നാൽ ഇത്തവണ ആ ഭാഗം
തമസ്കരിച്ചിരിക്കുന്നു. ഇതെന്താ ഇങ്ങനെ</span>? <span lang="ML">നേരറിയാൻ
പൊതുജനത്തിനു് എന്താണു മാർഗ്ഗം ചങ്ങാതീ</span>?</span></div>
<div class="MsoNormal">
<br /></div>
<div class="MsoNormal">
<span lang="ML" style="font-family: AnjaliOldLipi;">നഗരത്തിലെ
പ്രസിദ്ധമായ ആശുപത്രിയിൽ ശസ്ത്രക്രിയയെത്തുടർന്നു് രോഗി മരിച്ചു. ഏതാണാ
പ്രസിദ്ധമായ ആശുപത്രി</span><span style="font-family: AnjaliOldLipi;">? <span lang="ML">കുമാരേട്ടൻ പത്രവാർത്തയിൽ മുങ്ങിത്തപ്പി. പക്ഷേ</span>, <span lang="ML">ആ
പേരുമാത്രം കാണുന്നില്ല</span>; <span lang="ML">എന്തു ചെയ്യും ചങ്ങാതീ</span>? <span lang="ML">ഇനിയിപ്പൊ വേറൊരു പത്രം നോക്കിയാൽ അതിൽ കാണുമോ ആവോ!</span></span></div>
<div class="MsoNormal">
<br /></div>
<div class="MsoNormal">
<span lang="ML" style="font-family: AnjaliOldLipi;">ഇതൊക്കെയാണെങ്കിലും
പത്രവായന കുമാരേട്ടനു് ഏറ്റവും ഇഷ്ടപ്പെട്ട പ്രവൃത്തികളിൽ ഒന്നാണു്. അതു് എന്നും
അങ്ങനെതന്നെ ആയിരിക്കുകയും ചെയ്യും. എന്നാൽ പത്രക്കാർ ഒരു സധാരണ വായനക്കാരന്റെ
വികാരം മനസ്സിലാക്കുന്നുണ്ടോ</span><span style="font-family: AnjaliOldLipi;">? <span lang="ML">സംശയമാണു്.</span></span></div>
<div class="MsoNormal">
<br /></div>
<div class="MsoNormal">
<span lang="ML" style="font-family: AnjaliOldLipi;">ഈയിടെ കണ്ട
ഒരു പത്രക്കുറിപ്പുകണ്ടു് ചിരിച്ചുചിരിച്ചു് മണ്ണുകപ്പിപ്പോയ ഒരു കാര്യവും കൂടി
ചേർത്തശേഷം ഈ കുറിപ്പു് അവസാനിപ്പിച്ചേക്കാൻ കുമാരേട്ടൻ നിർദ്ദേശിച്ചിരിക്കുന്നു.</span><span style="font-family: AnjaliOldLipi;"></span></div>
<div class="MsoNormal">
<br /></div>
<div class="MsoNormal">
<span lang="ML" style="font-family: AnjaliOldLipi;">പത്രക്കുറിപ്പു്
നമ്മുടെ വാട്ടർ അതോറിറ്റിയുടെ വകയാണു്. അതായതു് നമ്മുടെ വീട്ടിലെ</span><span style="font-family: AnjaliOldLipi;">, <span lang="ML">വാട്ടർ അതോറിറ്റി ലൈനുമായി
ബന്ധിപ്പിച്ചിരിക്കുന്ന പൈപ് ലൈനിൽ ലീക്കുണ്ടായി വെള്ളം നഷ്ടപ്പെട്ടാൽ ആ
വീട്ടുകാരനെ ശിക്ഷിക്കും എന്നാണു് ആ അറിയിപ്പിൽ പറയുന്നതു്. അതു വായിച്ചതും കുമാരേട്ടൻ
ചിരിയടക്കാൻ സാധിക്കാതെ ഒരു അഞ്ചു മിനിട്ടോളം ആർത്തു ചിരിച്ചുപോയി. നമ്മുടെ റോഡുകൾ
നീളെ മാസങ്ങളോളം പൈപ്പു പൊട്ടിക്കിടന്നു് ലക്ഷകണക്കിനു ലിറ്റർ വെള്ളം
പാഴായിപ്പോകുന്നതിനു ശിക്ഷയൊന്നും ഇല്ലായിരിക്കും! ചിരിക്കാതെ എന്തു ചെയ്യും എന്റെ
പൊന്നു ചങ്ങാതീ</span>? <span lang="ML">കുമാരേട്ടൻ മാത്രമല്ല</span>, <span lang="ML">ഞാനും ചിരിച്ചു ചിരിച്ചു മണ്ണു കപ്പി! അതിനുശേഷം കുമാരേട്ടനെപ്പോലെ ഞാനും
അറിയാതെ ചോദിച്ചുപോയി - ചങ്ങാതീ</span>, <span lang="ML">ഇതെന്താ ഇങ്ങനെ</span>?</span></div>
</div>
pradeephttp://www.blogger.com/profile/07319339380195881230noreply@blogger.com0tag:blogger.com,1999:blog-8644146774584202580.post-18880601906704324772017-02-09T02:23:00.000-08:002017-02-09T02:23:03.313-08:00ന്യൂ ജനറേഷൻ<div dir="ltr" style="text-align: left;" trbidi="on">
<!--[if gte mso 9]><xml>
<w:WordDocument>
<w:View>Normal</w:View>
<w:Zoom>0</w:Zoom>
<w:TrackMoves/>
<w:TrackFormatting/>
<w:PunctuationKerning/>
<w:ValidateAgainstSchemas/>
<w:SaveIfXMLInvalid>false</w:SaveIfXMLInvalid>
<w:IgnoreMixedContent>false</w:IgnoreMixedContent>
<w:AlwaysShowPlaceholderText>false</w:AlwaysShowPlaceholderText>
<w:DoNotPromoteQF/>
<w:LidThemeOther>EN-IN</w:LidThemeOther>
<w:LidThemeAsian>X-NONE</w:LidThemeAsian>
<w:LidThemeComplexScript>ML</w:LidThemeComplexScript>
<w:Compatibility>
<w:BreakWrappedTables/>
<w:SnapToGridInCell/>
<w:WrapTextWithPunct/>
<w:UseAsianBreakRules/>
<w:DontGrowAutofit/>
<w:SplitPgBreakAndParaMark/>
<w:DontVertAlignCellWithSp/>
<w:DontBreakConstrainedForcedTables/>
<w:DontVertAlignInTxbx/>
<w:Word11KerningPairs/>
<w:CachedColBalance/>
<w:UseFELayout/>
</w:Compatibility>
<m:mathPr>
<m:mathFont m:val="Cambria Math"/>
<m:brkBin m:val="before"/>
<m:brkBinSub m:val="--"/>
<m:smallFrac m:val="off"/>
<m:dispDef/>
<m:lMargin m:val="0"/>
<m:rMargin m:val="0"/>
<m:defJc m:val="centerGroup"/>
<m:wrapIndent m:val="1440"/>
<m:intLim m:val="subSup"/>
<m:naryLim m:val="undOvr"/>
</m:mathPr></w:WordDocument>
</xml><![endif]--><br />
<!--[if gte mso 9]><xml>
<w:LatentStyles DefLockedState="false" DefUnhideWhenUsed="true"
DefSemiHidden="true" DefQFormat="false" DefPriority="99"
LatentStyleCount="267">
<w:LsdException Locked="false" Priority="0" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Normal"/>
<w:LsdException Locked="false" Priority="9" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="heading 1"/>
<w:LsdException Locked="false" Priority="9" QFormat="true" Name="heading 2"/>
<w:LsdException Locked="false" Priority="9" QFormat="true" Name="heading 3"/>
<w:LsdException Locked="false" Priority="9" QFormat="true" Name="heading 4"/>
<w:LsdException Locked="false" Priority="9" QFormat="true" Name="heading 5"/>
<w:LsdException Locked="false" Priority="9" QFormat="true" Name="heading 6"/>
<w:LsdException Locked="false" Priority="9" QFormat="true" Name="heading 7"/>
<w:LsdException Locked="false" Priority="9" QFormat="true" Name="heading 8"/>
<w:LsdException Locked="false" Priority="9" QFormat="true" Name="heading 9"/>
<w:LsdException Locked="false" Priority="39" Name="toc 1"/>
<w:LsdException Locked="false" Priority="39" Name="toc 2"/>
<w:LsdException Locked="false" Priority="39" Name="toc 3"/>
<w:LsdException Locked="false" Priority="39" Name="toc 4"/>
<w:LsdException Locked="false" Priority="39" Name="toc 5"/>
<w:LsdException Locked="false" Priority="39" Name="toc 6"/>
<w:LsdException Locked="false" Priority="39" Name="toc 7"/>
<w:LsdException Locked="false" Priority="39" Name="toc 8"/>
<w:LsdException Locked="false" Priority="39" Name="toc 9"/>
<w:LsdException Locked="false" Priority="35" QFormat="true" Name="caption"/>
<w:LsdException Locked="false" Priority="10" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Title"/>
<w:LsdException Locked="false" Priority="1" Name="Default Paragraph Font"/>
<w:LsdException Locked="false" Priority="11" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Subtitle"/>
<w:LsdException Locked="false" Priority="22" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Strong"/>
<w:LsdException Locked="false" Priority="20" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Emphasis"/>
<w:LsdException Locked="false" Priority="59" SemiHidden="false"
UnhideWhenUsed="false" Name="Table Grid"/>
<w:LsdException Locked="false" UnhideWhenUsed="false" Name="Placeholder Text"/>
<w:LsdException Locked="false" Priority="1" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="No Spacing"/>
<w:LsdException Locked="false" Priority="60" SemiHidden="false"
UnhideWhenUsed="false" Name="Light Shading"/>
<w:LsdException Locked="false" Priority="61" SemiHidden="false"
UnhideWhenUsed="false" Name="Light List"/>
<w:LsdException Locked="false" Priority="62" SemiHidden="false"
UnhideWhenUsed="false" Name="Light Grid"/>
<w:LsdException Locked="false" Priority="63" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 1"/>
<w:LsdException Locked="false" Priority="64" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 2"/>
<w:LsdException Locked="false" Priority="65" SemiHidden="false"
UnhideWhenUsed="false" Name="Medium List 1"/>
<w:LsdException Locked="false" Priority="66" SemiHidden="false"
UnhideWhenUsed="false" Name="Medium List 2"/>
<w:LsdException Locked="false" Priority="67" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 1"/>
<w:LsdException Locked="false" Priority="68" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 2"/>
<w:LsdException Locked="false" Priority="69" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 3"/>
<w:LsdException Locked="false" Priority="70" SemiHidden="false"
UnhideWhenUsed="false" Name="Dark List"/>
<w:LsdException Locked="false" Priority="71" SemiHidden="false"
UnhideWhenUsed="false" Name="Colorful Shading"/>
<w:LsdException Locked="false" Priority="72" SemiHidden="false"
UnhideWhenUsed="false" Name="Colorful List"/>
<w:LsdException Locked="false" Priority="73" SemiHidden="false"
UnhideWhenUsed="false" Name="Colorful Grid"/>
<w:LsdException Locked="false" Priority="60" SemiHidden="false"
UnhideWhenUsed="false" Name="Light Shading Accent 1"/>
<w:LsdException Locked="false" Priority="61" SemiHidden="false"
UnhideWhenUsed="false" Name="Light List Accent 1"/>
<w:LsdException Locked="false" Priority="62" SemiHidden="false"
UnhideWhenUsed="false" Name="Light Grid Accent 1"/>
<w:LsdException Locked="false" Priority="63" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 1 Accent 1"/>
<w:LsdException Locked="false" Priority="64" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 2 Accent 1"/>
<w:LsdException Locked="false" Priority="65" SemiHidden="false"
UnhideWhenUsed="false" Name="Medium List 1 Accent 1"/>
<w:LsdException Locked="false" UnhideWhenUsed="false" Name="Revision"/>
<w:LsdException Locked="false" Priority="34" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="List Paragraph"/>
<w:LsdException Locked="false" Priority="29" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Quote"/>
<w:LsdException Locked="false" Priority="30" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Intense Quote"/>
<w:LsdException Locked="false" Priority="66" SemiHidden="false"
UnhideWhenUsed="false" Name="Medium List 2 Accent 1"/>
<w:LsdException Locked="false" Priority="67" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 1 Accent 1"/>
<w:LsdException Locked="false" Priority="68" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 2 Accent 1"/>
<w:LsdException Locked="false" Priority="69" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 3 Accent 1"/>
<w:LsdException Locked="false" Priority="70" SemiHidden="false"
UnhideWhenUsed="false" Name="Dark List Accent 1"/>
<w:LsdException Locked="false" Priority="71" SemiHidden="false"
UnhideWhenUsed="false" Name="Colorful Shading Accent 1"/>
<w:LsdException Locked="false" Priority="72" SemiHidden="false"
UnhideWhenUsed="false" Name="Colorful List Accent 1"/>
<w:LsdException Locked="false" Priority="73" SemiHidden="false"
UnhideWhenUsed="false" Name="Colorful Grid Accent 1"/>
<w:LsdException Locked="false" Priority="60" SemiHidden="false"
UnhideWhenUsed="false" Name="Light Shading Accent 2"/>
<w:LsdException Locked="false" Priority="61" SemiHidden="false"
UnhideWhenUsed="false" Name="Light List Accent 2"/>
<w:LsdException Locked="false" Priority="62" SemiHidden="false"
UnhideWhenUsed="false" Name="Light Grid Accent 2"/>
<w:LsdException Locked="false" Priority="63" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 1 Accent 2"/>
<w:LsdException Locked="false" Priority="64" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 2 Accent 2"/>
<w:LsdException Locked="false" Priority="65" SemiHidden="false"
UnhideWhenUsed="false" Name="Medium List 1 Accent 2"/>
<w:LsdException Locked="false" Priority="66" SemiHidden="false"
UnhideWhenUsed="false" Name="Medium List 2 Accent 2"/>
<w:LsdException Locked="false" Priority="67" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 1 Accent 2"/>
<w:LsdException Locked="false" Priority="68" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 2 Accent 2"/>
<w:LsdException Locked="false" Priority="69" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 3 Accent 2"/>
<w:LsdException Locked="false" Priority="70" SemiHidden="false"
UnhideWhenUsed="false" Name="Dark List Accent 2"/>
<w:LsdException Locked="false" Priority="71" SemiHidden="false"
UnhideWhenUsed="false" Name="Colorful Shading Accent 2"/>
<w:LsdException Locked="false" Priority="72" SemiHidden="false"
UnhideWhenUsed="false" Name="Colorful List Accent 2"/>
<w:LsdException Locked="false" Priority="73" SemiHidden="false"
UnhideWhenUsed="false" Name="Colorful Grid Accent 2"/>
<w:LsdException Locked="false" Priority="60" SemiHidden="false"
UnhideWhenUsed="false" Name="Light Shading Accent 3"/>
<w:LsdException Locked="false" Priority="61" SemiHidden="false"
UnhideWhenUsed="false" Name="Light List Accent 3"/>
<w:LsdException Locked="false" Priority="62" SemiHidden="false"
UnhideWhenUsed="false" Name="Light Grid Accent 3"/>
<w:LsdException Locked="false" Priority="63" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 1 Accent 3"/>
<w:LsdException Locked="false" Priority="64" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 2 Accent 3"/>
<w:LsdException Locked="false" Priority="65" SemiHidden="false"
UnhideWhenUsed="false" Name="Medium List 1 Accent 3"/>
<w:LsdException Locked="false" Priority="66" SemiHidden="false"
UnhideWhenUsed="false" Name="Medium List 2 Accent 3"/>
<w:LsdException Locked="false" Priority="67" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 1 Accent 3"/>
<w:LsdException Locked="false" Priority="68" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 2 Accent 3"/>
<w:LsdException Locked="false" Priority="69" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 3 Accent 3"/>
<w:LsdException Locked="false" Priority="70" SemiHidden="false"
UnhideWhenUsed="false" Name="Dark List Accent 3"/>
<w:LsdException Locked="false" Priority="71" SemiHidden="false"
UnhideWhenUsed="false" Name="Colorful Shading Accent 3"/>
<w:LsdException Locked="false" Priority="72" SemiHidden="false"
UnhideWhenUsed="false" Name="Colorful List Accent 3"/>
<w:LsdException Locked="false" Priority="73" SemiHidden="false"
UnhideWhenUsed="false" Name="Colorful Grid Accent 3"/>
<w:LsdException Locked="false" Priority="60" SemiHidden="false"
UnhideWhenUsed="false" Name="Light Shading Accent 4"/>
<w:LsdException Locked="false" Priority="61" SemiHidden="false"
UnhideWhenUsed="false" Name="Light List Accent 4"/>
<w:LsdException Locked="false" Priority="62" SemiHidden="false"
UnhideWhenUsed="false" Name="Light Grid Accent 4"/>
<w:LsdException Locked="false" Priority="63" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 1 Accent 4"/>
<w:LsdException Locked="false" Priority="64" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 2 Accent 4"/>
<w:LsdException Locked="false" Priority="65" SemiHidden="false"
UnhideWhenUsed="false" Name="Medium List 1 Accent 4"/>
<w:LsdException Locked="false" Priority="66" SemiHidden="false"
UnhideWhenUsed="false" Name="Medium List 2 Accent 4"/>
<w:LsdException Locked="false" Priority="67" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 1 Accent 4"/>
<w:LsdException Locked="false" Priority="68" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 2 Accent 4"/>
<w:LsdException Locked="false" Priority="69" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 3 Accent 4"/>
<w:LsdException Locked="false" Priority="70" SemiHidden="false"
UnhideWhenUsed="false" Name="Dark List Accent 4"/>
<w:LsdException Locked="false" Priority="71" SemiHidden="false"
UnhideWhenUsed="false" Name="Colorful Shading Accent 4"/>
<w:LsdException Locked="false" Priority="72" SemiHidden="false"
UnhideWhenUsed="false" Name="Colorful List Accent 4"/>
<w:LsdException Locked="false" Priority="73" SemiHidden="false"
UnhideWhenUsed="false" Name="Colorful Grid Accent 4"/>
<w:LsdException Locked="false" Priority="60" SemiHidden="false"
UnhideWhenUsed="false" Name="Light Shading Accent 5"/>
<w:LsdException Locked="false" Priority="61" SemiHidden="false"
UnhideWhenUsed="false" Name="Light List Accent 5"/>
<w:LsdException Locked="false" Priority="62" SemiHidden="false"
UnhideWhenUsed="false" Name="Light Grid Accent 5"/>
<w:LsdException Locked="false" Priority="63" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 1 Accent 5"/>
<w:LsdException Locked="false" Priority="64" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 2 Accent 5"/>
<w:LsdException Locked="false" Priority="65" SemiHidden="false"
UnhideWhenUsed="false" Name="Medium List 1 Accent 5"/>
<w:LsdException Locked="false" Priority="66" SemiHidden="false"
UnhideWhenUsed="false" Name="Medium List 2 Accent 5"/>
<w:LsdException Locked="false" Priority="67" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 1 Accent 5"/>
<w:LsdException Locked="false" Priority="68" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 2 Accent 5"/>
<w:LsdException Locked="false" Priority="69" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 3 Accent 5"/>
<w:LsdException Locked="false" Priority="70" SemiHidden="false"
UnhideWhenUsed="false" Name="Dark List Accent 5"/>
<w:LsdException Locked="false" Priority="71" SemiHidden="false"
UnhideWhenUsed="false" Name="Colorful Shading Accent 5"/>
<w:LsdException Locked="false" Priority="72" SemiHidden="false"
UnhideWhenUsed="false" Name="Colorful List Accent 5"/>
<w:LsdException Locked="false" Priority="73" SemiHidden="false"
UnhideWhenUsed="false" Name="Colorful Grid Accent 5"/>
<w:LsdException Locked="false" Priority="60" SemiHidden="false"
UnhideWhenUsed="false" Name="Light Shading Accent 6"/>
<w:LsdException Locked="false" Priority="61" SemiHidden="false"
UnhideWhenUsed="false" Name="Light List Accent 6"/>
<w:LsdException Locked="false" Priority="62" SemiHidden="false"
UnhideWhenUsed="false" Name="Light Grid Accent 6"/>
<w:LsdException Locked="false" Priority="63" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 1 Accent 6"/>
<w:LsdException Locked="false" Priority="64" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 2 Accent 6"/>
<w:LsdException Locked="false" Priority="65" SemiHidden="false"
UnhideWhenUsed="false" Name="Medium List 1 Accent 6"/>
<w:LsdException Locked="false" Priority="66" SemiHidden="false"
UnhideWhenUsed="false" Name="Medium List 2 Accent 6"/>
<w:LsdException Locked="false" Priority="67" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 1 Accent 6"/>
<w:LsdException Locked="false" Priority="68" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 2 Accent 6"/>
<w:LsdException Locked="false" Priority="69" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 3 Accent 6"/>
<w:LsdException Locked="false" Priority="70" SemiHidden="false"
UnhideWhenUsed="false" Name="Dark List Accent 6"/>
<w:LsdException Locked="false" Priority="71" SemiHidden="false"
UnhideWhenUsed="false" Name="Colorful Shading Accent 6"/>
<w:LsdException Locked="false" Priority="72" SemiHidden="false"
UnhideWhenUsed="false" Name="Colorful List Accent 6"/>
<w:LsdException Locked="false" Priority="73" SemiHidden="false"
UnhideWhenUsed="false" Name="Colorful Grid Accent 6"/>
<w:LsdException Locked="false" Priority="19" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Subtle Emphasis"/>
<w:LsdException Locked="false" Priority="21" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Intense Emphasis"/>
<w:LsdException Locked="false" Priority="31" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Subtle Reference"/>
<w:LsdException Locked="false" Priority="32" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Intense Reference"/>
<w:LsdException Locked="false" Priority="33" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Book Title"/>
<w:LsdException Locked="false" Priority="37" Name="Bibliography"/>
<w:LsdException Locked="false" Priority="39" QFormat="true" Name="TOC Heading"/>
</w:LatentStyles>
</xml><![endif]--><!--[if gte mso 10]>
<style>
/* Style Definitions */
table.MsoNormalTable
{mso-style-name:"Table Normal";
mso-tstyle-rowband-size:0;
mso-tstyle-colband-size:0;
mso-style-noshow:yes;
mso-style-priority:99;
mso-style-qformat:yes;
mso-style-parent:"";
mso-padding-alt:0cm 5.4pt 0cm 5.4pt;
mso-para-margin-top:0cm;
mso-para-margin-right:0cm;
mso-para-margin-bottom:10.0pt;
mso-para-margin-left:0cm;
line-height:115%;
mso-pagination:widow-orphan;
font-size:11.0pt;
font-family:"Calibri","sans-serif";
mso-ascii-font-family:Calibri;
mso-ascii-theme-font:minor-latin;
mso-hansi-font-family:Calibri;
mso-hansi-theme-font:minor-latin;
mso-bidi-font-family:Kartika;
mso-bidi-theme-font:minor-bidi;}
</style>
<![endif]-->
<br />
<div class="MsoNormal">
<span style="font-family: AnjaliOldLipi;">“<span lang="ML">വളരെനാളുകൂടി
ഒരു സിനിമ കണ്ടു</span>,” <span lang="ML">സംഭാഷണത്തിനിടയ്ക്കു ചന്ദ്രൻകുട്ടി
പറഞ്ഞു. എന്റെ സുഹൃത്താണു ചന്ദ്രൻകുട്ടി.</span></span></div>
<div class="MsoNormal">
<br /></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">“<span lang="ML">എന്തുപറ്റി</span>?
<span lang="ML">പതിവില്ലാത്തതാണല്ലോ</span>,” <span lang="ML">ഞാൻ ആരാഞ്ഞു</span>.</span></div>
<div class="MsoNormal">
<br /></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">“<span lang="ML">തീയേറ്ററിൽ
പോയി ഒരു സിനിമ കാണണമെന്നു വളരെനാളായി വിചാരിക്കുന്നു. ഈ വയസ്സാംകാലത്തു്
അങ്ങനെയും ഒരു മോഹം</span>, <span lang="ML">യേതു്</span>”</span></div>
<div class="MsoNormal">
<br /></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">“<span lang="ML">ശരിയാ
വയസ്സാംകാലത്തുണ്ടായ ആഗ്രഹം സാധിക്കാതെ താൻ തട്ടിപ്പോയിരുന്നെങ്കിൽ
ഗതികിട്ടാപ്രേതമായി ഇവിടെയൊക്കെ കറങ്ങിനടക്കുന്നതു് ഞങ്ങളൊക്കെ കാണേണ്ടി വന്നേനേ.
അതുകൊണ്ടു് സിനിമ കണ്ടതു നന്നായി. യേതു് സിനിമയാണാവോ</span>?”</span></div>
<div class="MsoNormal">
<br /></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">“<span lang="ML">ഒരു
ന്യൂ ജനറേഷൻ സിനിമയാ</span>,” <span lang="ML">അയാൾ സിനിമയുടെ പേരു പറഞ്ഞു.</span></span></div>
<div class="MsoNormal">
<br /></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">“<span lang="ML">ഇതെന്തു
പേരാണെടോ</span>? <span lang="ML">പേരും ന്യൂ ജനറേഷൻ തന്നെ</span>?”</span></div>
<div class="MsoNormal">
<br /></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">“<span lang="ML">വോ</span>,
<span lang="ML">തന്നെ.</span>”</span></div>
<div class="MsoNormal">
<br /></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">“<span lang="ML">ഈ
ന്യൂ ജനറേഷൻ സിനിമ എന്ന ലേബൽ കിട്ടണമെങ്കിൽ എന്തൊക്കെ യോഗ്യതയാണാവോ വേണ്ടതു്</span>?”</span></div>
<div class="MsoNormal">
<br /></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">“<span lang="ML">ഒന്നാമതായി</span>,
<span lang="ML">തിരക്കഥ</span>, <span lang="ML">സംവിധാനം</span>, <span lang="ML">അഭിനയം
എന്നിവയെല്ലാം ന്യൂ ജനറേഷൻ എന്നു് അവകാശപ്പെടുന്ന ചെറുപ്പക്കാർ ആവണം. പിന്നെ കെട്ടുറപ്പുള്ള
ഒരു കഥയൊന്നും ആവശ്യമില്ല. കുറെ സംഭവങ്ങൾ ഉണ്ടായിരിക്കും. അവയെല്ലാം
കൂട്ടിച്ചേർത്തു് ഒരു സിനിമയാക്കും. അച്ഛൻ</span>, <span lang="ML">അമ്മ</span>, <span lang="ML">അപ്പൂപ്പൻ</span>, <span lang="ML">അമ്മൂമ്മ എന്നിങ്ങനെയുള്ള
കഥാപാത്രങ്ങളൊന്നും കാണുകയില്ല. ഉണ്ടെങ്കിൽത്തന്നെ അവർക്കൊന്നും സിനിമയിൽ കാര്യമായ
സ്ഥാനമൊന്നും കാണുകയില്ല. പിന്നെ</span>, <span lang="ML">അച്ചടിഭാഷയിൽ സാധാരണ
ഉപയോഗിക്കാത്ത</span>,</span><span lang="ML" style="font-family: "Kartika","serif"; mso-ascii-font-family: Calibri; mso-ascii-theme-font: minor-latin; mso-bidi-font-family: Kartika; mso-bidi-theme-font: minor-bidi; mso-hansi-font-family: Calibri; mso-hansi-theme-font: minor-latin;"> </span><span lang="ML" style="font-family: AnjaliOldLipi;">സഭ്യമല്ലാത്ത
പല വാക്കുകളും ഉപയോഗിച്ചേ പറ്റൂ എന്ന നിർബ്ബന്ധമുണ്ടു്.</span><span style="font-family: AnjaliOldLipi;">”</span></div>
<div class="MsoNormal">
<br /></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">“<span lang="ML">അപ്പോൾ
തനിക്കു് ആ സിനിമ ഒട്ടും ഇഷ്ടപ്പെട്ടില്ല എന്നു സാരം.</span>”</span></div>
<div class="MsoNormal">
<br /></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">“<span lang="ML">ഏയ്</span>,
<span lang="ML">അങ്ങനെ പറയുന്നില്ല. കണ്ടിരിക്കാം. ബോറടിക്കുകയില്ല.</span>”</span></div>
<div class="MsoNormal">
<br /></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">“<span lang="ML">അതിരിക്കട്ടെ
ചങ്ങാതീ</span>, <span lang="ML">ഈ ന്യൂ ജനറേഷൻ എന്നുവച്ചാൽ എന്താണാവോ</span>?”</span></div>
<div class="MsoNormal">
<br /></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">“<span lang="ML">ഓ</span>,
<span lang="ML">ഇയാൾക്കറിയാത്തപോലെ. ന്യൂ ജനറേഷൻ എന്നുവച്ചാൽ പുതിയ തലമുറ</span>, <span lang="ML">ഇന്നത്തെ തലമുറ</span>; <span lang="ML">അല്ലാതെന്താ</span>?”</span></div>
<div class="MsoNormal">
<br /></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">“<span lang="ML">ഇതാ
തനിക്കു വിവരമില്ലെന്നു പറയുന്നതു്. എടോ</span>, <span lang="ML">താൻ പറഞ്ഞതു് ആ
വാക്കിന്റെ അർത്ഥമാണു്. ന്യൂ ജനറേഷൻ എന്നു്പറയുന്നതു് ഇപ്പോൾ ഒരു ബ്രാൻഡ് നെയിം
പോലെയായിട്ടുണ്ടു്. പുതിയ തലമുറയുടേതെന്നുവച്ചു് എല്ലാം ന്യൂ ജനറേഷൻ എന്ന ലേബലിൽ
വരുന്നില്ല</span>, <span lang="ML">മനസ്സിലായോ</span>?”</span></div>
<div class="MsoNormal">
<br /></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">“<span lang="ML">മനസ്സിലായില്ല
ഗുരോ</span>,” <span lang="ML">ചന്ദ്രൻകുട്ടി മൊഴിഞ്ഞു.</span></span></div>
<div class="MsoNormal">
<br /></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">“<span lang="ML">ഒരു
ഉദാഹരണം കൊണ്ടു് കാര്യം വിശദമാക്കാൻ ശ്രമിക്കാം. കോളജിലും സ്കൂളിൽ ഉയർന്ന
ക്ളാസ്സിലും പഠിക്കുന്ന ന്യൂ ജനറേഷൻ പയ്യന്മാർ ഉപയോഗിക്കുന്ന ഒരു വാക്കുണ്ട്</span>,
‘<span lang="ML">പഠിപ്പിസ്റ്റ്</span>’ <span lang="ML">അറിയാമോ</span>?”</span></div>
<div class="MsoNormal">
<br /></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">“<span lang="ML">ഉവ്വ്.
ക്ളാസ്സിലും പുറത്തും അലമ്പുണ്ടാക്കാതെയിരിക്കുകയും</span>, <span lang="ML">നന്നായി
പഠിച്ചു നല്ല മാർക്കു വാങ്ങുകയും അദ്ധ്യാപകരുടെ പൊന്നോമനകളായിരിക്കുകയും ചെയ്യുന്ന
വിദ്യാർത്ഥികളെ അല്ലേ അങ്ങനെയൊന്നും അല്ലാത്തവർ പഠിപ്പിസ്റ്റ് എന്നു
വിളിക്കുന്നതു്</span>?”</span></div>
<div class="MsoNormal">
<br /></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">“<span lang="ML">എക്സാക്റ്റ്ലി.
അപ്പോൾ പഠിപ്പിസ്റ്റും</span>, <span lang="ML">അയാളെ പുച്ഛത്തോടെ ആ പേരു
വിളിക്കുന്നവരും പുതിയ തലമുറയിൽ പെട്ടവർ തന്നെ ആണല്ലോ. എന്നാൽ പഠിപ്പിസ്റ്റ് ന്യൂ
ജനറേഷൻ എന്ന ലേബലിൻകീഴിൽ വരില്ല</span>; <span lang="ML">പഠിപ്പിസ്റ്റല്ലാത്തവൻ ന്യൂ
ജനറേഷൻ എന്ന ബ്രാൻഡിൽ പെട്ടവൻ ആയിരിക്കും. പഠിപ്പിസ്റ്റിനു് ന്യൂ ജനറേഷൻ എന്ന
ബ്രാൻഡ് നെയിമിനു് അർഹതയില്ല. മാത്രമല്ല അവൻ ന്യൂ ജനറേഷനു് ഒരു അപമാനവും ആകുന്നു.
മനസ്സിലായോ</span>?”</span></div>
<div class="MsoNormal">
<br /></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">“<span lang="ML">മനസ്സിലായിവരുന്നു.</span>”</span></div>
<div class="MsoNormal">
<br /></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">“<span lang="ML">ഇനിയുമുണ്ടു്
ന്യൂ ജനറേഷൻ ബ്രാൻഡിൽ പെട്ടവരുടെ പ്രത്യേകതകൾ. നേരത്തെ കാലത്തെ
ഉണർന്നെഴുന്നേൽക്കാതിരിക്കുക എന്നുള്ളതു് അവർ ഒരു അഭിമാനമായി കരുതുന്നു.
പഠിക്കുവാനോ ജോലിക്കോ പോകുന്ന ന്യൂ ജനറേഷനു് അവധി ദിവസം ഉറക്കത്താൽ
ആഘോഷിക്കുന്നതു് ഒരു അഭിമാനപ്രശ്നമാണു്. അവധിദിവസം അവർ ഉച്ചവരെ കിടന്നുറങ്ങും.
എന്നിട്ടു് ബ്രേയ്ക്ഫാസ്റ്റും ലഞ്ചും ഒരു ഒറ്റ ഭക്ഷണത്തിൽ ഒതുക്കും. ഉച്ചയ്ക്കു
പന്ത്രണ്ടു മണിക്കാണു് എഴുന്നേറ്റതെന്ന കാര്യം അഭിമാനത്തോടെ സുഹൃത്തുക്കളോടു
പറയും. ഒൻപതു മണിക്കു് എഴുന്നേൽക്കേണ്ടിവന്നവനെ നോക്കി സഹതാപത്തോടെ </span>‘<span lang="ML">പുവർ ഫെലോ</span>’ <span lang="ML">എന്നു പറയും.</span>” <span lang="ML">ഞാൻ
ഒന്നു നിർത്തി. എന്നിട്ടു തുടർന്നു</span>,</span></div>
<div class="MsoNormal">
<br /></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">“<span lang="ML">വായനാശീലം
ഇല്ലേയില്ല. പത്രം പോലും വായിക്കുകയില്ല. അതുകാരണംതന്നെ ജനറൽ നോളജ് കമ്മി.
കേരളത്തിന്റെ മുഖ്യമന്ത്രിയാരാണെന്നു ചോദിച്ചാൽ പറയുമോ എന്നു സംശയം.</span>”</span></div>
<div class="MsoNormal">
<br /></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">“<span lang="ML">ന്യൂ
ജനറേഷന്റെ മറ്റൊരു പ്രത്യേകത ഞാൻ പറയാം</span>,” <span lang="ML">ചന്ദ്രൻകുട്ടി
ഒന്നു് ഉഷാറായി നിവർന്നിരുന്നു.</span></span></div>
<div class="MsoNormal">
<br /></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">“<span lang="ML">ഗോ
എഹെഡ്</span>,” <span lang="ML">ഞാൻ പ്രോത്സാഹിപ്പിച്ചു.</span></span></div>
<div class="MsoNormal">
<br /></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">“<span lang="ML">അവർ
കൂട്ടുകാർക്കുവേണ്ടി എന്തും ചെയ്തുകളയും. ജീവൻ കൊടുക്കാനും മടിയ്ക്കില്ല. എന്നാൽ
സ്വന്തം അച്ഛനും അമ്മയും ചാകാൻ കിടന്നാൽ തിരിഞ്ഞുനോക്കിയെന്നു വരില്ല. കൂട്ടുകാർ
വിളിച്ചാൽ ഏതു് അർദ്ധരാത്രിയിലും എവിടെ വേണമെങ്കിലും പോവും. മാതാപിതാക്കൾ
വിളിച്ചാൽ ചിലപ്പോൾ കേൾക്കാത്ത ഭാവം.</span>”</span></div>
<div class="MsoNormal">
<br /></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">“<span lang="ML">വളരെ
ശരി.</span>”</span></div>
<div class="MsoNormal">
<br /></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">“<span lang="ML">ഒരു
നടന്ന സംഭവം പറയാം. എന്റെ ഇളയ മകൻ കേരളത്തിനു പുറത്തു് പഠിക്കുകയാണെന്നു്
അറിയാമല്ലോ. അവൻ അവധിക്കു് വീട്ടിലുണ്ടായിരുന്ന സമയം. അന്നു ഞാൻ വീട്ടിലുണ്ടായിരുന്നില്ല.<span style="mso-spacerun: yes;"> </span>രാവിലെ ഒൻപതര മണി. അന്നു് മകൻ എന്തോ കാരണത്താൽ
നേരത്തെ എഴുന്നേറ്റിരുന്നു് മൊബൈൽ ഫോണിൽ തേയ്ക്കുകയായിരുന്നു. മഴ പെയ്യാൻ തുടങ്ങി.
എന്റെ ഭാര്യയ്ക്കു</span>` <span lang="ML">ഓഫീസിൽ പോകാൻ സമയമായി. മഴയത്തു് ബസ്
സ്റ്റോപ്പുവരെ നടന്നു പോവാൻ അവൾക്കു ബുദ്ധിമുട്ടുതോന്നി. കാർ അവിടെ കിടപ്പുണ്ടു്.
എന്നാൽ ഓടിക്കാൻ അറിയില്ല. മകനോടു പറഞ്ഞു ഓഫീസിൽ ഒന്ന് കൊണ്ടാക്കാൻ. അമ്മയെ
കൊണ്ടാക്കുന്നതൊന്നും ന്യൂ ജനറേഷനു ചേരാത്തതുകൊണ്ടായിരിക്കാം അവൻ മൈൻഡു ചെയ്തില്ല.
മൊബൈൽ ഫോണിൽ തേയ്ക്കുന്നതു തുടർന്നു. എന്നിട്ടൊരു ചോദ്യം</span>, ‘<span lang="ML">അമ്മയ്ക്കു
ബസിൽ പോയാൽ എന്താ</span>?’ <span lang="ML">അമ്മ അങ്ങനെതന്നെ ചെയ്തു.</span>”</span></div>
<div class="MsoNormal">
<br /></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">“<span lang="ML">കഷ്ടം</span>,”
<span lang="ML">എനിക്കു പറയാതിരിക്കാൻ കഴിഞ്ഞില്ല.</span></span></div>
<div class="MsoNormal">
<br /></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">“<span lang="ML">കഥ
തീർന്നില്ല ചങ്ങായീ. ഒരു ആന്റി ക്ളൈമാക്സുകൂടി ഉണ്ട്. ഒരാഴ്ച കഴിഞ്ഞുള്ള ഒരു
ദിവസം. അർദ്ധരാത്രിയൊക്കെ കഴിഞ്ഞു് മണി ഒന്നര. ഉറക്കത്തിനിടയ്ക്കു് ഒന്നു്
ഉണർന്നുപോയ എന്റെ ഭാര്യ സ്വീകരണമുറിയിലെ ലൈറ്റ് ഓൺ ആണെന്നു മനസ്സിലാക്കി
എന്താണെന്നറിയാൻ എഴുന്നേല്ക്കുന്നു. മകൻ ഉണർന്നിരിക്കുന്നതു കണ്ടു് </span>‘<span lang="ML">ഈ ചെറുക്കനു് ഉറക്കവും ഇല്ലേ</span>?’ <span lang="ML">എന്നു മനസ്സിൽ
ചോദിച്ചുകൊണ്ടു് അവിടേയ്ക്കു ചെല്ലുന്നു.</span></span></div>
<div class="MsoNormal">
<br /></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">‘<span lang="ML">എന്താടാ</span>?’
<span lang="ML">എന്ന ചോദ്യത്തിനു് അവൻ പറഞ്ഞ മറുപടി</span>,</span></div>
<div class="MsoNormal">
<br /></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">‘<span lang="ML">എന്റെ
ഒരു കൂട്ടുകാരൻ രണ്ടുമണിക്കത്തെ ട്രെയിനിനു വരുന്നു. ഞാൻ കാറുമായി ചെന്നു് അവനെ
അവന്റെ വീട്ടിൽ കൊണ്ടുവിടാൻ പോവുകാ</span>’</span></div>
<div class="MsoNormal">
<br /></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">”<span lang="ML">എങ്ങനെയുണ്ട്</span>?“
<span lang="ML">ചന്ദ്രൻകുട്ടി എന്നോടു ചോദിച്ചു</span>, ”<span lang="ML">ഇതല്ലേ ന്യൂ
ജനറേഷൻ</span>?“</span></div>
<div class="MsoNormal">
<br /></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">”<span lang="ML">സ്വന്തം
അമ്മയെ ഓഫീസിൽ കൊണ്ടുവിടാൻ തയ്യാറല്ലാത്തവൻ കൂട്ടുകാരനെ വീട്ടിൽ കൊണ്ടു വിടാനായി
അർദ്ധരാത്രിയിൽ ഒരു മടിയും കൂടാതെ ഉറക്കമൊഴിച്ചു് ഇരിക്കുന്നു. എന്തരടേ
ഇതിന്റെയൊക്കെ അർത്ഥം</span>?“ <span lang="ML">ഞാൻ ധാർമ്മികരോഷം കൊണ്ടു.</span></span></div>
<div class="MsoNormal">
<br /></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">”<span lang="ML">ഇതാണു
ന്യൂ ജനറേഷൻ. നമുക്കു മനസ്സിലാവില്ല.</span>“</span></div>
<div class="MsoNormal">
<br /></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">”<span lang="ML">അതു
ശരിയാ</span>, <span lang="ML">നമുക്കു മനസ്സിലാവില്ല. ഇതുതന്നെയായിരുന്നില്ലേ
നമ്മുടെ ചെറുപ്പകാലത്തു് നമുക്കു് നമ്മുടെ കാർന്നോന്മാരെക്കുറിച്ചുണ്ടായിരുന്ന
പരാതി</span>?<span lang="ML"> ചരിത്രം ആവർത്തിക്കുന്നു.</span>“</span></div>
<span style="font-family: AnjaliOldLipi; font-size: 11.0pt; line-height: 115%; mso-ansi-language: EN-IN; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN; mso-fareast-theme-font: minor-fareast;"> </span><br />
<span style="font-family: AnjaliOldLipi; font-size: 11.0pt; line-height: 115%; mso-ansi-language: EN-IN; mso-bidi-language: ML; mso-fareast-font-family: "Times New Roman"; mso-fareast-language: EN-IN; mso-fareast-theme-font: minor-fareast;">“<span lang="ML">അതോ കൊടുത്താൽ കൊല്ലത്തും കിട്ടും എന്നാണോ പറയേണ്ടതു്</span>?” <span lang="ML">ചന്ദ്രൻകുട്ടി സമൃദ്ധമായി ചിരിച്ചു.</span></span></div>
pradeephttp://www.blogger.com/profile/07319339380195881230noreply@blogger.com6tag:blogger.com,1999:blog-8644146774584202580.post-90752897361951250832016-06-08T01:52:00.000-07:002016-06-08T01:52:07.997-07:00പുസ്തകങ്ങൾ മരിക്കുമോ, ഈ ഡിജിറ്റൽ ലോകത്തിൽ?<div dir="ltr" style="text-align: left;" trbidi="on">
<!--[if gte mso 9]><xml>
<w:WordDocument>
<w:View>Normal</w:View>
<w:Zoom>0</w:Zoom>
<w:TrackMoves/>
<w:TrackFormatting/>
<w:PunctuationKerning/>
<w:ValidateAgainstSchemas/>
<w:SaveIfXMLInvalid>false</w:SaveIfXMLInvalid>
<w:IgnoreMixedContent>false</w:IgnoreMixedContent>
<w:AlwaysShowPlaceholderText>false</w:AlwaysShowPlaceholderText>
<w:DoNotPromoteQF/>
<w:LidThemeOther>EN-IN</w:LidThemeOther>
<w:LidThemeAsian>X-NONE</w:LidThemeAsian>
<w:LidThemeComplexScript>ML</w:LidThemeComplexScript>
<w:Compatibility>
<w:BreakWrappedTables/>
<w:SnapToGridInCell/>
<w:WrapTextWithPunct/>
<w:UseAsianBreakRules/>
<w:DontGrowAutofit/>
<w:SplitPgBreakAndParaMark/>
<w:DontVertAlignCellWithSp/>
<w:DontBreakConstrainedForcedTables/>
<w:DontVertAlignInTxbx/>
<w:Word11KerningPairs/>
<w:CachedColBalance/>
<w:UseFELayout/>
</w:Compatibility>
<m:mathPr>
<m:mathFont m:val="Cambria Math"/>
<m:brkBin m:val="before"/>
<m:brkBinSub m:val="--"/>
<m:smallFrac m:val="off"/>
<m:dispDef/>
<m:lMargin m:val="0"/>
<m:rMargin m:val="0"/>
<m:defJc m:val="centerGroup"/>
<m:wrapIndent m:val="1440"/>
<m:intLim m:val="subSup"/>
<m:naryLim m:val="undOvr"/>
</m:mathPr></w:WordDocument>
</xml><![endif]--><br />
<!--[if gte mso 9]><xml>
<w:LatentStyles DefLockedState="false" DefUnhideWhenUsed="true"
DefSemiHidden="true" DefQFormat="false" DefPriority="99"
LatentStyleCount="267">
<w:LsdException Locked="false" Priority="0" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Normal"/>
<w:LsdException Locked="false" Priority="9" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="heading 1"/>
<w:LsdException Locked="false" Priority="9" QFormat="true" Name="heading 2"/>
<w:LsdException Locked="false" Priority="9" QFormat="true" Name="heading 3"/>
<w:LsdException Locked="false" Priority="9" QFormat="true" Name="heading 4"/>
<w:LsdException Locked="false" Priority="9" QFormat="true" Name="heading 5"/>
<w:LsdException Locked="false" Priority="9" QFormat="true" Name="heading 6"/>
<w:LsdException Locked="false" Priority="9" QFormat="true" Name="heading 7"/>
<w:LsdException Locked="false" Priority="9" QFormat="true" Name="heading 8"/>
<w:LsdException Locked="false" Priority="9" QFormat="true" Name="heading 9"/>
<w:LsdException Locked="false" Priority="39" Name="toc 1"/>
<w:LsdException Locked="false" Priority="39" Name="toc 2"/>
<w:LsdException Locked="false" Priority="39" Name="toc 3"/>
<w:LsdException Locked="false" Priority="39" Name="toc 4"/>
<w:LsdException Locked="false" Priority="39" Name="toc 5"/>
<w:LsdException Locked="false" Priority="39" Name="toc 6"/>
<w:LsdException Locked="false" Priority="39" Name="toc 7"/>
<w:LsdException Locked="false" Priority="39" Name="toc 8"/>
<w:LsdException Locked="false" Priority="39" Name="toc 9"/>
<w:LsdException Locked="false" Priority="35" QFormat="true" Name="caption"/>
<w:LsdException Locked="false" Priority="10" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Title"/>
<w:LsdException Locked="false" Priority="1" Name="Default Paragraph Font"/>
<w:LsdException Locked="false" Priority="11" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Subtitle"/>
<w:LsdException Locked="false" Priority="22" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Strong"/>
<w:LsdException Locked="false" Priority="20" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Emphasis"/>
<w:LsdException Locked="false" Priority="59" SemiHidden="false"
UnhideWhenUsed="false" Name="Table Grid"/>
<w:LsdException Locked="false" UnhideWhenUsed="false" Name="Placeholder Text"/>
<w:LsdException Locked="false" Priority="1" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="No Spacing"/>
<w:LsdException Locked="false" Priority="60" SemiHidden="false"
UnhideWhenUsed="false" Name="Light Shading"/>
<w:LsdException Locked="false" Priority="61" SemiHidden="false"
UnhideWhenUsed="false" Name="Light List"/>
<w:LsdException Locked="false" Priority="62" SemiHidden="false"
UnhideWhenUsed="false" Name="Light Grid"/>
<w:LsdException Locked="false" Priority="63" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 1"/>
<w:LsdException Locked="false" Priority="64" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 2"/>
<w:LsdException Locked="false" Priority="65" SemiHidden="false"
UnhideWhenUsed="false" Name="Medium List 1"/>
<w:LsdException Locked="false" Priority="66" SemiHidden="false"
UnhideWhenUsed="false" Name="Medium List 2"/>
<w:LsdException Locked="false" Priority="67" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 1"/>
<w:LsdException Locked="false" Priority="68" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 2"/>
<w:LsdException Locked="false" Priority="69" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 3"/>
<w:LsdException Locked="false" Priority="70" SemiHidden="false"
UnhideWhenUsed="false" Name="Dark List"/>
<w:LsdException Locked="false" Priority="71" SemiHidden="false"
UnhideWhenUsed="false" Name="Colorful Shading"/>
<w:LsdException Locked="false" Priority="72" SemiHidden="false"
UnhideWhenUsed="false" Name="Colorful List"/>
<w:LsdException Locked="false" Priority="73" SemiHidden="false"
UnhideWhenUsed="false" Name="Colorful Grid"/>
<w:LsdException Locked="false" Priority="60" SemiHidden="false"
UnhideWhenUsed="false" Name="Light Shading Accent 1"/>
<w:LsdException Locked="false" Priority="61" SemiHidden="false"
UnhideWhenUsed="false" Name="Light List Accent 1"/>
<w:LsdException Locked="false" Priority="62" SemiHidden="false"
UnhideWhenUsed="false" Name="Light Grid Accent 1"/>
<w:LsdException Locked="false" Priority="63" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 1 Accent 1"/>
<w:LsdException Locked="false" Priority="64" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 2 Accent 1"/>
<w:LsdException Locked="false" Priority="65" SemiHidden="false"
UnhideWhenUsed="false" Name="Medium List 1 Accent 1"/>
<w:LsdException Locked="false" UnhideWhenUsed="false" Name="Revision"/>
<w:LsdException Locked="false" Priority="34" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="List Paragraph"/>
<w:LsdException Locked="false" Priority="29" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Quote"/>
<w:LsdException Locked="false" Priority="30" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Intense Quote"/>
<w:LsdException Locked="false" Priority="66" SemiHidden="false"
UnhideWhenUsed="false" Name="Medium List 2 Accent 1"/>
<w:LsdException Locked="false" Priority="67" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 1 Accent 1"/>
<w:LsdException Locked="false" Priority="68" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 2 Accent 1"/>
<w:LsdException Locked="false" Priority="69" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 3 Accent 1"/>
<w:LsdException Locked="false" Priority="70" SemiHidden="false"
UnhideWhenUsed="false" Name="Dark List Accent 1"/>
<w:LsdException Locked="false" Priority="71" SemiHidden="false"
UnhideWhenUsed="false" Name="Colorful Shading Accent 1"/>
<w:LsdException Locked="false" Priority="72" SemiHidden="false"
UnhideWhenUsed="false" Name="Colorful List Accent 1"/>
<w:LsdException Locked="false" Priority="73" SemiHidden="false"
UnhideWhenUsed="false" Name="Colorful Grid Accent 1"/>
<w:LsdException Locked="false" Priority="60" SemiHidden="false"
UnhideWhenUsed="false" Name="Light Shading Accent 2"/>
<w:LsdException Locked="false" Priority="61" SemiHidden="false"
UnhideWhenUsed="false" Name="Light List Accent 2"/>
<w:LsdException Locked="false" Priority="62" SemiHidden="false"
UnhideWhenUsed="false" Name="Light Grid Accent 2"/>
<w:LsdException Locked="false" Priority="63" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 1 Accent 2"/>
<w:LsdException Locked="false" Priority="64" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 2 Accent 2"/>
<w:LsdException Locked="false" Priority="65" SemiHidden="false"
UnhideWhenUsed="false" Name="Medium List 1 Accent 2"/>
<w:LsdException Locked="false" Priority="66" SemiHidden="false"
UnhideWhenUsed="false" Name="Medium List 2 Accent 2"/>
<w:LsdException Locked="false" Priority="67" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 1 Accent 2"/>
<w:LsdException Locked="false" Priority="68" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 2 Accent 2"/>
<w:LsdException Locked="false" Priority="69" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 3 Accent 2"/>
<w:LsdException Locked="false" Priority="70" SemiHidden="false"
UnhideWhenUsed="false" Name="Dark List Accent 2"/>
<w:LsdException Locked="false" Priority="71" SemiHidden="false"
UnhideWhenUsed="false" Name="Colorful Shading Accent 2"/>
<w:LsdException Locked="false" Priority="72" SemiHidden="false"
UnhideWhenUsed="false" Name="Colorful List Accent 2"/>
<w:LsdException Locked="false" Priority="73" SemiHidden="false"
UnhideWhenUsed="false" Name="Colorful Grid Accent 2"/>
<w:LsdException Locked="false" Priority="60" SemiHidden="false"
UnhideWhenUsed="false" Name="Light Shading Accent 3"/>
<w:LsdException Locked="false" Priority="61" SemiHidden="false"
UnhideWhenUsed="false" Name="Light List Accent 3"/>
<w:LsdException Locked="false" Priority="62" SemiHidden="false"
UnhideWhenUsed="false" Name="Light Grid Accent 3"/>
<w:LsdException Locked="false" Priority="63" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 1 Accent 3"/>
<w:LsdException Locked="false" Priority="64" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 2 Accent 3"/>
<w:LsdException Locked="false" Priority="65" SemiHidden="false"
UnhideWhenUsed="false" Name="Medium List 1 Accent 3"/>
<w:LsdException Locked="false" Priority="66" SemiHidden="false"
UnhideWhenUsed="false" Name="Medium List 2 Accent 3"/>
<w:LsdException Locked="false" Priority="67" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 1 Accent 3"/>
<w:LsdException Locked="false" Priority="68" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 2 Accent 3"/>
<w:LsdException Locked="false" Priority="69" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 3 Accent 3"/>
<w:LsdException Locked="false" Priority="70" SemiHidden="false"
UnhideWhenUsed="false" Name="Dark List Accent 3"/>
<w:LsdException Locked="false" Priority="71" SemiHidden="false"
UnhideWhenUsed="false" Name="Colorful Shading Accent 3"/>
<w:LsdException Locked="false" Priority="72" SemiHidden="false"
UnhideWhenUsed="false" Name="Colorful List Accent 3"/>
<w:LsdException Locked="false" Priority="73" SemiHidden="false"
UnhideWhenUsed="false" Name="Colorful Grid Accent 3"/>
<w:LsdException Locked="false" Priority="60" SemiHidden="false"
UnhideWhenUsed="false" Name="Light Shading Accent 4"/>
<w:LsdException Locked="false" Priority="61" SemiHidden="false"
UnhideWhenUsed="false" Name="Light List Accent 4"/>
<w:LsdException Locked="false" Priority="62" SemiHidden="false"
UnhideWhenUsed="false" Name="Light Grid Accent 4"/>
<w:LsdException Locked="false" Priority="63" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 1 Accent 4"/>
<w:LsdException Locked="false" Priority="64" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 2 Accent 4"/>
<w:LsdException Locked="false" Priority="65" SemiHidden="false"
UnhideWhenUsed="false" Name="Medium List 1 Accent 4"/>
<w:LsdException Locked="false" Priority="66" SemiHidden="false"
UnhideWhenUsed="false" Name="Medium List 2 Accent 4"/>
<w:LsdException Locked="false" Priority="67" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 1 Accent 4"/>
<w:LsdException Locked="false" Priority="68" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 2 Accent 4"/>
<w:LsdException Locked="false" Priority="69" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 3 Accent 4"/>
<w:LsdException Locked="false" Priority="70" SemiHidden="false"
UnhideWhenUsed="false" Name="Dark List Accent 4"/>
<w:LsdException Locked="false" Priority="71" SemiHidden="false"
UnhideWhenUsed="false" Name="Colorful Shading Accent 4"/>
<w:LsdException Locked="false" Priority="72" SemiHidden="false"
UnhideWhenUsed="false" Name="Colorful List Accent 4"/>
<w:LsdException Locked="false" Priority="73" SemiHidden="false"
UnhideWhenUsed="false" Name="Colorful Grid Accent 4"/>
<w:LsdException Locked="false" Priority="60" SemiHidden="false"
UnhideWhenUsed="false" Name="Light Shading Accent 5"/>
<w:LsdException Locked="false" Priority="61" SemiHidden="false"
UnhideWhenUsed="false" Name="Light List Accent 5"/>
<w:LsdException Locked="false" Priority="62" SemiHidden="false"
UnhideWhenUsed="false" Name="Light Grid Accent 5"/>
<w:LsdException Locked="false" Priority="63" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 1 Accent 5"/>
<w:LsdException Locked="false" Priority="64" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 2 Accent 5"/>
<w:LsdException Locked="false" Priority="65" SemiHidden="false"
UnhideWhenUsed="false" Name="Medium List 1 Accent 5"/>
<w:LsdException Locked="false" Priority="66" SemiHidden="false"
UnhideWhenUsed="false" Name="Medium List 2 Accent 5"/>
<w:LsdException Locked="false" Priority="67" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 1 Accent 5"/>
<w:LsdException Locked="false" Priority="68" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 2 Accent 5"/>
<w:LsdException Locked="false" Priority="69" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 3 Accent 5"/>
<w:LsdException Locked="false" Priority="70" SemiHidden="false"
UnhideWhenUsed="false" Name="Dark List Accent 5"/>
<w:LsdException Locked="false" Priority="71" SemiHidden="false"
UnhideWhenUsed="false" Name="Colorful Shading Accent 5"/>
<w:LsdException Locked="false" Priority="72" SemiHidden="false"
UnhideWhenUsed="false" Name="Colorful List Accent 5"/>
<w:LsdException Locked="false" Priority="73" SemiHidden="false"
UnhideWhenUsed="false" Name="Colorful Grid Accent 5"/>
<w:LsdException Locked="false" Priority="60" SemiHidden="false"
UnhideWhenUsed="false" Name="Light Shading Accent 6"/>
<w:LsdException Locked="false" Priority="61" SemiHidden="false"
UnhideWhenUsed="false" Name="Light List Accent 6"/>
<w:LsdException Locked="false" Priority="62" SemiHidden="false"
UnhideWhenUsed="false" Name="Light Grid Accent 6"/>
<w:LsdException Locked="false" Priority="63" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 1 Accent 6"/>
<w:LsdException Locked="false" Priority="64" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 2 Accent 6"/>
<w:LsdException Locked="false" Priority="65" SemiHidden="false"
UnhideWhenUsed="false" Name="Medium List 1 Accent 6"/>
<w:LsdException Locked="false" Priority="66" SemiHidden="false"
UnhideWhenUsed="false" Name="Medium List 2 Accent 6"/>
<w:LsdException Locked="false" Priority="67" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 1 Accent 6"/>
<w:LsdException Locked="false" Priority="68" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 2 Accent 6"/>
<w:LsdException Locked="false" Priority="69" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 3 Accent 6"/>
<w:LsdException Locked="false" Priority="70" SemiHidden="false"
UnhideWhenUsed="false" Name="Dark List Accent 6"/>
<w:LsdException Locked="false" Priority="71" SemiHidden="false"
UnhideWhenUsed="false" Name="Colorful Shading Accent 6"/>
<w:LsdException Locked="false" Priority="72" SemiHidden="false"
UnhideWhenUsed="false" Name="Colorful List Accent 6"/>
<w:LsdException Locked="false" Priority="73" SemiHidden="false"
UnhideWhenUsed="false" Name="Colorful Grid Accent 6"/>
<w:LsdException Locked="false" Priority="19" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Subtle Emphasis"/>
<w:LsdException Locked="false" Priority="21" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Intense Emphasis"/>
<w:LsdException Locked="false" Priority="31" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Subtle Reference"/>
<w:LsdException Locked="false" Priority="32" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Intense Reference"/>
<w:LsdException Locked="false" Priority="33" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Book Title"/>
<w:LsdException Locked="false" Priority="37" Name="Bibliography"/>
<w:LsdException Locked="false" Priority="39" QFormat="true" Name="TOC Heading"/>
</w:LatentStyles>
</xml><![endif]--><!--[if gte mso 10]>
<style>
/* Style Definitions */
table.MsoNormalTable
{mso-style-name:"Table Normal";
mso-tstyle-rowband-size:0;
mso-tstyle-colband-size:0;
mso-style-noshow:yes;
mso-style-priority:99;
mso-style-qformat:yes;
mso-style-parent:"";
mso-padding-alt:0cm 5.4pt 0cm 5.4pt;
mso-para-margin-top:0cm;
mso-para-margin-right:0cm;
mso-para-margin-bottom:10.0pt;
mso-para-margin-left:0cm;
line-height:115%;
mso-pagination:widow-orphan;
font-size:11.0pt;
font-family:"Calibri","sans-serif";
mso-ascii-font-family:Calibri;
mso-ascii-theme-font:minor-latin;
mso-hansi-font-family:Calibri;
mso-hansi-theme-font:minor-latin;
mso-bidi-font-family:Kartika;
mso-bidi-theme-font:minor-bidi;}
</style>
<![endif]-->
<br />
<div class="MsoNormal">
<span lang="ML" style="font-family: AnjaliOldLipi;">ഗെയ്റ്റ്
തുറക്കുന്ന ശബ്ദം. വായിച്ചുകൊണ്ടിരുന്ന പുസ്തകത്തിൽനിന്നു് ഞാൻ മിഴിയുയർത്തി
നോക്കി.സിറ്റൗട്ടിൽ വായനയിൽ മുഴുകി ഇരിക്കുകയായിരുന്നു ഞാൻ. ഗെയ്റ്റ് തുറന്നു
വരുന്നതു് ഒരു പയ്യനാണു്. പത്തിരുപത്തഞ്ചു വയസ്സുകാണും</span><span style="font-family: AnjaliOldLipi;">.<span lang="ML"> എന്തോ സാധനം വില്‍ക്കുവാനായി
വീടുതോറും കയറി നടക്കുന്ന ഒരുവനായിരിക്കണം എന്നു് ഒറ്റനോട്ടത്തിൽ ഞാൻ അനുമാനിച്ചു.
എക്സിക്യൂട്ടീവ് എന്നാണു് ഇങ്ങനെയുള്ളവർ സ്വയം വിശേഷിപ്പിക്കുന്നതു്. ഏതോ കടലാസു
കമ്പനിയുടെ സെയിൽസ് എക്സിക്യൂട്ടീവ് ആയിരിക്കും. ആ തസ്തികയ്ക്കുവന്ന ഒരു അധഃപതനം!
ഒരു കാലത്തു് എക്സിക്യൂട്ടീവ് എന്നൊക്കെ പറഞ്ഞാൽ അത്ര മോശമല്ലാത്ത പണിയായിരുന്നു.</span></span></div>
<div class="MsoNormal" style="text-indent: 36.0pt;">
<br /></div>
<div class="MsoNormal" style="text-indent: 36.0pt;">
<span lang="ML" style="font-family: AnjaliOldLipi;">ദോഷം പറയരുതല്ലോ</span><span style="font-family: AnjaliOldLipi;">, <span lang="ML">ഗെയ്റ്റ് കടന്നു വരുന്ന ഈ പയ്യന്റെ വേഷവും എക്സിക്യൂട്ടീവിനു
ചേർന്നതുതന്നെ. നന്നായി വസ്ത്രധാരണം ചെയ്തിരിക്കുന്നു. യൂണിഫോം എന്നു
തോന്നിക്കുന്ന കറുത്ത പാന്റ്സും വെള്ള ഫുൾ സ്ളീവ് ഷർട്ടും വേഷം. ഷർട്ട് ഇൻസെർട്ട്
ചെയ്തിരിക്കുന്നു. ടൈ കെട്ടിയിട്ടുണ്ട്. കാലിൽ പോളീഷ് ചെയ്തു തിളക്കം വരുത്തിയ
ഷൂസ്. ഇവനെ എക്സിക്യൂട്ടീവ് എന്നല്ലാതെ എന്തു വിളിക്കും</span>, <span lang="ML">ചങ്ങാതീ</span>?
</span></div>
<div class="MsoNormal">
<br /></div>
<div class="MsoNormal">
<span lang="ML" style="font-family: AnjaliOldLipi;">വേഷമൊക്കെ
കൊള്ളാം. പക്ഷെ</span><span style="font-family: AnjaliOldLipi;">, <span lang="ML">എത്ര
കിട്ടും ഈ എക്സിക്കുട്ടനു്</span>?</span></div>
<div class="MsoNormal">
<span lang="ML" style="font-family: AnjaliOldLipi;">എന്തു്</span><span style="font-family: AnjaliOldLipi;">?</span></div>
<div class="MsoNormal">
<span lang="ML" style="font-family: AnjaliOldLipi;">ശമ്പളം</span><span style="font-family: AnjaliOldLipi;">, <span lang="ML">അല്ലെങ്കിൽ കൂലി</span>?</span></div>
<div class="MsoNormal">
<span lang="ML" style="font-family: AnjaliOldLipi;">അതു
പറയാതിരിക്കുന്നതാ ഭേദം.</span><span style="font-family: AnjaliOldLipi;"></span></div>
<div class="MsoNormal">
<span lang="ML" style="font-family: AnjaliOldLipi;">എന്നാലും
എത്ര</span><span style="font-family: AnjaliOldLipi;">? <span lang="ML">നമ്മുടെ
പറമ്പിൽ പണിചെയ്യുന്ന രാജപ്പനു കിട്ടുന്നയത്രയും വരുമോ</span>?</span></div>
<div class="MsoNormal">
<span lang="ML" style="font-family: AnjaliOldLipi;">ഇല്ല
സുഹൃത്തേ</span><span style="font-family: AnjaliOldLipi;">, <span lang="ML">രാജപ്പനു
കിട്ടുന്നതിന്റെ കാൽഭാഗംപോലും</span>, <span lang="ML">അണിഞ്ഞൊരുങ്ങി നടക്കുന്ന ഈ
ചങ്ങായിക്കു കിട്ടുകില്ലെന്നാണു പറയുന്നതു്.</span></span></div>
<div class="MsoNormal">
<span lang="ML" style="font-family: AnjaliOldLipi;">എന്നാലും
ഇങ്ങനെ വേഷംകെട്ടി നടക്കാൻ യാതൊരു മടിയുമില്ല</span><span style="font-family: AnjaliOldLipi;">, <span lang="ML">എക്സിക്യൂട്ടീവ് അല്ലേ</span>?</span></div>
<div class="MsoNormal">
<span lang="ML" style="font-family: AnjaliOldLipi;">ചുമ്മാതല്ല ഈ
നാട്ടിൽ യാതൊരു പണി ചെയ്യാനും ചെറുപ്പക്കാരെ കിട്ടാത്തതു്</span><span style="font-family: AnjaliOldLipi;">; <span lang="ML">എല്ലാവർക്കും എക്സിക്യൂട്ടീവ്
ആയി നടന്നാൽ മതിയല്ലോ!</span></span></div>
<div class="MsoNormal">
<br /></div>
<div class="MsoNormal">
<span lang="ML" style="font-family: AnjaliOldLipi;">ഗെയ്റ്റ്
കടന്നുവന്ന പയ്യൻ എന്റെ മുന്നിലെത്തി മൊഴിഞ്ഞു</span><span style="font-family: AnjaliOldLipi;">, “<span lang="ML">ഗുഡ് മോണിങ്ങ് സാർ. ഞാൻ കോണ്ടിനെന്റൽ കമ്പനിയിൽ
നിന്നാണു്.</span>”</span></div>
<div class="MsoNormal">
<br /></div>
<div class="MsoNormal">
<span lang="ML" style="font-family: AnjaliOldLipi;">അതു കേട്ടാൽ
തോന്നും ഈ കോണ്ടിനെന്റൽ കമ്പനി എന്നതു് എല്ലാവർക്കും അറിയാവുന്ന പ്രസിദ്ധമായ ഏതോ
കമ്പനിയാണെന്നു്.</span><span style="font-family: AnjaliOldLipi;"></span></div>
<div class="MsoNormal">
<br /></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">“<span lang="ML">കോണ്ടിനെന്റലോ</span>?
<span lang="ML">ഞാൻ കേട്ടിട്ടില്ല.</span>”</span></div>
<div class="MsoNormal">
<br /></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">“<span lang="ML">വല്യ
ബുക്ക് പബ്ളീഷർ ആണു സാർ</span>” </span></div>
<div class="MsoNormal">
<br /></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">“<span lang="ML">ആയിക്കോട്ടെ.
വന്നകാര്യം പറയൂ.</span>” <span lang="ML">അയാളെ എത്രയും വേഗം പറഞ്ഞുവിടാനുള്ള
തിടുക്കമാണു് എനിക്കുള്ളതു്. കാരണം</span>, <span lang="ML">ഇങ്ങനെ വരുന്നവരെല്ലാം
നമുക്കു് ആവശ്യമില്ലാത്ത എന്തെങ്കിലും സാധനം അടിച്ചേല്പിക്കാനുള്ള ഉദ്ദേശ്യവുമായി
വരുന്നവരായിരിക്കും. അവരുടെ ഭാഷയിൽ പറഞ്ഞാൽ</span>, ‘<span lang="ML">ഒരു പ്രോഡക്ട്
പരിചയപ്പെടുത്താൻ</span>’ <span lang="ML">വന്നതായിരിക്കും.</span></span></div>
<div class="MsoNormal" style="text-indent: 36.0pt;">
<br /></div>
<div class="MsoNormal" style="text-indent: 36.0pt;">
<span lang="ML" style="font-family: AnjaliOldLipi;">അയാൾ തന്റെ തോളിൽ തൂക്കിയിട്ടിരുന്ന ബാഗ് താഴെ വച്ചു. എന്നിട്ട്
അതിൽ കുത്തിനിറച്ചിരുന്ന വലിപ്പമേറിയ തടിച്ച പുസ്തകങ്ങളിൽ ഒന്നു് പുറത്തെടുത്തു.</span><span style="font-family: AnjaliOldLipi;"></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">“<span lang="ML">സർ</span>,
<span lang="ML">ലോകത്തിലെ എല്ലാ മൃഗങ്ങളെക്കുറിച്ചും ഉള്ള സകല വിവരങ്ങളും ഇതിൽ ഉണ്ടു്</span>,
<span lang="ML">അവയുടെയെല്ലാം കളർ ഫോട്ടോയും. വളരെ വിജ്ഞാനപ്രദമായ ബുക്കാണു സാർ.
പഠിക്കുന്ന കുട്ടികൾക്ക് വളരെ പ്രയോജനപ്പെടും. മാത്രമല്ല എല്ലാവർക്കും വായിച്ചു
മനസ്സിലാക്കാൻ നല്ലതാണു സാർ.</span>”</span></div>
<div class="MsoNormal" style="text-indent: 36.0pt;">
<br /></div>
<div class="MsoNormal" style="text-indent: 36.0pt;">
<span lang="ML" style="font-family: AnjaliOldLipi;">അയാൾ പുസ്തകത്തിന്റെ താളുകൾ മറിച്ചു കാണിക്കുകയാണു്. കട്ടിയും
തിളക്കവുമുള്ള നല്ല പേപ്പറിൽ ആണു് അതു് അച്ചടിച്ചിരിക്കുന്നതു്. മൃഗങ്ങളുടെ ധാരാളം
കളർ ഫോട്ടോയും ഉണ്ട്. വളരെ ആകർഷകം എന്നു തന്നെ പറയണം.</span><span style="font-family: AnjaliOldLipi;"></span></div>
<div class="MsoNormal">
<br /></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">“<span lang="ML">സർ</span>,
<span lang="ML">ആയിരത്തി അറുനൂറ്റി അമ്പതു രൂപയാണു് ഇതിന്റെ വില. പക്ഷെ</span>, <span lang="ML">ഇതിന്റെ പ്രൊമോഷനുവേണ്ടി കമ്പനി ഇതു വിലകുറച്ചു വില്‍ക്കുകയാണു സാർ-വെറും
ആയിരത്തി അഞ്ഞൂറു രൂപയ്ക്കു്.</span>”</span></div>
<div class="MsoNormal">
<br /></div>
<div class="MsoNormal">
<span lang="ML" style="font-family: AnjaliOldLipi;">അയാൾ
പ്രതീക്ഷയോടെ എന്റെ മുഖത്തേയ്ക്കു നോക്കി. എന്റെ മുഖത്തു തെളിഞ്ഞ താല്പര്യക്കുറവു്
അയാൾക്കു മനസ്സിലായിക്കാണും.</span><span style="font-family: AnjaliOldLipi;"></span></div>
<div class="MsoNormal">
<br /></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">“<span lang="ML">മുഴുവൻ
പൈസയും ഇപ്പോൾ തരേണ്ട സാർ. ഇൻസ്റ്റാൾമെന്റായി തന്നാൽ മതി-അഞ്ഞൂറു രൂപവച്ച് മൂന്നു
തവണ.</span>”</span></div>
<div class="MsoNormal">
<br /></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">“<span lang="ML">എനിക്കിതു
വേണ്ട</span>,” <span lang="ML">ഞാൻ പറഞ്ഞു.</span></span></div>
<div class="MsoNormal">
<br /></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">“<span lang="ML">എന്താണു
സാർ. നല്ല ബുക്കല്ലേ</span>? <span lang="ML">ഈ വിലയ്ക്കു് ഇതുപോലെ ഒരു ബുക്ക്
സാറിനു കടയിൽനിന്നു വാങ്ങിക്കാൻ കിട്ടുകയില്ല.</span>”</span></div>
<div class="MsoNormal">
<br /></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">“<span lang="ML">ശരിയായിരിക്കാം
സുഹൃത്തേ. പക്ഷെ</span>, <span lang="ML">വേറൊരു കാര്യം മനസ്സിലാക്കണം. ഇതുപോലെയുള്ള
ബുക്കുകളുടെ പ്രസക്തി ഇപ്പോൾ നഷ്ടപ്പെട്ടിരിക്കുകയാണു്. ഇതിനകത്തുള്ള എല്ലാ വിവരവും</span>,
<span lang="ML">അതിൽ കൂടുതലും ഇന്റർനെറ്റിൽ കിട്ടും</span>; <span lang="ML">അതും
ഫ്രീയായിട്ടു്. അപ്പോൾപ്പിന്നെ ഈ വിലകൊടുത്തു് ഈ തടിയൻ പുസ്തകം വാങ്ങിച്ചു
വീട്ടിൽവച്ചു ഞാൻ എന്തിനു സ്ഥലം മിനക്കെടുത്തണം. ഇതു വെറുതെ ഇവിടെ
പൊടിപിടിച്ചിരിക്കുകയേ ഉള്ളൂ.</span>”</span></div>
<div class="MsoNormal" style="text-indent: 36.0pt;">
<br /></div>
<div class="MsoNormal" style="text-indent: 36.0pt;">
<span lang="ML" style="font-family: AnjaliOldLipi;">അയാൾ ഗെയ്റ്റുകടന്നു് റോഡിലേയ്ക്കിറങ്ങി മറയുന്നതു
നോക്കിയിരുന്നപ്പോൾ എനിക്കൊരു വിഷമം. ഇന്റർനെറ്റിനെ പിന്താങ്ങിക്കൊണ്ടു്
പുസ്തകത്തെ തള്ളിപ്പറയേണ്ടിവന്നതിൽ വിഷമം തോന്നി</span><span style="font-family: AnjaliOldLipi;">;<span lang="ML"> പുസ്തകത്തെ അത്രയധികം സ്നേഹിച്ചിരുന്നവനാണു ഞാൻ. </span></span></div>
<div class="MsoNormal">
<span lang="ML" style="font-family: AnjaliOldLipi;">ങാ</span><span style="font-family: AnjaliOldLipi;">, <span lang="ML">കാലം മാറി</span>, <span lang="ML">ഞാനും മാറി കുറച്ചൊക്കെ</span>; <span lang="ML">അത്രതന്നെ!</span></span></div>
<div class="MsoNormal" style="text-indent: 36.0pt;">
<br /></div>
<div class="MsoNormal" style="text-indent: 36.0pt;">
<span lang="ML" style="font-family: AnjaliOldLipi;">സ്കൂൾ-കോളജ് വിദ്യാർത്ഥിയായിരുന്നപ്പോൾ എത്ര ആവേശത്തോടെയാണു ഞാൻ
പുസ്തകങ്ങൾ വായിച്ചിരുന്നതു്. പുസ്തകങ്ങളായിരുന്നു എന്റെ കൂട്ടുകാർ. കയ്യിൽ
കിട്ടുന്ന എന്തു പുസ്തകവും ഞാൻ വായിക്കുമായിരുന്നു. അതു്
കുട്ടികൾക്കുവേണ്ടിയുള്ളതോ മുതിർന്നവരെ ഉദ്ദേശിച്ചുള്ളതോ എന്നൊന്നും നോക്കാറില്ലായിരുന്നു</span><span style="font-family: AnjaliOldLipi;">, <span lang="ML">എന്തും വായിക്കും.</span></span></div>
<div class="MsoNormal" style="text-indent: 36.0pt;">
<br /></div>
<div class="MsoNormal" style="text-indent: 36.0pt;">
<span lang="ML" style="font-family: AnjaliOldLipi;">അന്നു മിക്ക കുട്ടികൾക്കും കുറച്ചെങ്കിലും വായനാശീലം
ഉണ്ടായിരുന്നു. എന്താ കാരണം</span><span style="font-family: AnjaliOldLipi;">? <span lang="ML">അന്നു<span style="mso-spacerun: yes;"> </span>റ്റി. വി. ഇല്ല</span>, <span lang="ML">കമ്പ്യൂട്ടറില്ല</span>, <span lang="ML">മൊബൈൽ ഫോണില്ല</span>, <span lang="ML">ഇന്റർനെറ്റില്ല. ആകെയുള്ളതു് റേഡിയോ മാത്രം. അതാണെങ്കിൽ ആദ്യം
പറഞ്ഞവയെപ്പോലെ അഡിൿഷൻ ഉണ്ടാക്കുന്നതുമല്ല.</span></span></div>
<div class="MsoNormal" style="text-indent: 36.0pt;">
<br /></div>
<div class="MsoNormal" style="text-indent: 36.0pt;">
<span lang="ML" style="font-family: AnjaliOldLipi;">ചെറുപ്പക്കാർ ഇപ്പോൾ എന്താ ചെയ്യുന്നതു്</span><span style="font-family: AnjaliOldLipi;">? <span lang="ML">എപ്പോഴും റ്റി.വിയുടെ
മുൻപിലിരിക്കും. അല്ലെങ്കിൽ കമ്പ്യൂട്ടറിൽ</span>, <span lang="ML">മൊബൈൽ ഫോണിൽ</span>,<span lang="ML"> ഇന്റർനെറ്റു നോക്കിക്കൊണ്ടിരിക്കും. പുസ്തകങ്ങൾ വായിക്കാൻ ആർക്കുണ്ടു
സമയം</span>? <span lang="ML">താല്പര്യം</span>?</span></div>
<div class="MsoNormal">
<span lang="ML" style="font-family: AnjaliOldLipi;">പുസ്തകങ്ങളുടെ
നിലനിൽപ്പിനും വളർച്ചയ്ക്കും ഭീഷണിയാണോ ഇപ്പോഴത്തെ സ്ഥിതി</span><span style="font-family: AnjaliOldLipi;">?</span></div>
<div class="MsoNormal">
<span lang="ML" style="font-family: AnjaliOldLipi;">അങ്ങനെയൊരു
ആശങ്കയുണ്ടാക്കുവാൻ പര്യാപ്തമായ ചില സംഗതികൾ നിലവിൽ വന്നിട്ടുണ്ട്.</span><span style="font-family: AnjaliOldLipi;"></span></div>
<div class="MsoNormal">
<span lang="ML" style="font-family: AnjaliOldLipi;">അതിൽ ഏറ്റവും
പ്രധാനപ്പെട്ടതു് ജനത്തിന്റെ വായനാശീലത്തിലുള്ള വൻ കുറവാണു്</span><span style="font-family: AnjaliOldLipi;">; <span lang="ML">പ്രത്യേകിച്ചും കുട്ടികളുടെയും
യുവജനതയുടെയും.വായിക്കാൻ ആളില്ലെങ്കിൽ പുസ്തകങ്ങൾ ധാരാളമായി
പുറത്തിറങ്ങുന്നതെങ്ങനെ</span>?</span></div>
<div class="MsoNormal" style="text-indent: 36.0pt;">
<br /></div>
<div class="MsoNormal" style="text-indent: 36.0pt;">
<span lang="ML" style="font-family: AnjaliOldLipi;">പുസ്തകങ്ങൾക്കുള്ള മറ്റൊരു ഭീഷണി ഇന്റർനെറ്റിന്റെ വ്യാപനമാണു്. ഒരു
കമ്പ്യൂട്ടറും ഇന്റർനെറ്റ് കണൿഷനും</span><span style="font-family: AnjaliOldLipi;">,
<span lang="ML">അല്ലെങ്കിൽ ഒരു സ്മാർട്ട് ഫോണും ഇന്റർനെറ്റ് കണൿഷനും ഉണ്ടെങ്കിൽ
പുസ്തകങ്ങളിൽ നിന്നു കിട്ടുന്ന ഏതു് വിവരവും നമുക്ക് ഏറ്റവും സൗകര്യപ്രദമായ
വിധത്തിൽ ഇനംതിരിച്ചു് തെരഞ്ഞെടുത്തു് വായിക്കാൻ കഴിയും. പിന്നെയെന്തിനു്
പുസ്തകമന്വേഷിച്ചു പോകണം</span>? <span lang="ML">പക്ഷെ ഇതു കൂടുതലും റഫറൻസ്
ഗ്രന്ഥങ്ങളുടെ നിലനിൽപ്പിനെയാണു ബാധിക്കുക എന്നു തോന്നുന്നു.</span></span></div>
<div class="MsoNormal" style="text-indent: 36.0pt;">
<br /></div>
<div class="MsoNormal" style="text-indent: 36.0pt;">
<span lang="ML" style="font-family: AnjaliOldLipi;">പേപ്പറിൽ അച്ചടിച്ചിറക്കുന്ന പുസ്തകത്തിനുള്ള മറ്റൊരു ഭീഷണി
ഇ-ബുക്കുകളുടെയും ഇ-ബുക്ക് റീഡറുകളുടെയും വരവാണു്. ഒരു ടാബ്ലെറ്റ്
കമ്പ്യൂട്ടറിന്റെ രൂപത്തിലുള്ള ഇ-ബുക്ക് റീഡറിൽ ഡിജിറ്റൽ രൂപത്തിലുള്ള
ആയിരക്കണക്കിനോ പതിനായിരക്കണക്കിനോ പുസ്തകങ്ങൾ സുക്ഷിച്ചു വയ്ക്കുകയും
ആവശ്യമുള്ളപ്പോൾ അതിന്റെ സ്ക്രീനിൽ വായിക്കുകയും ചെയ്യാം. കൂടാതെ ഒരു സാധാരണ ടാബ്ലെറ്റ്
കമ്പ്യൂട്ടറിനു് ഇ-ബുക്കിന്റെ ധർമ്മവും നിർവ്വഹിക്കാൻ കഴിയും. ആയിരക്കണക്കിനു
പുസ്തകങ്ങൾ ഇങ്ങനെ നമ്മുടെ കൈപ്പിടിയിൽ ഒതുക്കിക്കൊണ്ടു നടക്കാമെന്നിരിക്കെ</span><span style="font-family: AnjaliOldLipi;">, <span lang="ML">കൊണ്ടുനടക്കാൻ അസൗകര്യമുള്ളതും</span>,
<span lang="ML">സ്ഥലം മെനക്കെടുത്തുന്നതുമായ പേപ്പർ പുസ്തകങ്ങൾ വാങ്ങാൻ ജനം
മടിക്കുന്ന ഒരു കാലം വരികയല്ലേ</span>? <span lang="ML">പക്ഷെ</span>, <span lang="ML">ഇ-ബുക്കുകളെപ്പറ്റി പറയുമ്പോൾ ചില കാര്യങ്ങൾ പറയാതെ വയ്യ. പേപ്പർ
പുസ്തകത്തിന്റെ ഒരു അനുഭവം(</span>feel<span lang="ML">) ഇ-ബുക്കുകൾക്കു തരുവാൻ
കഴിയുകയില്ല. ഒരു പുസ്തകത്തിന്റെ അനുഭവം നമുക്കുണ്ടാകുന്നതു് അതിന്റെ കെട്ടും
മട്ടും കണ്ടും അതിന്റെ മണം(പുതിയ പുസ്തകത്തിന്റെ) ആസ്വദിച്ചുംമറ്റുമാണു്</span>, <span lang="ML">അല്ലേ ചങ്ങാതീ</span>? <span lang="ML">സ്കൂൾ പഠനക്കാലത്തു് പുതിയ ക്ളാസ്സു
തുടങ്ങുന്ന സമയത്തു് പുതിയ പുസ്തകങ്ങൾ കൈയിലെത്തുമ്പോൾ അവയുടെ മണം എത്രമാത്രം
ആസ്വാദ്യകരമായിരുന്നു എന്നു് ഓർത്തുനോക്കൂ. പുസ്തകങ്ങളെ ഇഷ്ടപ്പെടുവാൻ
പുസ്തകങ്ങളുടേതുമാത്രമായ ഈ സുഗന്ധവും കാരണമായിട്ടില്ലേ</span>? <span lang="ML">ഉണ്ടോ</span>?
<span lang="ML">ഇങ്ങനെയുള്ള ഒരു അനുഭവം തരാൻ കഴിയുമോ ഇ-ബുക്കിനു്</span>?</span></div>
<div class="MsoNormal" style="text-indent: 36.0pt;">
<br /></div>
<div class="MsoNormal" style="text-indent: 36.0pt;">
<span lang="ML" style="font-family: AnjaliOldLipi;">പുസ്തകങ്ങളുടെ നിലനിൽപ്പിനു വെല്ലുവിളിയായ ഈവിധപ്രശ്നങ്ങൾ
ഉയർന്നുവന്നിട്ടും പുസ്തകങ്ങൾ മരിക്കുന്ന ഒരു സ്ഥിതിവിശേഷം ഉണ്ടായിട്ടുണ്ടോ</span><span style="font-family: AnjaliOldLipi;">?<span lang="ML"> ഇതുവരെ ഇല്ല എന്നതാണു് നമുക്കു
കിട്ടുന്ന വിവരം. ആശ്വാസം പകരുന്ന ഒന്നാണതു്. ആശങ്കപ്പെടാൻ സമയമായിട്ടില്ല എന്നു
തോന്നുന്നു. ചില വിഭാഗങ്ങളിലുള്ള പുസ്തകങ്ങൾക്കു് ആവശ്യക്കാർ കുറഞ്ഞിട്ടുണ്ടാവാം.
പക്ഷെ മറ്റു ചില വിഭാഗങ്ങളിൽ പുസ്തകങ്ങൾക്കു് ആവശ്യക്കാർ കൂടിയിട്ടുണ്ടെന്നാണു
പറയുന്നതു്. നോവൽ</span>, <span lang="ML">കഥ എന്നിവയ്ക്കു് ഡിമാന്റ് കുറഞ്ഞു പോലും.
എന്നാൽ സെൽഫ് ഹെൽപ്</span>, <span lang="ML">മോട്ടിവേഷൻ</span>, <span lang="ML">ആരോഗ്യം</span>,
<span lang="ML">യാത്രാ വിവരണം എന്നിങ്ങനെയുള്ള വിഭാഗങ്ങൾ ശക്തിയാർജ്ജിച്ചു. നല്ല
പ്രസാധകർ നല്ലരീതിയിൽത്തന്നെ മുന്നേറുന്നു. പുസ്തകങ്ങളുടെ നിലനിൽപ്പിനു് തൽക്കാലം
ഭീഷണിയൊന്നും ഇല്ലെന്നു കരുതാം</span>, <span lang="ML">അല്ലേ</span>? <span lang="ML">വിദൂരഭാവിയിൽ എന്താവുമോ എന്തോ!</span></span></div>
</div>
pradeephttp://www.blogger.com/profile/07319339380195881230noreply@blogger.com2tag:blogger.com,1999:blog-8644146774584202580.post-28094375234813147012015-09-09T05:01:00.000-07:002015-09-09T05:01:39.866-07:00അപ്പച്ചൻ<div dir="ltr" style="text-align: left;" trbidi="on">
<!--[if gte mso 9]><xml>
<w:WordDocument>
<w:View>Normal</w:View>
<w:Zoom>0</w:Zoom>
<w:TrackMoves/>
<w:TrackFormatting/>
<w:PunctuationKerning/>
<w:ValidateAgainstSchemas/>
<w:SaveIfXMLInvalid>false</w:SaveIfXMLInvalid>
<w:IgnoreMixedContent>false</w:IgnoreMixedContent>
<w:AlwaysShowPlaceholderText>false</w:AlwaysShowPlaceholderText>
<w:DoNotPromoteQF/>
<w:LidThemeOther>EN-IN</w:LidThemeOther>
<w:LidThemeAsian>X-NONE</w:LidThemeAsian>
<w:LidThemeComplexScript>ML</w:LidThemeComplexScript>
<w:Compatibility>
<w:BreakWrappedTables/>
<w:SnapToGridInCell/>
<w:WrapTextWithPunct/>
<w:UseAsianBreakRules/>
<w:DontGrowAutofit/>
<w:SplitPgBreakAndParaMark/>
<w:DontVertAlignCellWithSp/>
<w:DontBreakConstrainedForcedTables/>
<w:DontVertAlignInTxbx/>
<w:Word11KerningPairs/>
<w:CachedColBalance/>
<w:UseFELayout/>
</w:Compatibility>
<m:mathPr>
<m:mathFont m:val="Cambria Math"/>
<m:brkBin m:val="before"/>
<m:brkBinSub m:val="--"/>
<m:smallFrac m:val="off"/>
<m:dispDef/>
<m:lMargin m:val="0"/>
<m:rMargin m:val="0"/>
<m:defJc m:val="centerGroup"/>
<m:wrapIndent m:val="1440"/>
<m:intLim m:val="subSup"/>
<m:naryLim m:val="undOvr"/>
</m:mathPr></w:WordDocument>
</xml><![endif]--><br />
<!--[if gte mso 9]><xml>
<w:LatentStyles DefLockedState="false" DefUnhideWhenUsed="true"
DefSemiHidden="true" DefQFormat="false" DefPriority="99"
LatentStyleCount="267">
<w:LsdException Locked="false" Priority="0" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Normal"/>
<w:LsdException Locked="false" Priority="9" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="heading 1"/>
<w:LsdException Locked="false" Priority="9" QFormat="true" Name="heading 2"/>
<w:LsdException Locked="false" Priority="9" QFormat="true" Name="heading 3"/>
<w:LsdException Locked="false" Priority="9" QFormat="true" Name="heading 4"/>
<w:LsdException Locked="false" Priority="9" QFormat="true" Name="heading 5"/>
<w:LsdException Locked="false" Priority="9" QFormat="true" Name="heading 6"/>
<w:LsdException Locked="false" Priority="9" QFormat="true" Name="heading 7"/>
<w:LsdException Locked="false" Priority="9" QFormat="true" Name="heading 8"/>
<w:LsdException Locked="false" Priority="9" QFormat="true" Name="heading 9"/>
<w:LsdException Locked="false" Priority="39" Name="toc 1"/>
<w:LsdException Locked="false" Priority="39" Name="toc 2"/>
<w:LsdException Locked="false" Priority="39" Name="toc 3"/>
<w:LsdException Locked="false" Priority="39" Name="toc 4"/>
<w:LsdException Locked="false" Priority="39" Name="toc 5"/>
<w:LsdException Locked="false" Priority="39" Name="toc 6"/>
<w:LsdException Locked="false" Priority="39" Name="toc 7"/>
<w:LsdException Locked="false" Priority="39" Name="toc 8"/>
<w:LsdException Locked="false" Priority="39" Name="toc 9"/>
<w:LsdException Locked="false" Priority="35" QFormat="true" Name="caption"/>
<w:LsdException Locked="false" Priority="10" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Title"/>
<w:LsdException Locked="false" Priority="1" Name="Default Paragraph Font"/>
<w:LsdException Locked="false" Priority="11" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Subtitle"/>
<w:LsdException Locked="false" Priority="22" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Strong"/>
<w:LsdException Locked="false" Priority="20" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Emphasis"/>
<w:LsdException Locked="false" Priority="59" SemiHidden="false"
UnhideWhenUsed="false" Name="Table Grid"/>
<w:LsdException Locked="false" UnhideWhenUsed="false" Name="Placeholder Text"/>
<w:LsdException Locked="false" Priority="1" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="No Spacing"/>
<w:LsdException Locked="false" Priority="60" SemiHidden="false"
UnhideWhenUsed="false" Name="Light Shading"/>
<w:LsdException Locked="false" Priority="61" SemiHidden="false"
UnhideWhenUsed="false" Name="Light List"/>
<w:LsdException Locked="false" Priority="62" SemiHidden="false"
UnhideWhenUsed="false" Name="Light Grid"/>
<w:LsdException Locked="false" Priority="63" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 1"/>
<w:LsdException Locked="false" Priority="64" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 2"/>
<w:LsdException Locked="false" Priority="65" SemiHidden="false"
UnhideWhenUsed="false" Name="Medium List 1"/>
<w:LsdException Locked="false" Priority="66" SemiHidden="false"
UnhideWhenUsed="false" Name="Medium List 2"/>
<w:LsdException Locked="false" Priority="67" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 1"/>
<w:LsdException Locked="false" Priority="68" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 2"/>
<w:LsdException Locked="false" Priority="69" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 3"/>
<w:LsdException Locked="false" Priority="70" SemiHidden="false"
UnhideWhenUsed="false" Name="Dark List"/>
<w:LsdException Locked="false" Priority="71" SemiHidden="false"
UnhideWhenUsed="false" Name="Colorful Shading"/>
<w:LsdException Locked="false" Priority="72" SemiHidden="false"
UnhideWhenUsed="false" Name="Colorful List"/>
<w:LsdException Locked="false" Priority="73" SemiHidden="false"
UnhideWhenUsed="false" Name="Colorful Grid"/>
<w:LsdException Locked="false" Priority="60" SemiHidden="false"
UnhideWhenUsed="false" Name="Light Shading Accent 1"/>
<w:LsdException Locked="false" Priority="61" SemiHidden="false"
UnhideWhenUsed="false" Name="Light List Accent 1"/>
<w:LsdException Locked="false" Priority="62" SemiHidden="false"
UnhideWhenUsed="false" Name="Light Grid Accent 1"/>
<w:LsdException Locked="false" Priority="63" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 1 Accent 1"/>
<w:LsdException Locked="false" Priority="64" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 2 Accent 1"/>
<w:LsdException Locked="false" Priority="65" SemiHidden="false"
UnhideWhenUsed="false" Name="Medium List 1 Accent 1"/>
<w:LsdException Locked="false" UnhideWhenUsed="false" Name="Revision"/>
<w:LsdException Locked="false" Priority="34" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="List Paragraph"/>
<w:LsdException Locked="false" Priority="29" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Quote"/>
<w:LsdException Locked="false" Priority="30" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Intense Quote"/>
<w:LsdException Locked="false" Priority="66" SemiHidden="false"
UnhideWhenUsed="false" Name="Medium List 2 Accent 1"/>
<w:LsdException Locked="false" Priority="67" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 1 Accent 1"/>
<w:LsdException Locked="false" Priority="68" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 2 Accent 1"/>
<w:LsdException Locked="false" Priority="69" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 3 Accent 1"/>
<w:LsdException Locked="false" Priority="70" SemiHidden="false"
UnhideWhenUsed="false" Name="Dark List Accent 1"/>
<w:LsdException Locked="false" Priority="71" SemiHidden="false"
UnhideWhenUsed="false" Name="Colorful Shading Accent 1"/>
<w:LsdException Locked="false" Priority="72" SemiHidden="false"
UnhideWhenUsed="false" Name="Colorful List Accent 1"/>
<w:LsdException Locked="false" Priority="73" SemiHidden="false"
UnhideWhenUsed="false" Name="Colorful Grid Accent 1"/>
<w:LsdException Locked="false" Priority="60" SemiHidden="false"
UnhideWhenUsed="false" Name="Light Shading Accent 2"/>
<w:LsdException Locked="false" Priority="61" SemiHidden="false"
UnhideWhenUsed="false" Name="Light List Accent 2"/>
<w:LsdException Locked="false" Priority="62" SemiHidden="false"
UnhideWhenUsed="false" Name="Light Grid Accent 2"/>
<w:LsdException Locked="false" Priority="63" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 1 Accent 2"/>
<w:LsdException Locked="false" Priority="64" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 2 Accent 2"/>
<w:LsdException Locked="false" Priority="65" SemiHidden="false"
UnhideWhenUsed="false" Name="Medium List 1 Accent 2"/>
<w:LsdException Locked="false" Priority="66" SemiHidden="false"
UnhideWhenUsed="false" Name="Medium List 2 Accent 2"/>
<w:LsdException Locked="false" Priority="67" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 1 Accent 2"/>
<w:LsdException Locked="false" Priority="68" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 2 Accent 2"/>
<w:LsdException Locked="false" Priority="69" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 3 Accent 2"/>
<w:LsdException Locked="false" Priority="70" SemiHidden="false"
UnhideWhenUsed="false" Name="Dark List Accent 2"/>
<w:LsdException Locked="false" Priority="71" SemiHidden="false"
UnhideWhenUsed="false" Name="Colorful Shading Accent 2"/>
<w:LsdException Locked="false" Priority="72" SemiHidden="false"
UnhideWhenUsed="false" Name="Colorful List Accent 2"/>
<w:LsdException Locked="false" Priority="73" SemiHidden="false"
UnhideWhenUsed="false" Name="Colorful Grid Accent 2"/>
<w:LsdException Locked="false" Priority="60" SemiHidden="false"
UnhideWhenUsed="false" Name="Light Shading Accent 3"/>
<w:LsdException Locked="false" Priority="61" SemiHidden="false"
UnhideWhenUsed="false" Name="Light List Accent 3"/>
<w:LsdException Locked="false" Priority="62" SemiHidden="false"
UnhideWhenUsed="false" Name="Light Grid Accent 3"/>
<w:LsdException Locked="false" Priority="63" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 1 Accent 3"/>
<w:LsdException Locked="false" Priority="64" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 2 Accent 3"/>
<w:LsdException Locked="false" Priority="65" SemiHidden="false"
UnhideWhenUsed="false" Name="Medium List 1 Accent 3"/>
<w:LsdException Locked="false" Priority="66" SemiHidden="false"
UnhideWhenUsed="false" Name="Medium List 2 Accent 3"/>
<w:LsdException Locked="false" Priority="67" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 1 Accent 3"/>
<w:LsdException Locked="false" Priority="68" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 2 Accent 3"/>
<w:LsdException Locked="false" Priority="69" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 3 Accent 3"/>
<w:LsdException Locked="false" Priority="70" SemiHidden="false"
UnhideWhenUsed="false" Name="Dark List Accent 3"/>
<w:LsdException Locked="false" Priority="71" SemiHidden="false"
UnhideWhenUsed="false" Name="Colorful Shading Accent 3"/>
<w:LsdException Locked="false" Priority="72" SemiHidden="false"
UnhideWhenUsed="false" Name="Colorful List Accent 3"/>
<w:LsdException Locked="false" Priority="73" SemiHidden="false"
UnhideWhenUsed="false" Name="Colorful Grid Accent 3"/>
<w:LsdException Locked="false" Priority="60" SemiHidden="false"
UnhideWhenUsed="false" Name="Light Shading Accent 4"/>
<w:LsdException Locked="false" Priority="61" SemiHidden="false"
UnhideWhenUsed="false" Name="Light List Accent 4"/>
<w:LsdException Locked="false" Priority="62" SemiHidden="false"
UnhideWhenUsed="false" Name="Light Grid Accent 4"/>
<w:LsdException Locked="false" Priority="63" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 1 Accent 4"/>
<w:LsdException Locked="false" Priority="64" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 2 Accent 4"/>
<w:LsdException Locked="false" Priority="65" SemiHidden="false"
UnhideWhenUsed="false" Name="Medium List 1 Accent 4"/>
<w:LsdException Locked="false" Priority="66" SemiHidden="false"
UnhideWhenUsed="false" Name="Medium List 2 Accent 4"/>
<w:LsdException Locked="false" Priority="67" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 1 Accent 4"/>
<w:LsdException Locked="false" Priority="68" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 2 Accent 4"/>
<w:LsdException Locked="false" Priority="69" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 3 Accent 4"/>
<w:LsdException Locked="false" Priority="70" SemiHidden="false"
UnhideWhenUsed="false" Name="Dark List Accent 4"/>
<w:LsdException Locked="false" Priority="71" SemiHidden="false"
UnhideWhenUsed="false" Name="Colorful Shading Accent 4"/>
<w:LsdException Locked="false" Priority="72" SemiHidden="false"
UnhideWhenUsed="false" Name="Colorful List Accent 4"/>
<w:LsdException Locked="false" Priority="73" SemiHidden="false"
UnhideWhenUsed="false" Name="Colorful Grid Accent 4"/>
<w:LsdException Locked="false" Priority="60" SemiHidden="false"
UnhideWhenUsed="false" Name="Light Shading Accent 5"/>
<w:LsdException Locked="false" Priority="61" SemiHidden="false"
UnhideWhenUsed="false" Name="Light List Accent 5"/>
<w:LsdException Locked="false" Priority="62" SemiHidden="false"
UnhideWhenUsed="false" Name="Light Grid Accent 5"/>
<w:LsdException Locked="false" Priority="63" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 1 Accent 5"/>
<w:LsdException Locked="false" Priority="64" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 2 Accent 5"/>
<w:LsdException Locked="false" Priority="65" SemiHidden="false"
UnhideWhenUsed="false" Name="Medium List 1 Accent 5"/>
<w:LsdException Locked="false" Priority="66" SemiHidden="false"
UnhideWhenUsed="false" Name="Medium List 2 Accent 5"/>
<w:LsdException Locked="false" Priority="67" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 1 Accent 5"/>
<w:LsdException Locked="false" Priority="68" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 2 Accent 5"/>
<w:LsdException Locked="false" Priority="69" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 3 Accent 5"/>
<w:LsdException Locked="false" Priority="70" SemiHidden="false"
UnhideWhenUsed="false" Name="Dark List Accent 5"/>
<w:LsdException Locked="false" Priority="71" SemiHidden="false"
UnhideWhenUsed="false" Name="Colorful Shading Accent 5"/>
<w:LsdException Locked="false" Priority="72" SemiHidden="false"
UnhideWhenUsed="false" Name="Colorful List Accent 5"/>
<w:LsdException Locked="false" Priority="73" SemiHidden="false"
UnhideWhenUsed="false" Name="Colorful Grid Accent 5"/>
<w:LsdException Locked="false" Priority="60" SemiHidden="false"
UnhideWhenUsed="false" Name="Light Shading Accent 6"/>
<w:LsdException Locked="false" Priority="61" SemiHidden="false"
UnhideWhenUsed="false" Name="Light List Accent 6"/>
<w:LsdException Locked="false" Priority="62" SemiHidden="false"
UnhideWhenUsed="false" Name="Light Grid Accent 6"/>
<w:LsdException Locked="false" Priority="63" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 1 Accent 6"/>
<w:LsdException Locked="false" Priority="64" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 2 Accent 6"/>
<w:LsdException Locked="false" Priority="65" SemiHidden="false"
UnhideWhenUsed="false" Name="Medium List 1 Accent 6"/>
<w:LsdException Locked="false" Priority="66" SemiHidden="false"
UnhideWhenUsed="false" Name="Medium List 2 Accent 6"/>
<w:LsdException Locked="false" Priority="67" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 1 Accent 6"/>
<w:LsdException Locked="false" Priority="68" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 2 Accent 6"/>
<w:LsdException Locked="false" Priority="69" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 3 Accent 6"/>
<w:LsdException Locked="false" Priority="70" SemiHidden="false"
UnhideWhenUsed="false" Name="Dark List Accent 6"/>
<w:LsdException Locked="false" Priority="71" SemiHidden="false"
UnhideWhenUsed="false" Name="Colorful Shading Accent 6"/>
<w:LsdException Locked="false" Priority="72" SemiHidden="false"
UnhideWhenUsed="false" Name="Colorful List Accent 6"/>
<w:LsdException Locked="false" Priority="73" SemiHidden="false"
UnhideWhenUsed="false" Name="Colorful Grid Accent 6"/>
<w:LsdException Locked="false" Priority="19" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Subtle Emphasis"/>
<w:LsdException Locked="false" Priority="21" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Intense Emphasis"/>
<w:LsdException Locked="false" Priority="31" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Subtle Reference"/>
<w:LsdException Locked="false" Priority="32" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Intense Reference"/>
<w:LsdException Locked="false" Priority="33" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Book Title"/>
<w:LsdException Locked="false" Priority="37" Name="Bibliography"/>
<w:LsdException Locked="false" Priority="39" QFormat="true" Name="TOC Heading"/>
</w:LatentStyles>
</xml><![endif]--><!--[if gte mso 10]>
<style>
/* Style Definitions */
table.MsoNormalTable
{mso-style-name:"Table Normal";
mso-tstyle-rowband-size:0;
mso-tstyle-colband-size:0;
mso-style-noshow:yes;
mso-style-priority:99;
mso-style-qformat:yes;
mso-style-parent:"";
mso-padding-alt:0cm 5.4pt 0cm 5.4pt;
mso-para-margin-top:0cm;
mso-para-margin-right:0cm;
mso-para-margin-bottom:10.0pt;
mso-para-margin-left:0cm;
line-height:115%;
mso-pagination:widow-orphan;
font-size:11.0pt;
font-family:"Calibri","sans-serif";
mso-ascii-font-family:Calibri;
mso-ascii-theme-font:minor-latin;
mso-hansi-font-family:Calibri;
mso-hansi-theme-font:minor-latin;
mso-bidi-font-family:Kartika;
mso-bidi-theme-font:minor-bidi;}
</style>
<![endif]-->
<br />
<div class="MsoNormal">
<br /></div>
<div class="separator" style="clear: both; text-align: center;">
<a href="http://1.bp.blogspot.com/-Xh55Qy2sUrs/VfAe1jPW0bI/AAAAAAAAADs/d7_0CHnfIQs/s1600/IMG%2B3_NEW.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="257" src="http://1.bp.blogspot.com/-Xh55Qy2sUrs/VfAe1jPW0bI/AAAAAAAAADs/d7_0CHnfIQs/s320/IMG%2B3_NEW.jpg" width="320" /></a></div>
<br />
<div class="MsoNormal">
<br /></div>
<div class="MsoNormal">
<span lang="ML" style="font-family: AnjaliOldLipi;">റെയിൽവേ
സ്റ്റേഷനിൽ ട്രെയിൻ കാത്തിരിക്കുകയായിരുന്നു ഞാൻ. തലയിൽ നിറയെ കറുത്ത മുടിയുള്ള
ഒരു ചെറുപ്പക്കാരൻ എന്റെ മുൻപിൽ വന്നു നിന്നു. പെട്ടെന്നുതന്നെ ഞാൻ
തിരിച്ചറിഞ്ഞു-പ്രീഡിഗ്രിക്ക് ഒപ്പം പഠിച്ച ജീമോൻ.</span><span style="font-family: AnjaliOldLipi;"></span></div>
<div class="MsoNormal">
<br /></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">"<span lang="ML">തലയാകെ
നരച്ച് താനൊരു വയസ്സനായല്ലോടോ</span>," <span lang="ML">അയാൾ ചിരിച്ചു.</span></span></div>
<div class="MsoNormal">
<br /></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">"<span lang="ML">പക്ഷെ
നമ്മൾ സമപ്രായമല്ലേടോ ചെറുപ്പക്കാരാ</span>?" <span lang="ML">ഞാനും
വിട്ടുകൊടുത്തില്ല.</span></span></div>
<div class="MsoNormal">
<br /></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">"<span lang="ML">ഗോദ്റെജ്
കമ്പനിയെക്കുറിച്ച് താൻ കേട്ടിട്ടില്ലേ. അവരുടെ ചായം വാങ്ങി തലയിൽ തേച്ച്
തനിക്കുകൂടി ചെറുപ്പക്കാരനായിക്കൂടേ</span>?"</span></div>
<div class="MsoNormal">
<br /></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">"<span lang="ML">വേണ്ട.
ഏതായാലും മറ്റുതരത്തിൽ ബഹുമാനം കിട്ടാൻ എനിക്ക് അർഹതയില്ലാത്തതിനാൽ</span>, <span lang="ML">നരച്ച തലകണ്ടു് പ്രായത്തിനെയെങ്കിലും ബഹുമാനിച്ചേക്കാം എന്ന് ആരെങ്കിലും
വിചാരിച്ചാൽ നല്ലതല്ലേ</span>?"</span></div>
<div class="MsoNormal">
<br /></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">"<span lang="ML">ചെന്നൈ
മെയിൽ പോയോ അപ്പച്ചാ</span>?"</span></div>
<div class="MsoNormal">
<br /></div>
<div class="MsoNormal">
<span lang="ML" style="font-family: AnjaliOldLipi;">ബഹുമാനം
ഇത്രവേഗം എത്തിയോ</span><span style="font-family: AnjaliOldLipi;">? <span lang="ML">ആരാണാവോ
അതു ചോദിച്ചതു്</span>; <span lang="ML">ഞാൻ തിരിഞ്ഞു നോക്കി. ഏതൊ ഒരു പെൺകുട്ടി.
ചെന്നൈ മെയിൽ പിടിക്കാൻ എവിടെനിന്നോ ഓടിപ്പാഞ്ഞു വന്നതാണു്.</span></span></div>
<div class="MsoNormal">
<span lang="ML" style="font-family: AnjaliOldLipi;">എന്റെ നരച്ച
തല ഞാൻ സ്നേഹത്തോടെ തലോടി.</span><span style="font-family: AnjaliOldLipi;"></span></div>
</div>
pradeephttp://www.blogger.com/profile/07319339380195881230noreply@blogger.com2tag:blogger.com,1999:blog-8644146774584202580.post-73300022852966317192015-08-28T16:25:00.000-07:002015-08-28T16:25:25.417-07:00ജോലി കിട്ടിയാലല്ലേ ലീവെടുക്കാൻ പറ്റുകയുള്ളു?<div dir="ltr" style="text-align: left;" trbidi="on">
<!--[if gte mso 9]><xml>
<w:WordDocument>
<w:View>Normal</w:View>
<w:Zoom>0</w:Zoom>
<w:TrackMoves/>
<w:TrackFormatting/>
<w:PunctuationKerning/>
<w:ValidateAgainstSchemas/>
<w:SaveIfXMLInvalid>false</w:SaveIfXMLInvalid>
<w:IgnoreMixedContent>false</w:IgnoreMixedContent>
<w:AlwaysShowPlaceholderText>false</w:AlwaysShowPlaceholderText>
<w:DoNotPromoteQF/>
<w:LidThemeOther>EN-IN</w:LidThemeOther>
<w:LidThemeAsian>X-NONE</w:LidThemeAsian>
<w:LidThemeComplexScript>ML</w:LidThemeComplexScript>
<w:Compatibility>
<w:BreakWrappedTables/>
<w:SnapToGridInCell/>
<w:WrapTextWithPunct/>
<w:UseAsianBreakRules/>
<w:DontGrowAutofit/>
<w:SplitPgBreakAndParaMark/>
<w:DontVertAlignCellWithSp/>
<w:DontBreakConstrainedForcedTables/>
<w:DontVertAlignInTxbx/>
<w:Word11KerningPairs/>
<w:CachedColBalance/>
<w:UseFELayout/>
</w:Compatibility>
<m:mathPr>
<m:mathFont m:val="Cambria Math"/>
<m:brkBin m:val="before"/>
<m:brkBinSub m:val="--"/>
<m:smallFrac m:val="off"/>
<m:dispDef/>
<m:lMargin m:val="0"/>
<m:rMargin m:val="0"/>
<m:defJc m:val="centerGroup"/>
<m:wrapIndent m:val="1440"/>
<m:intLim m:val="subSup"/>
<m:naryLim m:val="undOvr"/>
</m:mathPr></w:WordDocument>
</xml><![endif]--><br />
<!--[if gte mso 9]><xml>
<w:LatentStyles DefLockedState="false" DefUnhideWhenUsed="true"
DefSemiHidden="true" DefQFormat="false" DefPriority="99"
LatentStyleCount="267">
<w:LsdException Locked="false" Priority="0" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Normal"/>
<w:LsdException Locked="false" Priority="9" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="heading 1"/>
<w:LsdException Locked="false" Priority="9" QFormat="true" Name="heading 2"/>
<w:LsdException Locked="false" Priority="9" QFormat="true" Name="heading 3"/>
<w:LsdException Locked="false" Priority="9" QFormat="true" Name="heading 4"/>
<w:LsdException Locked="false" Priority="9" QFormat="true" Name="heading 5"/>
<w:LsdException Locked="false" Priority="9" QFormat="true" Name="heading 6"/>
<w:LsdException Locked="false" Priority="9" QFormat="true" Name="heading 7"/>
<w:LsdException Locked="false" Priority="9" QFormat="true" Name="heading 8"/>
<w:LsdException Locked="false" Priority="9" QFormat="true" Name="heading 9"/>
<w:LsdException Locked="false" Priority="39" Name="toc 1"/>
<w:LsdException Locked="false" Priority="39" Name="toc 2"/>
<w:LsdException Locked="false" Priority="39" Name="toc 3"/>
<w:LsdException Locked="false" Priority="39" Name="toc 4"/>
<w:LsdException Locked="false" Priority="39" Name="toc 5"/>
<w:LsdException Locked="false" Priority="39" Name="toc 6"/>
<w:LsdException Locked="false" Priority="39" Name="toc 7"/>
<w:LsdException Locked="false" Priority="39" Name="toc 8"/>
<w:LsdException Locked="false" Priority="39" Name="toc 9"/>
<w:LsdException Locked="false" Priority="35" QFormat="true" Name="caption"/>
<w:LsdException Locked="false" Priority="10" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Title"/>
<w:LsdException Locked="false" Priority="1" Name="Default Paragraph Font"/>
<w:LsdException Locked="false" Priority="11" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Subtitle"/>
<w:LsdException Locked="false" Priority="22" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Strong"/>
<w:LsdException Locked="false" Priority="20" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Emphasis"/>
<w:LsdException Locked="false" Priority="59" SemiHidden="false"
UnhideWhenUsed="false" Name="Table Grid"/>
<w:LsdException Locked="false" UnhideWhenUsed="false" Name="Placeholder Text"/>
<w:LsdException Locked="false" Priority="1" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="No Spacing"/>
<w:LsdException Locked="false" Priority="60" SemiHidden="false"
UnhideWhenUsed="false" Name="Light Shading"/>
<w:LsdException Locked="false" Priority="61" SemiHidden="false"
UnhideWhenUsed="false" Name="Light List"/>
<w:LsdException Locked="false" Priority="62" SemiHidden="false"
UnhideWhenUsed="false" Name="Light Grid"/>
<w:LsdException Locked="false" Priority="63" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 1"/>
<w:LsdException Locked="false" Priority="64" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 2"/>
<w:LsdException Locked="false" Priority="65" SemiHidden="false"
UnhideWhenUsed="false" Name="Medium List 1"/>
<w:LsdException Locked="false" Priority="66" SemiHidden="false"
UnhideWhenUsed="false" Name="Medium List 2"/>
<w:LsdException Locked="false" Priority="67" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 1"/>
<w:LsdException Locked="false" Priority="68" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 2"/>
<w:LsdException Locked="false" Priority="69" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 3"/>
<w:LsdException Locked="false" Priority="70" SemiHidden="false"
UnhideWhenUsed="false" Name="Dark List"/>
<w:LsdException Locked="false" Priority="71" SemiHidden="false"
UnhideWhenUsed="false" Name="Colorful Shading"/>
<w:LsdException Locked="false" Priority="72" SemiHidden="false"
UnhideWhenUsed="false" Name="Colorful List"/>
<w:LsdException Locked="false" Priority="73" SemiHidden="false"
UnhideWhenUsed="false" Name="Colorful Grid"/>
<w:LsdException Locked="false" Priority="60" SemiHidden="false"
UnhideWhenUsed="false" Name="Light Shading Accent 1"/>
<w:LsdException Locked="false" Priority="61" SemiHidden="false"
UnhideWhenUsed="false" Name="Light List Accent 1"/>
<w:LsdException Locked="false" Priority="62" SemiHidden="false"
UnhideWhenUsed="false" Name="Light Grid Accent 1"/>
<w:LsdException Locked="false" Priority="63" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 1 Accent 1"/>
<w:LsdException Locked="false" Priority="64" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 2 Accent 1"/>
<w:LsdException Locked="false" Priority="65" SemiHidden="false"
UnhideWhenUsed="false" Name="Medium List 1 Accent 1"/>
<w:LsdException Locked="false" UnhideWhenUsed="false" Name="Revision"/>
<w:LsdException Locked="false" Priority="34" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="List Paragraph"/>
<w:LsdException Locked="false" Priority="29" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Quote"/>
<w:LsdException Locked="false" Priority="30" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Intense Quote"/>
<w:LsdException Locked="false" Priority="66" SemiHidden="false"
UnhideWhenUsed="false" Name="Medium List 2 Accent 1"/>
<w:LsdException Locked="false" Priority="67" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 1 Accent 1"/>
<w:LsdException Locked="false" Priority="68" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 2 Accent 1"/>
<w:LsdException Locked="false" Priority="69" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 3 Accent 1"/>
<w:LsdException Locked="false" Priority="70" SemiHidden="false"
UnhideWhenUsed="false" Name="Dark List Accent 1"/>
<w:LsdException Locked="false" Priority="71" SemiHidden="false"
UnhideWhenUsed="false" Name="Colorful Shading Accent 1"/>
<w:LsdException Locked="false" Priority="72" SemiHidden="false"
UnhideWhenUsed="false" Name="Colorful List Accent 1"/>
<w:LsdException Locked="false" Priority="73" SemiHidden="false"
UnhideWhenUsed="false" Name="Colorful Grid Accent 1"/>
<w:LsdException Locked="false" Priority="60" SemiHidden="false"
UnhideWhenUsed="false" Name="Light Shading Accent 2"/>
<w:LsdException Locked="false" Priority="61" SemiHidden="false"
UnhideWhenUsed="false" Name="Light List Accent 2"/>
<w:LsdException Locked="false" Priority="62" SemiHidden="false"
UnhideWhenUsed="false" Name="Light Grid Accent 2"/>
<w:LsdException Locked="false" Priority="63" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 1 Accent 2"/>
<w:LsdException Locked="false" Priority="64" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 2 Accent 2"/>
<w:LsdException Locked="false" Priority="65" SemiHidden="false"
UnhideWhenUsed="false" Name="Medium List 1 Accent 2"/>
<w:LsdException Locked="false" Priority="66" SemiHidden="false"
UnhideWhenUsed="false" Name="Medium List 2 Accent 2"/>
<w:LsdException Locked="false" Priority="67" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 1 Accent 2"/>
<w:LsdException Locked="false" Priority="68" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 2 Accent 2"/>
<w:LsdException Locked="false" Priority="69" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 3 Accent 2"/>
<w:LsdException Locked="false" Priority="70" SemiHidden="false"
UnhideWhenUsed="false" Name="Dark List Accent 2"/>
<w:LsdException Locked="false" Priority="71" SemiHidden="false"
UnhideWhenUsed="false" Name="Colorful Shading Accent 2"/>
<w:LsdException Locked="false" Priority="72" SemiHidden="false"
UnhideWhenUsed="false" Name="Colorful List Accent 2"/>
<w:LsdException Locked="false" Priority="73" SemiHidden="false"
UnhideWhenUsed="false" Name="Colorful Grid Accent 2"/>
<w:LsdException Locked="false" Priority="60" SemiHidden="false"
UnhideWhenUsed="false" Name="Light Shading Accent 3"/>
<w:LsdException Locked="false" Priority="61" SemiHidden="false"
UnhideWhenUsed="false" Name="Light List Accent 3"/>
<w:LsdException Locked="false" Priority="62" SemiHidden="false"
UnhideWhenUsed="false" Name="Light Grid Accent 3"/>
<w:LsdException Locked="false" Priority="63" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 1 Accent 3"/>
<w:LsdException Locked="false" Priority="64" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 2 Accent 3"/>
<w:LsdException Locked="false" Priority="65" SemiHidden="false"
UnhideWhenUsed="false" Name="Medium List 1 Accent 3"/>
<w:LsdException Locked="false" Priority="66" SemiHidden="false"
UnhideWhenUsed="false" Name="Medium List 2 Accent 3"/>
<w:LsdException Locked="false" Priority="67" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 1 Accent 3"/>
<w:LsdException Locked="false" Priority="68" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 2 Accent 3"/>
<w:LsdException Locked="false" Priority="69" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 3 Accent 3"/>
<w:LsdException Locked="false" Priority="70" SemiHidden="false"
UnhideWhenUsed="false" Name="Dark List Accent 3"/>
<w:LsdException Locked="false" Priority="71" SemiHidden="false"
UnhideWhenUsed="false" Name="Colorful Shading Accent 3"/>
<w:LsdException Locked="false" Priority="72" SemiHidden="false"
UnhideWhenUsed="false" Name="Colorful List Accent 3"/>
<w:LsdException Locked="false" Priority="73" SemiHidden="false"
UnhideWhenUsed="false" Name="Colorful Grid Accent 3"/>
<w:LsdException Locked="false" Priority="60" SemiHidden="false"
UnhideWhenUsed="false" Name="Light Shading Accent 4"/>
<w:LsdException Locked="false" Priority="61" SemiHidden="false"
UnhideWhenUsed="false" Name="Light List Accent 4"/>
<w:LsdException Locked="false" Priority="62" SemiHidden="false"
UnhideWhenUsed="false" Name="Light Grid Accent 4"/>
<w:LsdException Locked="false" Priority="63" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 1 Accent 4"/>
<w:LsdException Locked="false" Priority="64" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 2 Accent 4"/>
<w:LsdException Locked="false" Priority="65" SemiHidden="false"
UnhideWhenUsed="false" Name="Medium List 1 Accent 4"/>
<w:LsdException Locked="false" Priority="66" SemiHidden="false"
UnhideWhenUsed="false" Name="Medium List 2 Accent 4"/>
<w:LsdException Locked="false" Priority="67" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 1 Accent 4"/>
<w:LsdException Locked="false" Priority="68" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 2 Accent 4"/>
<w:LsdException Locked="false" Priority="69" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 3 Accent 4"/>
<w:LsdException Locked="false" Priority="70" SemiHidden="false"
UnhideWhenUsed="false" Name="Dark List Accent 4"/>
<w:LsdException Locked="false" Priority="71" SemiHidden="false"
UnhideWhenUsed="false" Name="Colorful Shading Accent 4"/>
<w:LsdException Locked="false" Priority="72" SemiHidden="false"
UnhideWhenUsed="false" Name="Colorful List Accent 4"/>
<w:LsdException Locked="false" Priority="73" SemiHidden="false"
UnhideWhenUsed="false" Name="Colorful Grid Accent 4"/>
<w:LsdException Locked="false" Priority="60" SemiHidden="false"
UnhideWhenUsed="false" Name="Light Shading Accent 5"/>
<w:LsdException Locked="false" Priority="61" SemiHidden="false"
UnhideWhenUsed="false" Name="Light List Accent 5"/>
<w:LsdException Locked="false" Priority="62" SemiHidden="false"
UnhideWhenUsed="false" Name="Light Grid Accent 5"/>
<w:LsdException Locked="false" Priority="63" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 1 Accent 5"/>
<w:LsdException Locked="false" Priority="64" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 2 Accent 5"/>
<w:LsdException Locked="false" Priority="65" SemiHidden="false"
UnhideWhenUsed="false" Name="Medium List 1 Accent 5"/>
<w:LsdException Locked="false" Priority="66" SemiHidden="false"
UnhideWhenUsed="false" Name="Medium List 2 Accent 5"/>
<w:LsdException Locked="false" Priority="67" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 1 Accent 5"/>
<w:LsdException Locked="false" Priority="68" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 2 Accent 5"/>
<w:LsdException Locked="false" Priority="69" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 3 Accent 5"/>
<w:LsdException Locked="false" Priority="70" SemiHidden="false"
UnhideWhenUsed="false" Name="Dark List Accent 5"/>
<w:LsdException Locked="false" Priority="71" SemiHidden="false"
UnhideWhenUsed="false" Name="Colorful Shading Accent 5"/>
<w:LsdException Locked="false" Priority="72" SemiHidden="false"
UnhideWhenUsed="false" Name="Colorful List Accent 5"/>
<w:LsdException Locked="false" Priority="73" SemiHidden="false"
UnhideWhenUsed="false" Name="Colorful Grid Accent 5"/>
<w:LsdException Locked="false" Priority="60" SemiHidden="false"
UnhideWhenUsed="false" Name="Light Shading Accent 6"/>
<w:LsdException Locked="false" Priority="61" SemiHidden="false"
UnhideWhenUsed="false" Name="Light List Accent 6"/>
<w:LsdException Locked="false" Priority="62" SemiHidden="false"
UnhideWhenUsed="false" Name="Light Grid Accent 6"/>
<w:LsdException Locked="false" Priority="63" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 1 Accent 6"/>
<w:LsdException Locked="false" Priority="64" SemiHidden="false"
UnhideWhenUsed="false" Name="Medium Shading 2 Accent 6"/>
<w:LsdException Locked="false" Priority="65" SemiHidden="false"
UnhideWhenUsed="false" Name="Medium List 1 Accent 6"/>
<w:LsdException Locked="false" Priority="66" SemiHidden="false"
UnhideWhenUsed="false" Name="Medium List 2 Accent 6"/>
<w:LsdException Locked="false" Priority="67" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 1 Accent 6"/>
<w:LsdException Locked="false" Priority="68" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 2 Accent 6"/>
<w:LsdException Locked="false" Priority="69" SemiHidden="false"
UnhideWhenUsed="false" Name="Medium Grid 3 Accent 6"/>
<w:LsdException Locked="false" Priority="70" SemiHidden="false"
UnhideWhenUsed="false" Name="Dark List Accent 6"/>
<w:LsdException Locked="false" Priority="71" SemiHidden="false"
UnhideWhenUsed="false" Name="Colorful Shading Accent 6"/>
<w:LsdException Locked="false" Priority="72" SemiHidden="false"
UnhideWhenUsed="false" Name="Colorful List Accent 6"/>
<w:LsdException Locked="false" Priority="73" SemiHidden="false"
UnhideWhenUsed="false" Name="Colorful Grid Accent 6"/>
<w:LsdException Locked="false" Priority="19" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Subtle Emphasis"/>
<w:LsdException Locked="false" Priority="21" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Intense Emphasis"/>
<w:LsdException Locked="false" Priority="31" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Subtle Reference"/>
<w:LsdException Locked="false" Priority="32" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Intense Reference"/>
<w:LsdException Locked="false" Priority="33" SemiHidden="false"
UnhideWhenUsed="false" QFormat="true" Name="Book Title"/>
<w:LsdException Locked="false" Priority="37" Name="Bibliography"/>
<w:LsdException Locked="false" Priority="39" QFormat="true" Name="TOC Heading"/>
</w:LatentStyles>
</xml><![endif]--><!--[if gte mso 10]>
<style>
/* Style Definitions */
table.MsoNormalTable
{mso-style-name:"Table Normal";
mso-tstyle-rowband-size:0;
mso-tstyle-colband-size:0;
mso-style-noshow:yes;
mso-style-priority:99;
mso-style-qformat:yes;
mso-style-parent:"";
mso-padding-alt:0cm 5.4pt 0cm 5.4pt;
mso-para-margin-top:0cm;
mso-para-margin-right:0cm;
mso-para-margin-bottom:10.0pt;
mso-para-margin-left:0cm;
line-height:115%;
mso-pagination:widow-orphan;
font-size:11.0pt;
font-family:"Calibri","sans-serif";
mso-ascii-font-family:Calibri;
mso-ascii-theme-font:minor-latin;
mso-hansi-font-family:Calibri;
mso-hansi-theme-font:minor-latin;
mso-bidi-font-family:Kartika;
mso-bidi-theme-font:minor-bidi;}
</style>
<![endif]-->
<br />
<div class="MsoNormal" style="text-indent: 36.0pt;">
<span lang="ML" style="font-family: AnjaliOldLipi;">കൊല്ലത്തിനുള്ള ട്രെയിൻ പിടിക്കുവാനായി ഞാൻ രാവിലെ റെയിൽവേസ്റ്റേഷൻ
പ്ലാറ്റ്ഫോമിൽ നിൽക്കുകയായിരുന്നു. ഓഫീസിലേയ്ക്കു പോവുകയാണു ലക്ഷ്യം. ട്രെയിൻ
വരുന്നതായുള്ള അനൗൺസ്മെന്റ് മുഴങ്ങി. ഞാൻ പതുക്കെ പ്ലാറ്റ്ഫോമിന്റെ തെക്കേഅറ്റത്തേയ്ക്കു
നീങ്ങി. ട്രെയിനിന്റെ മുൻഭാഗത്തു് സൗകര്യപ്രദമായി ഇരിക്കാൻ തിരക്കുകുറഞ്ഞ ബോഗികൾ
കാണും. കുറച്ചു നടന്നിട്ടു് പറ്റിയ ഒരിടത്തു ഞാൻ നിലയുറപ്പിച്ചു. അപ്പോഴാണു്
സമീപത്തുനിന്നു് ആവേശപൂർവ്വമുള്ള ഒരു തർക്കം എന്റെ കാതിൽ പതിക്കുന്നതു്.
ആരാണെന്നറിയുവാനായി ഞാൻ അങ്ങോട്ടേയ്ക്കു നോക്കി. മൂന്നു വിദ്വാന്മാരാണു് അവിടെ
നിന്നു തർക്കിക്കുന്നതു്. ഓരോരുത്തരുടെയും ഭാവഹാവാദികളും കയ്യിൽ തൂങ്ങുന്ന ബാഗും
കണ്ടപ്പോൾ അവർ സർക്കാരുദ്യോഗസ്ഥന്മാർ ആണെന്നു മനസ്സിലാക്കാൻ പ്രയാസമുണ്ടായില്ല.</span><span style="font-family: AnjaliOldLipi;"></span></div>
<div class="MsoNormal" style="text-indent: 36.0pt;">
<span style="font-family: AnjaliOldLipi;">"<span lang="ML">തനിക്കു പെണ്ണും പെടക്കോഴിയുമൊന്നുമില്ലാത്തതുകൊണ്ട് അങ്ങനെ പറയാം. എന്റെ
കാര്യം അങ്ങനല്ലല്ലോ. എനിക്കു ലീവെടുക്കേണ്ട ആവശ്യം വരും. ഞാൻ ലീവെടുക്കുകയും
ചെയ്യും</span>," <span lang="ML">ആ മൂന്നുപേരിൽ കൂടുതൽ തടിയുള്ള മനുഷ്യനാണതു
പറഞ്ഞതു്. കൂട്ടത്തിൽ ഏറ്റവും പ്രായമുള്ളതും അയാൾക്കാണെന്നു തോന്നി.</span></span></div>
<div class="MsoNormal" style="text-indent: 36.0pt;">
<span style="font-family: AnjaliOldLipi;">"<span lang="ML">ആവശ്യമുള്ളപ്പോൾ എടുക്കാൻ വേണ്ടിയല്ലിയോ ലീവു തന്നിരിക്കുന്നതു്.
ലീവെടുക്കുന്നതിലെന്താ തെറ്റ്</span>?" <span lang="ML">പ്രായത്തിന്റെ
കാര്യത്തിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്നയാളാണു് ആദ്യത്തെയാളിനു പിന്തുണ
പ്രഖ്യാപിച്ചതു്. കൂട്ടത്തിൽ ഏറ്റവും പൊക്കം കുറഞ്ഞതും അയാളായിരുന്നു.</span></span></div>
<div class="MsoNormal" style="text-indent: 36.0pt;">
<span lang="ML" style="font-family: AnjaliOldLipi;">അപ്പോൾ അവർ രണ്ടും അഭിപ്രായൈക്യത്തിലാണു്. അവർക്കാണു ഭൂരിപക്ഷം.
കൂട്ടത്തിൽ ഒറ്റപ്പെട്ടു ന്യൂനപക്ഷമായിപ്പോയ മൂന്നാമനെ ഞാൻ നോക്കി. മൂന്നുപേരിൽ
ഏറ്റം പ്രായം കുറവു് അയാൾക്കാണു്. ഏറ്റവും മെലിഞ്ഞയാളും അയാൾതന്നെ. താടി
വളർത്തിയിട്ടുണ്ട്. അയാൾക്കു പെണ്ണും പെടക്കോഴിയുമൊന്നും ഇല്ലെന്ന് ഒന്നാമൻ
പറഞ്ഞതിൽനിന്നു വ്യക്തമായിട്ടുണ്ട്. പാവം! നിരാശാകാമുകനോ മറ്റോ ആയിരിക്കും.
നല്ലപ്രായത്തിൽ കല്യാണം കഴിക്കാൻ പറ്റിയിട്ടുണ്ടാവില്ല. ആദർശവാദിയായിരിക്കണം.
അതാണല്ലോ ലീവെടുക്കുന്നതിനെതിരായി നിലപാടു സ്വീകരിച്ചിരിക്കുന്നതു്. അയളോടെനിക്കു
സഹതാപം തോന്നാതിരുന്നില്ല. എന്നാൽ അയാളുടെ നിലപാടിനോടു് അത്ര യോജിപ്പു തോന്നിയതും
ഇല്ല. കാരണം ഞാനും ലീവെടുക്കാറുണ്ടു്. അതു പെണ്ണും പെടക്കോഴിയും
ഉള്ളതുകൊണ്ടുമാത്രമല്ല</span><span style="font-family: AnjaliOldLipi;">, <span lang="ML">ഇടയ്ക്കിടയ്ക്ക് അസുഖങ്ങൾ</span>, <span lang="ML">മറ്റുകാരണങ്ങൾ എന്നിവ
ഉണ്ടാകുന്നതുകൊണ്ടുംകൂടിയാണു്.</span></span></div>
<div class="MsoNormal" style="text-indent: 36.0pt;">
<span lang="ML" style="font-family: AnjaliOldLipi;">താടിക്കാരനായ മൂന്നാമൻ എന്താണു പറയുന്നതു് എന്നു കേൾക്കാൻ എനിക്കു
കൗതുകം തോന്നി. അതിനുവേണ്ടി അധികം കാക്കേണ്ടിവന്നില്ല. മൂന്നാമന്റെ ശബ്ദം ഉയർന്നു.
ആവേശം കൂടുതലായിരുന്നു അതിനു്. മാത്രമല്ല</span><span style="font-family: AnjaliOldLipi;">,
<span lang="ML">അൽപ്പം ധാർഷ്ട്യവും സകലതിനോടുമുള്ള എതിർപ്പും അതിൽ നിറഞ്ഞുനിന്നു.
ഇയാൾ ശരിയാവില്ല</span>, <span lang="ML">എവിടെയും ഒറ്റപ്പെട്ടുപോകത്തേ ഉള്ളു. ഞാൻ
കണക്കുകൂട്ടി.</span></span></div>
<div class="MsoNormal" style="text-indent: 36.0pt;">
<span style="font-family: AnjaliOldLipi;">"<span lang="ML">ലീവെടുക്കുന്നവർക്ക് പറയാൻ നൂറു കാരണം കാണും. ആവശ്യത്തിൽക്കൂടുതൽ ലീവു്
അനുവദിച്ചുതന്നിരിക്കുന്നതുതന്നെയാണു പ്രശ്നം. എന്തിനാണു വർഷത്തിൽ ഇരുപതു കാഷ്വൽ
ലീവു്. ശരിക്കും ഒരു പത്തെണ്ണംതന്നെ ധാരാളം. അതുകൊണ്ടാണു പലർക്കും </span>'<span lang="ML">ഒരു ജോലി കിട്ടിയിട്ടുവേണം ലീവെടുക്കാൻ എന്ന മനോഭാവം</span>'," <span lang="ML">അയാൾ പറഞ്ഞുനിർത്തി.</span></span></div>
<div class="MsoNormal" style="text-indent: 36.0pt;">
<span style="font-family: AnjaliOldLipi;">"<span lang="ML">ഈ </span>'<span lang="ML">ജോലികിട്ടിയിട്ടുവേണം ലീവെടുക്കാൻ</span>' <span lang="ML">എന്നതൊക്കെ സിനിമയിൽ ഉള്ള ഡയലോഗാ. അല്ലാതെ സാധാരണ ആരും അങ്ങനെ
ചിന്തിക്കുമെന്നു തോന്നുന്നില്ല</span>," <span lang="ML">ഒന്നാമനാണതു
പറഞ്ഞതു്.</span></span></div>
<div class="MsoNormal" style="text-indent: 36.0pt;">
<span style="font-family: AnjaliOldLipi;">"<span lang="ML">ഈ സിനിമാക്കാരും മിമിക്രിക്കാരുമെല്ലാം തരം കിട്ടുമ്പോൾ
സർക്കാരുദ്യോഗസ്ഥന്മാർക്കിട്ടു താങ്ങും. അല്ലാതെ അത്തരം ഡയലോഗിനൊന്നും ഒരു
വിലയുമില്ല</span>," <span lang="ML">പൊക്കം കുറഞ്ഞ രണ്ടാമന്റെ വക.</span></span></div>
<div class="MsoNormal" style="text-indent: 36.0pt;">
<span lang="ML" style="font-family: AnjaliOldLipi;">അയാൾ തുടർന്നു</span><span style="font-family: AnjaliOldLipi;">,
"<span lang="ML">എനിക്കാണെങ്കിൽ എത്രവീട്ടിലെ കാര്യങ്ങൾ നോക്കണം</span>?. <span lang="ML">എന്റെ വീടു്</span>, <span lang="ML">പിന്നെ അമ്മയുടെ കാര്യം. അമ്മ അനിയന്റെ
വീട്ടിലാണു താമസം എങ്കിലും അവൻ നാട്ടിൽ ഇല്ലാത്തതുകാരണം എല്ലാത്തിനും ഞാൻ ഓടിച്ചെല്ലണം.
പിന്നെ പെങ്ങടെ വീട്. അതുകൊണ്ട് എനിക്കു ലീവെടുക്കാതെ പറ്റത്തില്ല."</span></span></div>
<div class="MsoNormal" style="text-indent: 36.0pt;">
<span style="font-family: AnjaliOldLipi;">"<span lang="ML">കുടുംബം നോക്കാൻ സർക്കാരു പറഞ്ഞിട്ടില്ല. ഡ്യൂട്ടി ഫസ്റ്റ്. അതാണു
വേണ്ടതു്. അല്ലാതെ എപ്പോഴും ലീവെടുത്തു് തിന്നുന്ന ചോറിനോടു നന്ദികേടു കാട്ടരുതു്</span>,"
<span lang="ML">താടിക്കാരൻ വിട്ടുകൊടുക്കാൻ തയ്യാറല്ല.</span></span></div>
<div class="MsoNormal" style="text-indent: 36.0pt;">
<span style="font-family: AnjaliOldLipi;">"<span lang="ML">താൻ പോയി ഒരു കല്യാണം കഴിക്ക്. എന്നാലെ ഇതൊക്കെ മനസ്സിലാവൂ</span>," <span lang="ML">ഒന്നാമൻ താടിക്കാരനോടു നിർദ്ദേശിച്ചു.</span></span></div>
<div class="MsoNormal" style="text-indent: 36.0pt;">
<span lang="ML" style="font-family: AnjaliOldLipi;">അപ്പോഴേയ്ക്കും വീണ്ടും അനൗൺസ്മെന്റ് മുഴങ്ങി</span><span style="font-family: AnjaliOldLipi;">, "<span lang="ML">യാത്രക്കാർ ദയവായി
ശ്രദ്ധിക്കുക. ട്രെയിൻ നമ്പർ അറുപത്തിയാറു് മുന്നൂറ്റിയേഴു് എറണാകുളം - കൊല്ലം
മെമു തിരുവല്ലാ സ്റ്റേഷൻ രണ്ടാമത്തെ പ്ലാറ്റ്ഫോമിലേയ്ക്കു
വന്നുകൊണ്ടിരിക്കുന്നു."</span></span></div>
<div class="MsoNormal" style="text-indent: 36.0pt;">
<span lang="ML" style="font-family: AnjaliOldLipi;">ഞാൻ വടക്കോട്ടു നോക്കി. ട്രെയിൻ പ്ലാറ്റ്ഫോമിന്റെ വടക്കെ
അറ്റത്തുനിന്നും വളരെ പതുക്കെ വന്നുകൊണ്ടിരിക്കുന്നു.</span><span style="font-family: AnjaliOldLipi;"></span></div>
<div class="MsoNormal" style="text-indent: 36.0pt;">
<span lang="ML" style="font-family: AnjaliOldLipi;">താടിക്കാരൻ പെട്ടെന്നുതന്നെ മറുപടി പറഞ്ഞു</span><span style="font-family: AnjaliOldLipi;">, "<span lang="ML">കല്യാണം കഴിക്കാനോ</span>?
<span lang="ML">ഞാനില്ല. ഓഷോ പറഞ്ഞിട്ടുണ്ട് </span>'<span lang="ML">കുടുംബവ്യവസ്ഥയാണു്
മനുഷ്യന്റെ എല്ലാ ദുഃഖത്തിനും കാരണം</span>' <span lang="ML">എന്നു്. വളരെ
ശരിയാണതു്."</span></span></div>
<div class="MsoNormal" style="text-indent: 36.0pt;">
<span style="font-family: AnjaliOldLipi;">"<span lang="ML">ഓ</span>, <span lang="ML">ചേട്ടൻ ഓഷോയ്ക്കു പഠിക്കുകയാണല്ലേ</span>? <span lang="ML">ചുമ്മാതല്ല താടിയും വളർത്തി ഒരു കുഞ്ഞുരജനീഷിന്റെ ലുക്കുമായി.</span>,"
<span lang="ML">ഒന്നാമൻ കളിയാക്കി. </span></span></div>
<div class="MsoNormal" style="text-indent: 36.0pt;">
<span lang="ML" style="font-family: AnjaliOldLipi;">അപ്പോഴേയ്ക്കും എല്ലാവരും ട്രെയിനിൽ കയറാനുള്ള തയ്യാറെടുപ്പു
തുടങ്ങി. ഞാൻ അൽപ്പംകൂടി തെക്കോട്ടു നീങ്ങി. ഞാനും ആ മൂവർസംഘവും വേറെ വേറെ
കമ്പാർട്ടുമെന്റിലാണു കയറിയത്. അതിനാൽ അവരുടെ തുടർ സംഭാഷണം എനിക്കു കേൾക്കാൻ
തരമുണ്ടായില്ല.</span><span style="font-family: AnjaliOldLipi;"></span></div>
<div class="MsoNormal" style="text-indent: 36.0pt;">
<span lang="ML" style="font-family: AnjaliOldLipi;">എന്നത്തെയുംപോലെ അന്നും ആ ട്രെയിനിൽ തിരക്കു തീരെ കുറവായിരുന്നു.
ആളില്ലാത്ത സീറ്റുകൾ ഇഷ്ടംപോലെ. അങ്ങനെ വരുമ്പോൾ ഒരു കൺഫ്യൂഷനാണു് - ആ
സീറ്റിലിരിക്കണോ</span><span style="font-family: AnjaliOldLipi;">, <span lang="ML">ഈ
സീറ്റിലിരിക്കണോ അതോ മറ്റേ സീറ്റിലിരിക്കണോ</span>? <span lang="ML">എവിടെയെങ്കിലും ഇരുന്നുകഴിഞ്ഞാൽ
ഒരു ശങ്ക - മറ്റേ സീറ്റല്ലേ നല്ലതു്</span>? <span lang="ML">അങ്ങോട്ടു മാറിയാലോ</span>?
<span lang="ML">മറ്റാരെങ്കിലും അവിടെ വന്നിരുന്നുകഴിഞ്ഞാൽ പിന്നെ മാറാൻ പറ്റില്ല.
ങും..അല്ലെങ്കിൽ വേണ്ട ഇവിടെത്തന്നെ ഇരുന്നേൽക്കാം. ഒരാൾക്കു മാത്രം ഇരിക്കാനുള്ള
സീറ്റാണു്. ഇതുമതി. അങ്ങനെ ഇരിപ്പുറപ്പിച്ചു. ഇനി പുറത്തേയ്ക്കുനോക്കി കാഴ്ചകൾ
കാണാനും ചിന്തകളെ കയറൂരി മേയാൻ വിടാനുമുള്ള സമയമാണു്.</span></span></div>
<div class="MsoNormal" style="text-indent: 36.0pt;">
<span lang="ML" style="font-family: AnjaliOldLipi;">ട്രെയിനിൽ സഞ്ചരിക്കുമ്പോൾ കാണുന്ന പുറംകാഴ്ചകൾ വിരസമാണു്.
കൂടുതലും കാടുപിടിച്ചു കിടക്കുന്ന സ്ഥലങ്ങൾക്കു നടുവിലൂടെയാവും ട്രെയിൻ
സഞ്ചരിക്കുന്നതു്. എല്ലാം ഏതാണ്ടു് ഒരേപോലെയുള്ള കാഴ്ചകൾ. എല്ലാം ഒരുമാതിരി
വിജനമായ പ്രദേശങ്ങൾ. കുറച്ചുനേരം നോക്കിയിരിക്കുമ്പോൾ ബോറടിക്കും</span><span style="font-family: AnjaliOldLipi;">, <span lang="ML">അല്ലേ</span>? <span lang="ML">എന്നാൽ
ബസ് യാത്ര അങ്ങനെയല്ല. ജനസഞ്ചാരമുള്ള ഇടങ്ങളിലൂടെയാവും ബസ് പോകുന്നതു്.
വഴിയോരക്കാഴ്ചകൾ വൈവിദ്ധ്യമുള്ളതും ചടുലവുമായിരിക്കും. ബോറടി തോന്നുന്ന
പ്രശ്നമില്ല. അതുകൊണ്ടു് വളരെ ദീർഘമായ യാത്രയല്ലെങ്കിൽ ട്രെയിൻ യാത്രയെക്കാൾ
എനിക്കിഷ്ടം ബസ് യാത്രയാണു്. പക്ഷെ</span>, <span lang="ML">ദീർഘമായ ബസ് യാത്ര
ശരീരത്തിനു കൂടുതൽ ക്ഷീണമുണ്ടാക്കും.</span></span></div>
<div class="MsoNormal" style="text-indent: 36.0pt;">
<span lang="ML" style="font-family: AnjaliOldLipi;">ട്രെയിൻ നീങ്ങിത്തുടങ്ങിയപ്പോൾ ആ മൂവർസംഘത്തിന്റെ സംഭാഷണം എന്റെ
മനസ്സിലേക്കു കടന്നുവന്നു.ഓഷോയുടെ ഒരു ചിന്താഗതിയെക്കുറിച്ചാണു് ആ താടിക്കരൻ
ഒടുവിൽ പറഞ്ഞതു് - മനുഷ്യന്റെ എല്ലാ ദുരിതങ്ങൾക്കും കാരണം മനുഷ്യസമൂഹത്തിൽ
നിലനിൽക്കുന്ന കുടുംബവ്യവസ്ഥയാണു് എന്നതു്. ഓഷോയുടെ ഒരു പുസ്തകത്തിൽ ഞാനും ഒരിക്കൽ
ഇക്കാര്യം വായിച്ചതു് ഓർമ്മവന്നു. മനുഷ്യന്റെ സ്വാർത്ഥചിന്തയ്ക്കു് ഏറ്റവുമധികം
വളം വച്ചുകൊടുക്കുന്നതു് അവൻ കുടുംബത്തിനുവേണ്ടി ജീവിക്കുന്നു എന്നതാണു്. ശരിയല്ലേ</span><span style="font-family: AnjaliOldLipi;">? <span lang="ML">ആണെന്നു സമ്മതിക്കേണ്ടിവരും.
നല്ലനിലയിൽ ജീവിക്കാൻ പണം സമ്പാദിക്കണം. അതു് എങ്ങനെയെന്നില്ല</span>, <span lang="ML">എങ്ങനെയുമാവാം. മക്കളെ നല്ല നിലയിൽ എത്തിക്കണം. അതിനുവേണ്ടി എന്തുമാവാം.
എന്റെ വീടു്</span>, <span lang="ML">എന്റെ ഭാര്യ</span>, <span lang="ML">എന്റെ മക്കൾ</span>;
<span lang="ML">അതാണു് എല്ലാം.</span></span></div>
<div class="MsoNormal" style="text-indent: 36.0pt;">
<span lang="ML" style="font-family: AnjaliOldLipi;">കുടുംബത്തിനുവേണ്ടി ന്യായചിന്തയെല്ലാം മാറ്റിവച്ചു് പെരുമാറും.
മറ്റുള്ളവരുമായി സംഘർഷമുണ്ടാക്കും. മറ്റുള്ളവർക്കു് ദുഃഖമുണ്ടാക്കും.
കുടുംബത്തിനുവേണ്ടി ചെയ്യുന്നതു സഫലമാവാതെ വരുമ്പോൾ സ്വയം ദുഃഖത്തിനടിപ്പെടും.
കുടുംബത്തിനുവേണ്ടി ജീവിക്കുന്നതുകൊണ്ടു് സ്വന്തം സ്വാതന്ത്ര്യം നഷ്ടപ്പെടുന്നു.
ഒരു വ്യക്തി എന്ന നിലയിൽ പല രംഗങ്ങളിലും കൈവരിക്കാവുന്ന ഉന്നതി നേടാനാവാതെ വരുന്നു</span><span style="font-family: AnjaliOldLipi;">, <span lang="ML">കഴിവുകൾ വികസിപ്പിക്കനാവാതെ
മുരടിക്കുന്നു. അതുകൊണ്ടാണു് ഓഷോ പറഞ്ഞതു് കുടുംബവ്യവസ്ഥയാണു് മനുഷ്യന്റെ
ദുഃഖങ്ങൾക്കുള്ള പ്രധാന കാരണം എന്നു്.</span></span></div>
<div class="MsoNormal" style="text-indent: 36.0pt;">
<span lang="ML" style="font-family: AnjaliOldLipi;">പക്ഷെ</span><span style="font-family: AnjaliOldLipi;">, <span lang="ML">കുടുംബവ്യവസ്ഥ ഇല്ലെങ്കിൽ കുട്ടികളെ ആരു നോക്കും</span>? <span lang="ML">കുടുംബവ്യവസ്ഥയ്ക്കു
പകരമായിട്ടെന്താണുള്ളതു്</span>? <span lang="ML">അതിനെക്കുറിച്ചും ഓഷോ
പറയുന്നുണ്ടു്. കുട്ടികളെ സമൂഹം ഏറ്റെടുത്തു വളർത്തണം. അതിനായി പ്രത്യേകം
കേന്ദ്രങ്ങൾ ഉണ്ടാക്കണം. കുട്ടികളെ പോറ്റാനും അവരുടെ കഴിവുകൾ നല്ല രീതിയിൽ
വളർത്തിയെടുക്കാനും നല്ല വിദ്യാഭ്യാസം കൊടുക്കാനും പ്രാപ്തമായിരിക്കണം ഇത്തരം
കേന്ദ്രങ്ങൾ. വിവാഹം എന്നതു് സമൂഹത്തിൽ ഇല്ലാതാവുന്നു. ആർക്കും ആരെയും ഇണയാക്കാം.
കുട്ടികളുണ്ടാവുമ്പോൾ അവർതന്നെ വളർത്തേണ്ടതില്ല. അതിനായി പ്രത്യേകം
കേന്ദ്രങ്ങളുണ്ടല്ലോ.</span></span></div>
<div class="MsoNormal" style="text-indent: 36.0pt;">
<span lang="ML" style="font-family: AnjaliOldLipi;">പക്ഷേ</span><span style="font-family: AnjaliOldLipi;">, <span lang="ML">ഇതിന്റെ ഫലം അരാജകത്ത്വമല്ലേ</span>?. <span lang="ML">തീർച്ചയായും. ഓഷോയുടെ
സങ്കൽപ്പത്തിലുള്ളതും ഒരുതരം അരാജകത്ത്വം തന്നെയാണു്. ഈ വ്യവസ്ഥിതിക്കു്
തീർച്ചയായും ചില ഗുണങ്ങൾ ഉണ്ടെന്നതു് സമ്മതിക്കാതെ വയ്യ. പക്ഷെ</span>, <span lang="ML">അതിലേറെ ദോഷങ്ങളും ഉണ്ടു്. കാരണം</span>, <span lang="ML">മനുഷ്യൻ
അടിസ്ഥാനപരമായി ഒരു മൃഗം തന്നെയാണു്. ആ മൃഗീയതയും അതുമൂലമുണ്ടാവുന്ന അരാജകത്ത്വവും
ലോകത്തെ എങ്ങോട്ടു നയിക്കുമെന്നു് ആർക്കും പറയാൻ കഴിയില്ല. ഇപ്പോൾ അവനെ അതിൽനിന്നു
കടിഞ്ഞാണിട്ടു നിർത്തുന്നതു് കുടുംബവ്യവസ്ഥ തന്നെയാണെന്നു തോന്നുന്നു</span>, <span lang="ML">അല്ലേ ചങ്ങാതീ</span>? <span lang="ML">പിന്നെ</span>, <span lang="ML">കുടുംബമില്ലെങ്കിൽ
മനുഷ്യൻ ലീവെടുക്കുന്നതു നിർത്തുമോ</span>? <span lang="ML">അതും സംശയമാണു്.</span></span></div>
</div>
pradeephttp://www.blogger.com/profile/07319339380195881230noreply@blogger.com0tag:blogger.com,1999:blog-8644146774584202580.post-65895499006222045402013-03-07T07:04:00.000-08:002013-03-07T07:04:11.819-08:00ചക്രപാണി വൈദ്യർ<div dir="ltr" style="text-align: left;" trbidi="on">
<br />
<div class="MsoNormal" style="text-indent: .5in;">
<span style="font-family: AnjaliOldLipi;">ഞാൻ
ബസിന്റെ വരവും കാത്തു് ബസ് സ്റ്റോപ്പിൽ നിൽക്കുകയായിരുന്നു. ടൗണിലേയ്ക്കു പോവുകയാണു
ലക്ഷ്യം. അപ്പൊഴാണു ദൂരെനിന്നും ഒരാൾ നടന്നു വരുന്നതു കണ്ടതു്. ചക്രപാണി വൈദ്യരാണു്.
വെള്ള ഷർട്ടും മുണ്ടുമാണു വേഷം. മുണ്ടു മടക്കിക്കുത്തിയിരിക്കുന്നു. കറുത്തു തടിച്ചു്
കുറിയ ശരീരവും കഷണ്ടിത്തലയുമുള്ള വൈദ്യർ അങ്ങനെ ഉരുണ്ടുരുണ്ടു വരികയാണു്. വായിൽ സമൃദ്ധമായി
മുറുക്കാൻ തുപ്പൽ. വലതു കൈയിൽ തൂക്കിപ്പിടിച്ചിരിക്കുന്ന പ്ലാസ്റ്റിക് ക്യാരി ബാഗിൽനിന്നു
തലനീട്ടുന്ന തെങ്ങിൻ തൈ. എന്നെക്കണ്ടു വൈദ്യർ നിറഞ്ഞു ചിരിച്ചു. വൈദ്യർ വാരിവിതറിയ
ആഹ്ലാദം എന്റെ മുഖത്തും പടർന്നു. ഞാനും ചിരിച്ചു.<o:p></o:p></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;"><br /></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">"വൈദ്യർ ഇവിടെ?"<o:p></o:p></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;"> </span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">എന്റെ നാട്ടിൽവച്ചു് വൈദ്യരെ ഞാൻ ആദ്യമായിട്ടു കാണുകയായിരുന്നു. ടൗണിലുള്ള
വൈദ്യശാലയിൽവച്ചാണു ഞാൻ വൈദ്യരെ ആദ്യമായി കാണുകയും പരിചയപ്പെടുകയും ചെയ്യുന്നതു്. ആസ്ത്മയുടെ
അസുഖമുണ്ട് എനിക്കു്. അലോപ്പതി ചികിത്സയായിരുന്നു ചെയ്തിരുന്നതു്. അപ്പോഴാണു് ആയുർവ്വേദം
ഒന്നു പരീക്ഷിച്ചാലോ എന്നു ചിന്തിച്ചതു്. അലോപ്പതിയിൽ ഈ രോഗം പൂർണ്ണമായി മാറ്റുവാൻ
സാധിക്കില്ല. എന്നും മരുന്നു കഴിക്കേണ്ടിവരും. ആയുർവ്വേദമാണു് നല്ലതെന്നു് ആരോ പറഞ്ഞു.
എങ്കിൽപ്പിന്നെ അതായാലോ എന്നൊരു ചിന്ത. അങ്ങനെയാണു് ടൗണിലുള്ള എസ്.ഡി. ഫാർമസിയിൽ ചെല്ലുന്നതും
അവിടെയുണ്ടായിരുന്ന ആയുർവ്വേദ ഡോക്ടറെ കാണുന്നതും. അദ്ദേഹം ഒരു കഷായവും അരിഷ്ടവുമെല്ലാം
കുറിച്ചു. അവിടെനിന്നുതന്നെ ഞാൻ അതെല്ലാം വാങ്ങുകയും ചെയ്തു. മരുന്നുകൾ തീരുന്നമുറയ്ക്കു്
അവിടെനിന്നുതന്നെ വീണ്ടും വാങ്ങിച്ചുകൊണ്ടിരുന്നു. പിന്നെ പലപ്പോഴും ആ കഷായം അവിടെ
കിട്ടാതായി.<o:p></o:p></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;"> </span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">അതു് വേറെവിടെയെങ്കിലും കിട്ടുമോ എന്നു് അന്വേഷിക്കുന്നതിനിടയിലാണു്
ഞാൻ ചക്രപാണി വൈദ്യരുടെ വൈദ്യശാലയിൽ ചെന്നു കയറുന്നതു്. ആ കഷായം അവിടെ കിട്ടുമെന്നു്
എനിക്കു വലിയ പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല. എങ്കിലും ചോദിച്ചുനോക്കാം. കഷായത്തിന്റെ
പേരു പറഞ്ഞു് അതു് അവിടെയുണ്ടോ എന്നു ഞാൻ വൈദ്യരോടു ചോദിച്ചു. ഉണ്ടെന്നു പറഞ്ഞു് വൈദ്യർ
എന്നെ അത്ഭുതപ്പെടുത്തിക്കളഞ്ഞു. എന്നോടു് ഇരിക്കാൻ പറഞ്ഞിട്ടു് കഷായം ആർക്കുവേണ്ടിയാണെന്നും
എന്താണു് അസുഖമെന്നുമെല്ലാം വൈദ്യർ ചോദിച്ചു മനസ്സിലാക്കി. എന്നിട്ടു് അകത്തുള്ള മുറിയിലേയ്ക്കു
പോയി. അവിടെ നിന്നു് ഒരു കുപ്പിനിറയെ കഷായവുമായാണു് വൈദ്യർ മടങ്ങിയെത്തിയതു്. ഒരു മൺകലത്തിൽനിന്നു്
കഷായം കുപ്പിയിലേയ്ക്കു പകരുന്നതു് എനിക്കു കാണാമായിരുന്നു. എന്തായാലും കഷായം കിട്ടിയല്ലോ.
സന്തോഷമായി. പലേടത്തും അന്വേഷിച്ചുനടന്നിട്ടു കിട്ടാത്ത കഷായമാണു്. വൈദ്യരെക്കുറിച്ചൊരു
മതിപ്പു തോന്നി.<o:p></o:p></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;"> </span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">പിന്നീടു പലതവണ വൈദ്യരുടെ അടുത്തുനിന്നു
കഷായം വാങ്ങിയിട്ടുണ്ട്. എപ്പോൾ ചെന്നാലും കഷായം ഇല്ല എന്നൊരു വാക്കു് വൈദ്യരിൽനിന്നു
കേൾക്കേണ്ടിവന്നിട്ടില്ല. അതുകൊണ്ടു സ്ഥിരമായി അവിടെനിന്നു വാങ്ങാൻ തുടങ്ങി.<o:p></o:p></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;"> </span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">പക്ഷെ വൈദ്യരുടെ കഷായത്തിനു് ഒരു പ്രത്യേകതയുണ്ടായിരുന്നു.
ഓരോ തവണ വാങ്ങിക്കുമ്പോഴും അതിനു് ഓരോ സ്വാദായിരുന്നു. ഇതെന്താണിങ്ങനെ എന്നൊരു സംശയം
എനിക്കു തോന്നാതിരുന്നില്ല. എങ്കിലും ഞാൻ അതു് അത്ര കാര്യമാക്കിയില്ല. കുറെ നാൾ ഈ കഷായമെല്ലാം
കുടിച്ചിട്ടും പ്രയോജനമൊന്നും തോന്നാത്തതിനാൽ ഞാൻ കഷായം വാങ്ങുന്നതും കുടിക്കുന്നതും
മതിയാക്കി. അതിനാൽ വളരെ നാളുകൾക്കുശേഷം അന്നാണു വൈദ്യരെ കാണുന്നതു്. 'വൈദ്യർ ഇവിടെ?'
എന്ന എന്റെ ചോദ്യത്തിനു മറുപടിയായി മുറുക്കാൻ തുപ്പൽ നീട്ടിത്തുപ്പിക്കൊണ്ടു് വൈദ്യർ
ഇങ്ങനെ പറഞ്ഞു,<o:p></o:p></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;"><br /></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">"ഇവിടെ അടുത്തു്
എന്റെയൊരു സ്നേഹിതനുണ്ടു്. അയാളെ കണ്ടിട്ടു വരികയാ."<o:p></o:p></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;"><br /></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">"ഈ തെങ്ങിൻ തൈ എവിടന്നു
കിട്ടി?" വൈദ്യരുടെ കൈയിലെ തെങ്ങിൻ തൈ നോക്കിക്കൊണ്ടു് ഞാൻ ആരാഞ്ഞു.<o:p></o:p></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;"><br /></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">"ഞാൻ കാണാൻപോയ വിദ്വാന്റെ
വീട്ടിൽനിന്നുതന്നെ."<o:p></o:p></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">ഉറക്കെ ഒരു ചിരി പാസ്സാക്കിക്കൊണ്ടു്
വൈദ്യർ തുടർന്നു,<o:p></o:p></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;"><br /></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">"ഞാൻ ചെന്നപ്പോൾ
ആദ്യം കാണുന്നതു് അയാളുടെ വീടിന്റെ മുൻവശത്തു് മുറ്റത്തു് നിരത്തിവച്ചിരിക്കുന്ന അഞ്ചാറു
തെങ്ങിൻ തൈ ആണു്. 'ഇതെവിടെ നിന്നാടോ തെങ്ങിൻ തൈയൊക്കെ' എന്നായി ഞാൻ."<o:p></o:p></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;"><br /></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">ഒരു തമാശ പറഞ്ഞതുപോലെ
പൊട്ടിച്ചിരിച്ചുകൊണ്ടു് വൈദ്യർ തുടർന്നു,<o:p></o:p></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;"><br /></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">"'ഇതു് അങ്ങു വടക്കൊരിടത്തുനിന്നു
കിട്ടിയതാ'ണെന്നു് അയാൾ. ലക്ഷദ്വീപ് ഇനമാത്രേ. എങ്കിലൊരെണ്ണം എനിക്കു വേണെമെന്നായി
ഞാൻ. അങ്ങനെ കിട്ടിയതാ ഇതു്."<o:p></o:p></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;"><br /></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">"കണ്ടിട്ടു നല്ല
ഇനമാണെന്നു തോന്നുന്നു," ഞാൻ വെറുതെ തട്ടിവിട്ടു.<o:p></o:p></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;"><br /></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">"ലക്ഷദ്വീപ് ഇനമാണന്നല്ലേ
പറഞ്ഞിരിക്കുന്നതു്. ഏതോ നേഴ്സറിയിൽ നിന്നു കൊണ്ടു വന്നതാത്രെ. വളർന്നു വരുമ്പോൾ ഇതു്
ഏതു ദ്വീപായിരിക്കുമോ എന്തോ. ലക്ഷദ്വീപിനു പകരം വല്ല ആൻഡമനോ ഉഗാണ്ടയോ ആയിത്തീരാനും
മതി." വൈദ്യർ മുറുക്കാൻ തുപ്പൽ നീട്ടിത്തുപ്പിക്കൊണ്ടു് ആഞ്ഞു ചിരിച്ചു. എന്നിട്ടു
തുടർന്നു,<o:p></o:p></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;"><br /></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">"അല്ല ഞാൻ തമാശ പറഞ്ഞതല്ല
കേട്ടോ. ഈ നേഴ്സറിക്കാരു് ഓരോന്നു പറഞ്ഞു നമുക്കു തൈകൾ തരും. അതൊന്നും വിശ്വസിക്കാൻ
പറ്റത്തില്ലെന്നേ."<o:p></o:p></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;"><br /></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">വൈദ്യർ ചുറ്റും നോക്കി
അവിടെ ബസ് സ്റ്റോപ്പിൽ നിൽക്കുന്ന എല്ലാവരോടുമെന്നവണ്ണം പറഞ്ഞു,<o:p></o:p></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;"><br /></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">"എന്റെ അനുഭവത്തീന്നു
പറയുകയാ. ഇവിടെ പുഷ്പമേളയ്ക്കു് എല്ലാ വർഷവും കൊല്ലത്തൂന്നെങ്ങാണ്ടു് ഒരു നേഴ്സറിക്കാരു
വരും, ടിഷ്യൂ കൾച്ചർ വാഴത്തൈയും കൊണ്ടു്. ഏത്ത വാഴ, പൂവൻ, ഞാലിപ്പൂവൻ, കദളി എന്നിങ്ങനെ
എല്ലാ ഐറ്റത്തിന്റെയും തൈ പേരെഴുതി പ്രദർശിപ്പിച്ചിരിക്കും. രണ്ടു വർഷം മുൻപ് ഞാൻ മൂന്നു
തൈ അവന്മാരോടു വാങ്ങിച്ചു. ഒരു ഏത്തവാഴ, ഒരു പൂവൻ, ഒരു കദളി. മൂന്നും കൊണ്ടുപോയി നട്ടു.
കുലയ്ക്കാൻ കൊറച്ചു താമസിച്ചെങ്കിലും എല്ലാം കുലച്ചു കേട്ടോ. അപ്പഴല്ലേ രസം. ഏത്തനെന്നും
പൂവനെന്നും കദളിയെന്നും പറഞ്ഞു തന്ന വാഴത്തൈകൾ വളർന്നു കുലച്ചപ്പോൾ എല്ലാം റോബസ്റ്റ
ആയിരുന്നു."<o:p></o:p></span></div>
<div class="MsoNormal" style="text-indent: .5in;">
<span style="font-family: AnjaliOldLipi;"><br /></span></div>
<div class="MsoNormal" style="text-indent: .5in;">
<span style="font-family: AnjaliOldLipi;">വൈദ്യർ
തനിക്കു പറ്റിയ അമളി ഓർത്തു് ഉറക്കെ ചിരിക്കാൻ തുടങ്ങി. വൈദ്യരുടെ ഉറക്കെയുള്ള സംസാരവും
ചിരിയും ബസ് സ്റ്റോപ്പിൽ ഒരു നല്ല അന്തരീക്ഷം സൃഷ്ടിച്ചു. ബസ് കാത്തുനിൽക്കുന്നവരുടെ
ബോറടിയൊക്കെ മാറി. എല്ലാവരുടെയും ശ്രദ്ധ വൈദ്യരുടെ പ്രകടനത്തിലേയ്ക്കായി. അങ്ങനെ വൈദ്യരുടെ
സാന്നിദ്ധ്യം എല്ലാവർക്കും ഉന്മേഷദായിനിയായ ഒരു ഔഷധമായി മാറി. ചിലർ ഇങ്ങനെയാണു്. നമ്മൾ
ബസ് കാത്തുനിൽക്കുന്നതിന്റെ വിരസതയിലായിരിക്കുമ്പോൾ, അല്ലെങ്കിൽ ഒരു ഡോക്ടറുടെ മുറിയ്ക്കു
പുറത്തു് കാത്തിരുന്നു മുഷിയുമ്പോൾ ഇതുപോലെയുള്ള ആരെങ്കിലും പ്രത്യക്ഷപ്പെട്ടെന്നിരിക്കും.
അവരുടെ സംസാരവും ചിരിയുമെല്ലാം എല്ലാവരേയും ആകർഷിക്കും. എല്ലാവരുടേയും മുഷിച്ചിൽ മാറി
ഒരു സുഖകരമായ അന്തരീക്ഷം അവിടെ ഉണ്ടാവും. കാത്തിരിപ്പിന്റെ വിരസതയിൽനിന്നു് എല്ലാവരും
മോചിതരാവും. അവർ ചെയ്യുന്നതും ഒരു സാമൂഹിക സേവനമായിരിക്കും, അല്ലേ?<o:p></o:p></span></div>
<div class="MsoNormal" style="text-indent: .5in;">
<span style="font-family: AnjaliOldLipi;"><br /></span></div>
<div class="MsoNormal" style="text-indent: .5in;">
<span style="font-family: AnjaliOldLipi;">ബസ്
വന്നപ്പോൾ വൈദ്യരും ഞാനും മറ്റുചിലരും അതിൽ കയറി. തിരക്കു കുറവായിരുന്നതിനാൽ എല്ലാവർക്കും
സീറ്റു കിട്ടി. തെങ്ങിൻ തൈ സീറ്റിനടുത്തുതന്നെ ഒതുക്കിവച്ചിട്ട് വൈദ്യർ ഇരുന്നു. ടിക്കറ്റു
തരുവാനായി കണ്ടക്ടർ അടുത്തു വന്ന സമയത്തുതന്നെയാണു് ബസിൽ ഉണ്ടായിരുന്ന ഒരു പരിചയക്കാരൻ വൈദ്യരോടു വിളിച്ചു
ചോദിക്കുന്നതു്,<o:p></o:p></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">"വൈദ്യരേ, തെങ്ങിൻ
തൈ എവിടെനിന്നു കിട്ടി?"<o:p></o:p></span></div>
<div class="MsoNormal" style="text-indent: .5in;">
<span style="font-family: AnjaliOldLipi;"><br /></span></div>
<div class="MsoNormal" style="text-indent: .5in;">
<span style="font-family: AnjaliOldLipi;">അപ്പോളാണു്
കണ്ടക്ടർ തെങ്ങിൻ തൈ ശ്രദ്ധിക്കുന്നതു്. തെങ്ങിൻ തൈയ്ക്കു് ഹാഫ് ടിക്കറ്റെടുക്കണമെന്നായി
കണ്ടക്ടർ. വൈദ്യർ തർക്കിച്ചു നോക്കിയെങ്കിലും കണ്ടക്ടർ സമ്മതിച്ചില്ല. തെങ്ങിൻ തൈയ്ക്കു്
പകുതിട്ടിക്കറ്റ് എടുക്കേണ്ടിവന്നു. അതുകണ്ട് വൈദ്യരുടെ ആ പരിചയക്കാരൻ അത്ഭുതം കൂറി,<o:p></o:p></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;"><br /></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">"തെങ്ങിൻ തൈയ്ക്കും
ഹാഫ് ടിക്കറ്റോ?. ഓരോ നിയമങ്ങളേ."<o:p></o:p></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;"><br /></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">"പിന്നേ, തെങ്ങിൻ
തൈയ്ക്കു് നമ്മളെപ്പൊലെ ജീവനുള്ളതല്ലേ? അപ്പൊപ്പിന്നെ ടിക്കറ്റു വേണ്ടേ?. ഏതായാലും
തൈ ആയതുകൊണ്ടു് ഹാഫ് ടിക്കറ്റേ വേണ്ടിവന്നുള്ളു. വലിയ തെങ്ങായിരുന്നെങ്കിൽ ഫുൾ ടിക്കറ്റടിച്ചു
തന്നേനേ," വൈദ്യർ കുലുങ്ങിച്ചിരിച്ചുകൊണ്ടു് ഉച്ചത്തിൽ പറഞ്ഞു. എല്ലാവരും ചിരിച്ചുപോയി,
കൂട്ടത്തിൽ കണ്ടക്ടറും.<o:p></o:p></span></div>
<div class="MsoNormal" style="text-indent: .5in;">
<span style="font-family: AnjaliOldLipi;"><br /></span></div>
<div class="MsoNormal" style="text-indent: .5in;">
<span style="font-family: AnjaliOldLipi;">ചിരിയുടെ
അലകൾ അടങ്ങിയപ്പോൾ വൈദ്യർ എന്നെ തോണ്ടിവിളിച്ചിട്ടു പറഞ്ഞു,<o:p></o:p></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;"><br /></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">"ഇപ്പോൾ കാണാറില്ലല്ലോ.
മരുന്നൊക്കെ നിർത്തിയോ?"<o:p></o:p></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;"><br /></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">"അതുകൊണ്ടൊന്നും
പ്രയോജനമില്ല വൈദ്യരേ. കുറെ നാളു കഴിച്ചില്ലേ. എനിക്കു മതിയായി. ഞാനതു നിർത്തി."<o:p></o:p></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;"><br /></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">"ഞാൻ തന്നെ ഒന്നു
കാണണമെന്നു വിചാരിച്ചിരിക്കുകയായിരുന്നു. വലിവിന്റെ അസുഖത്തിനു പറ്റിയ ഒരു നെയ്യുണ്ടു്.
ഞാൻ അതു് ഉണ്ടാക്കുവാൻ പോവുകയാ. വേറേ കുറെ ആവശ്യക്കാരുമുണ്ടു്. കുറെപ്പേർക്കുള്ളതു്
ഒരുമിച്ചു് ഉണ്ടാക്കാനേ പറ്റത്തൊള്ളു. തനിക്കും വേണ്ടേ?. നല്ല ഒന്നാംതരം മരുന്നാ. ഫലം
ഉറപ്പു്."<o:p></o:p></span></div>
<div class="MsoNormal" style="text-indent: .5in;">
<span style="font-family: AnjaliOldLipi;"><br /></span></div>
<div class="MsoNormal" style="text-indent: .5in;">
<span style="font-family: AnjaliOldLipi;">അതു
കേട്ടപ്പോൾ ആ നെയ്യ് ഒന്നു പരീക്ഷിച്ചുനോക്കാം എന്നെനിക്കു തോന്നി. ഞാനും വൈദ്യരുടെ
നെയ് ബുക്കു ചെയ്തു. അഡ്വാൻസ് വേണമെന്നു് വൈദ്യർ പറഞ്ഞതിനാൽ അപ്പോൾത്തന്നെ ഞാൻ ഇരുനൂറു
രൂപയും കൊടുത്തു. രണ്ടാഴ്ച കഴിഞ്ഞു് വൈദ്യശാലയിൽ ചെല്ലാനാണു് അദ്ദേഹം പറഞ്ഞതു്.<o:p></o:p></span></div>
<div class="MsoNormal" style="text-indent: .5in;">
<span style="font-family: AnjaliOldLipi;"><br /></span></div>
<div class="MsoNormal" style="text-indent: .5in;">
<span style="font-family: AnjaliOldLipi;">രണ്ടാഴ്ച
കഴിഞ്ഞു ചെന്നപ്പോൾ നെയ്യ് റെഡി. വൈദ്യർ അതു് വലിയൊരു ഭരണിയിലാണു സൂക്ഷിച്ചിരിക്കുന്നതു്.
ഞാൻ അടുത്തുള്ള ഒരു കടയിൽനിന്നു് രണ്ടു പ്ലാസ്റ്റിക് കണ്ടൈനർ വാങ്ങി. വൈദ്യർ അതിനുള്ളിൽ
നെയ്യു നിറച്ചു തന്നു. രണ്ടു കിലോയോളം ഉണ്ടായിരുന്നു. നെയ്യു തന്നിട്ടു് വൈദ്യർ പറഞ്ഞു,<o:p></o:p></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;"><br /></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">"ഇതിനു വലിയ പഥ്യമൊന്നും
നോക്കേണ്ടതില്ല. മോരും തൈരും കഴിക്കരുതു്, അത്രതന്നെ. രാവിലെ വെറുംവയറ്റിൽ വലിയ രണ്ടു
സ്പൂൺ നെയ്യു കഴിക്കുക. ഇതു കഴിച്ചുതുടങ്ങിയാൽ ശരീരമൊന്നു പുഷ്ടിപ്പെടും. ആരോഗ്യം മെച്ചപ്പെടും."<o:p></o:p></span></div>
<div class="MsoNormal" style="text-indent: .5in;">
<span style="font-family: AnjaliOldLipi;"><br /></span></div>
<div class="MsoNormal" style="text-indent: .5in;">
<span style="font-family: AnjaliOldLipi;">അടുത്ത
ദിവസം മുതൽ ഞാൻ നെയ്യു സേവിക്കാൻ തുടങ്ങി. അതിനു നല്ല സ്വാദായിരുന്നു. വെറുതെ എടുത്തു
കഴിക്കാൻ തോന്നും. വൈദ്യർ പറഞ്ഞിരുന്നു, നെയ്യു സേവിക്കുമ്പോൾ ശരീരമൊന്നു പുഷ്ടിപ്പെടുമെന്നും
ആകെപ്പാടെ ആരോഗ്യമൊന്നു മെച്ചപ്പെടുമെന്നും.<o:p></o:p></span></div>
<div class="MsoNormal" style="text-indent: .5in;">
<span style="font-family: AnjaliOldLipi;"><br /></span></div>
<div class="MsoNormal" style="text-indent: .5in;">
<span style="font-family: AnjaliOldLipi;">അങ്ങനെതന്നെ
സംഭവിച്ചു. ആരോഗ്യം മെച്ചപ്പെട്ടോ എന്നെനിക്കു പറയാൻ കഴിയില്ല. എന്നാൽ ശരീരമൊന്നു പുഷ്ടിപ്പെട്ടു.
എന്റെ മെലിഞ്ഞ ശരീരം വണ്ണം വച്ചു. മുഖം കൂടുതൽ മാംസളമാവുകയും ഒരു തിളക്കം വരികയും ചെയ്തു.
മുഖത്തിനൊരു വൃത്താകൃതി വരികയും ചെയ്തു. മൂൺ ഫെയ്സ് എന്നു പറയില്ലേ, ഏതാണ്ട് അതുതന്നെ.<o:p></o:p></span></div>
<div class="MsoNormal" style="text-indent: .5in;">
<span style="font-family: AnjaliOldLipi;"><br /></span></div>
<div class="MsoNormal" style="text-indent: .5in;">
<span style="font-family: AnjaliOldLipi;">വളരെ
നാളുകൾക്കുശേഷം കണ്ടുമുട്ടിയ എന്റെയൊരു സുഹൃത്തു് എന്റെ രൂപം കണ്ടു് അത്ഭുതപ്പെട്ടു.<o:p></o:p></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">"എടോ മെലിഞ്ഞുണങ്ങിയിരുന്ന
താനങ്ങു കൊഴുത്തല്ലോ. എന്തുവാ കഴിക്കുന്നതു്. വല്ല പഞ്ചജീരക ഗുഡവും സേവിക്കുന്നുണ്ടോ?"<o:p></o:p></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;"><br /></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">"ശരിക്കും വണ്ണം
വച്ചോ?," ഞാൻ ആരാഞ്ഞു.<o:p></o:p></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;"><br /></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">"ഉവ്വല്ലോ. പക്ഷെ
ഒരുമാതിരി വൃത്തികെട്ട വണ്ണമാ, കേട്ടോ. കാറ്റടിച്ചു വീർപ്പിച്ചതുപോലെ. കൂടാതെ തന്റെ
മുഖത്തേയ്ക്കു നോക്കുമ്പോൾ നമ്മൾ പണ്ടു സ്കൂളിൽ വ്യാകരണ ക്ലാസ്സിൽ പഠിച്ച രണ്ടു വരി
പാടാൻ തോന്നുന്നു. പാടട്ടെ?"<o:p></o:p></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;"><br /></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">"പാടു്, കേൾക്കട്ടെ."<o:p></o:p></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;"><br /></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">"മന്നവേന്ദ്ര, വിളങ്ങുന്നു
ചന്ദ്രനെപ്പോലെ നിൻ മുഖം." എന്നിട്ടയാൾ ഒരു ചിരിയും പാസ്സാക്കി.<o:p></o:p></span></div>
<div class="MsoNormal" style="text-indent: .5in;">
<span style="font-family: AnjaliOldLipi;"> </span></div>
<div class="MsoNormal" style="text-indent: .5in;">
<span style="font-family: AnjaliOldLipi;">വീട്ടിൽചെന്നു ഞാൻ കണ്ണാടിയിൽ നോക്കി. ശരിക്കും
ചന്ദ്രനെപ്പോലെ തിളങ്ങുന്ന മുഖം. മൂൺ ഫെയ്സ് തന്നെ. അതിലൽപ്പം പന്തികേടുണ്ടല്ലോ എന്നു്
എനിക്കു തോന്നി. ഞാൻ നെയ്യു സേവിക്കുന്നതു നിർത്തി. ആ നെയ്യിൽ എന്തോ കള്ളത്തരമുണ്ടു്. ആ കള്ളവൈദ്യർ നെയ്യിൽ അമിതമായി കോർട്ടിസോൺ ചേർത്തിട്ടുണ്ടു്,
ഉറപ്പു്. മൂൺ ഫെയ്സ് അതിന്റെ ലക്ഷണമാണു്.</span>
<span style="font-family: AnjaliOldLipi;">കൂടുതൽ നാൾ അതു കഴിച്ചിരുന്നെങ്കിൽ ഞാനൊരു
പ്രമേഹരോഗിയായിപ്പോയേനേ. ചിലപ്പോൾ കിഡ്നിയും തകരാറിലായേനേ.<o:p></o:p></span></div>
<span style="font-family: AnjaliOldLipi; font-size: 11.0pt; line-height: 115%; mso-ansi-language: EN-US; mso-bidi-language: AR-SA; mso-fareast-font-family: "Times New Roman"; mso-fareast-language: EN-US; mso-fareast-theme-font: minor-fareast;"><span style="font-family: AnjaliOldLipi; font-size: 11.0pt; line-height: 115%; mso-ansi-language: EN-US; mso-bidi-language: AR-SA; mso-fareast-font-family: "Times New Roman"; mso-fareast-language: EN-US; mso-fareast-theme-font: minor-fareast;"><br /></span>
'എടാ
ദ്രോഹീ, കള്ള വൈദ്യരേ, നിനക്കിട്ടു ഞാൻ വച്ചിട്ടുണ്ടു്' എന്നു മനസ്സിൽ പറഞ്ഞുകൊണ്ടു്
ഞാൻ വൈദ്യരെ അന്വേഷിച്ചു് ഒരു ദിവസം വൈദ്യശാലയിലേക്കു ചെന്നു. പക്ഷെ വൈദ്യശാല അടഞ്ഞു
കിടക്കുകയായിരുന്നു. പിന്നീടൊരിക്കലും ആ വൈദ്യശാല തുറന്നു കണ്ടിട്ടില്ല. ആ വൈദ്യരേയും
പിന്നീടു ഞാൻ കണ്ടിട്ടില്ല. എന്നെപ്പോലെ ചതിക്കപ്പെട്ട ആരെങ്കിലും ആ കള്ള വൈദ്യരെ തല്ലിക്കൊന്നുകാണും
എന്നു ഞാൻ സമാധാനിച്ചു. </span></div>
pradeephttp://www.blogger.com/profile/07319339380195881230noreply@blogger.com7tag:blogger.com,1999:blog-8644146774584202580.post-3998581589214760162013-02-09T05:58:00.001-08:002013-02-09T05:58:47.185-08:00മുണ്ടുകണ്ടവരുണ്ടോ?<div dir="ltr" style="text-align: left;" trbidi="on">
<br />
<div class="MsoNormal">
<span style="font-family: AnjaliOldLipi;">'മുണ്ടുകണ്ടവരുണ്ടോ?' <o:p></o:p></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;"><br /></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">ഈ ചോദ്യം വായിച്ചപ്പോൾ നിങ്ങളുടെ മനസ്സിൽ തെളിഞ്ഞുവന്ന ചിത്രം എന്താണു ചങ്ങാതീ? പറയൂ. സത്യം മാത്രമേ പറയാവൂ.<o:p></o:p></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;"><br /></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">ഒരു പിടിവലിയുടെയോ അടിപിടിയുടെയോ രംഗം. എതിരാളികളാരോ മുണ്ടും പറിച്ചുകൊണ്ട് ഓടിയതുകാരണം മറ്റുള്ളവരുടെ മുൻപിൽ നാണം കെട്ടു നിൽക്കുന്ന ഒരു ഹതഭാഗ്യൻ. പ്രതീക്ഷയോടെ ചുറ്റും നോക്കുന്ന അയാളുടെ മുഖഭാവത്തിൽ തെളിയുന്ന ഒരു ചോദ്യം-മുണ്ടുകണ്ടവരുണ്ടോ?<o:p></o:p></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;"><br /></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">അല്ലെങ്കിൽ, കുസൃതിക്കാരനായ ഒരു ഫോട്ടൊഗ്രാഫർ മുണ്ടു നഷ്ടപ്പെട്ട ഈ ഹതഭാഗ്യന്റെ ചിത്രം പകർത്തിയെടുത്തതു് പത്രത്തിൽ പ്രസിദ്ധീകരിച്ചിട്ടു് അതിനു് അടിക്കുറിപ്പായി ഇങ്ങനെ എഴുതി-</span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">മുണ്ടുകണ്ടവരുണ്ടോ?</span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;"><br /></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">ഈ രണ്ടു ചിത്രങ്ങളല്ലേ 'മുണ്ടുകണ്ടവരുണ്ടോ?' എന്നു വായിച്ചപ്പോൾ നിങ്ങളുടെ മനസ്സിൽ തെളിഞ്ഞതു്? ആണെന്നെനിക്കറിയാം. </span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;"><br /></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">ഹായ്, ലജ്ജാവഹം! നിങ്ങൾ ഇത്ര മോശമായും ബാലിശമായും ചിന്തിച്ചുകളഞ്ഞല്ലോ. 'മുണ്ടുകണ്ടവരുണ്ടോ?' എന്ന ചോദ്യംകൊണ്ടു് ഇതിലൊക്കെ ഗൗരവതരമായ ഒരു വിഷയം ചർച്ച ചെയ്യാനാണു് ഞാൻ ഉദ്ദേശിച്ചതു്.<o:p></o:p></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;"><br /></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">മുണ്ടുകണ്ടവരുണ്ടോ? അനതിവിദൂരമല്ലാത്ത ഭാവികാലത്തിൽ ഉയരാവുന്ന ഒരു ചോദ്യമാണിതു്. മലയാളിയുടെ (തമിഴന്റെയും) തനതു വേഷമായ, ദേശീയവേഷമായ മുണ്ടിനു ശനിദശ ബാധിക്കാൻ തുടങ്ങിയിട്ടു കാലമേറെയായി. വന്നുവന്നു് മുണ്ടുടുത്തവരെ കാണാൻ കിട്ടാത്ത അവസ്ഥയായിരിക്കുന്നു, അല്ലേ ചങ്ങാതീ? അതുതന്നെയാണു്
ഭാവിയിൽ മുകളിൽ ചോദിച്ച ചോദ്യമുയരുവാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നതും.<o:p></o:p></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;"><br /></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">ചില പക്ഷികളും മൃഗങ്ങളും സസ്യങ്ങളും വംശനാശം വന്നു് ഈ ഭൂമിയിൽ നിന്നുതന്നെ അപ്രത്യക്ഷമായിട്ടുണ്ടല്ലോ. അവയെ ഒന്നും ഇനി നമുക്കു് നേരിട്ടു കാണുവാനുള്ള ഭാഗ്യമുണ്ടാവുകയില്ല എന്ന ദുഃഖകരമായ സത്യം നമ്മുടെ മനസ്സിനു് അസ്വസ്ഥത ഉണ്ടാക്കുന്നു. ചില ജീവികൾ വംശനാശത്തിന്റെ പടിവാതിൽക്കൽ എത്തിനിൽക്കുന്നു. അവയെ കാണണമെങ്കിൽ മൃഗശാലയിൽ പോകേണ്ട സ്ഥിതിയാണുള്ളതു്.<o:p></o:p></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;"><br /></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">കൂടാതെ നമ്മുടെ നാട്ടിൽ പണ്ടു പ്രചാരത്തിലുണ്ടായിരുന്ന ചില സാധനങ്ങൾ അപ്രത്യക്ഷമായിരിക്കുന്നു. ഉദാഹരണത്തിനു്, പാക്കുവെട്ടി, തിരികല്ല്, ആട്ടുകല്ല്, കോളാമ്പി, ഗോകർണ്ണം എന്നിത്യാദി. ഇന്നു് ഇവയൊക്കെ കാണണമെങ്കിൽ മ്യൂസിയത്തിൽ പോകേണ്ട അവസ്ഥയാണു് ഉള്ളതു്. എന്തുകൊണ്ടാണു് ഇവയൊക്കെ അപ്രത്യക്ഷമായതു്? ആധുനിക ഉപകരണങ്ങളും മാറിയ ജീവിതരീതിയുമെല്ലാം ചേർന്ന് ഈ പഴയ ഉപകരണങ്ങളെ മനുഷ്യനു് ആവശ്യമില്ലാത്തവയാക്കി.
ആരും അവ ഉപയോഗിക്കാതെയായി. അതാണു കാരണം. നമ്മുടെ പാവം മുണ്ടിനും ഈ ഗതി വരുമോ? സാദ്ധ്യത ഇല്ലാതില്ല. മുണ്ടു് ഉപയോഗിക്കുന്ന മനുഷ്യരുടെ എണ്ണം നാൾക്കുനാൾ കുറഞ്ഞുവരുന്നു. പുതിയ തലമുറ മുണ്ടിനുനേരെ പുറംതിരിഞ്ഞു നിൽക്കുകയാണു്. മുണ്ടിനെ ഒന്നു കാണുവാനായി കാഴ്ചബംഗ്ലാവിൽ പോകേണ്ട സ്ഥിതി ഉണ്ടാവുമോ?<o:p></o:p></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;"><br /></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">ഞാൻ ആദ്യമായി മുണ്ടുടുക്കുന്നതു് സ്കൂളിൽ പത്താം ക്ലാസ്സിൽ ആയപ്പോഴാണു്, ഏതാണ്ടു് മുപ്പത്തിയെട്ടു വർഷം മുൻപ്. അന്നു് പത്താം ക്ലാസ്സിലേയ്ക്കു പ്രവേശിക്കുമ്പോൾ മിക്ക ആൺകുട്ടികളും മുണ്ടിലേയ്ക്കു മാറാറുണ്ടായിരുന്നു.
(ഇതിനിടെ എന്റെ പഴമനസ്സിൽ ഉയർന്നുവന്നിട്ടുള്ള ഒരു സംശയം ഞാൻ ഉന്നയിക്കുകയാണു്.
ആൺകുട്ടികൾ എന്ന പ്രയോഗം തന്നെ ശരിയാണോ, ചങ്ങാതീ? പെൺകുട്ടികൾ എന്നു പറയുമ്പോൾ ആൺകുട്ടന്മാർ എന്നല്ലേ പറയേണ്ടതു്?)<o:p></o:p></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;"><br /></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">ഒൻപതാം ക്ലാസ്സുവരെ നിക്കറുമിട്ടു സ്കൂളിൽ പോയിട്ടു് പത്താം ക്ലാസ്സിൽ മുണ്ടിലേയ്ക്കു മാറിയപ്പോൾ ആ വേഷം ഒരൽപ്പം അസൗകര്യമുണ്ടാക്കുന്നതാണെന്നു തോന്നിയെങ്കിലും ആ മാറ്റം ഒട്ടൊക്കെ സന്തോഷം തരുന്നതായിരുന്നു. കാരണമെന്തായിരുന്നുവെന്നോ? മുണ്ടുടുത്തുതുടങ്ങിയാൽ മുതിർന്നവരുടെ ഗണത്തിലേയ്ക്കുയർത്തപ്പെട്ടു എന്നായിരുന്നു സങ്കൽപ്പം, അതുതന്നെ.<o:p></o:p></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;"><br /></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">ആ കാലത്തൊക്കെ നാട്ടിൽ പാന്റ്സിട്ടു നടക്കുന്നവർ വളരെ വിരളമായിരുന്നു. ഇല്ലായിരുന്നു എന്നുതന്നെ പറയാമെന്നു തോന്നുന്നു. മാത്രമല്ല ഏതെങ്കിലും ചെറുപ്പക്കാരൻ പാന്റ്സിട്ടു വരുന്നതുകണ്ടാൽ വഴിവക്കിലൊക്കെ വെറുതെ കൂട്ടംകൂടിയിരുന്നു വെടിപറയുന്ന ചെറുപ്പക്കാരുടെയും ആൺകുട്ടന്മാരുടെയും മുഖത്തു് പരിഹാസച്ചിരി വിടരും. കൂടാതെ പാന്റ്സിട്ടു വരുന്ന ആ പരിഷ്ക്കാരിയെ ചെറുതായിട്ടൊന്നു കൂവിയെന്നും ഇരിക്കും. മാത്രമല്ല, പാന്റ്സിടുന്നവരെ പരിഹസിച്ചു വിളിക്കുന്ന പേരു് വിളിക്കുകയും ചെയ്തെന്നിരിക്കും. ദാ ഇങ്ങനെ, "ദാണ്ടെടാ ഒരു പതിനൊന്നു വരുന്നു." </span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;"><br /></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">അങ്ങനെയും ഉണ്ടായിരുന്നു ഒരു കാലം! ഇന്നത്തെ ചെറുപ്പക്കാർ ഇതു കേൾക്കുമ്പോൾ ആ പഴയ തലമുറയെക്കുറിച്ചു് പുച്ഛം തോന്നിയെന്നിരിക്കും. അവർ പറഞ്ഞേക്കാം, ദാ ഇങ്ങനെ, "കണ്ട്രി ഫെല്ലോസ്!"<o:p></o:p></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;"><br /></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">മുണ്ടിനുപകരം ചിലപ്പോഴെങ്കിലും പാന്റ്സിട്ടു നടക്കണമെന്ന ഒരു മോഹം എന്റെ മനസ്സിൽ മുളച്ചുവന്നതു് പ്രീഡിഗ്രിക്കു പഠിക്കുന്ന സമയത്താണു്. അന്നു് പ്രീഡിഗ്രി ക്ലാസ്സിൽ ആൺകുട്ടന്മാരിൽ ബഹുഭൂരിപക്ഷവും 'മുണ്ടന്മാർ' തന്നെയായിരുന്നുവെങ്കിലും പാന്റ്സ്ധാരികളും വിരലിൽ എണ്ണാവുന്ന സംഖ്യയിൽ ഉണ്ടായിരുന്നു. പാന്റ്സിനുള്ള ഗമയും അതിലുപരി അതിനുള്ള സൗകര്യവുമായിരുന്നു അതിന്റെ ആകർഷണീയത. പ്രീഡിഗ്രിക്കുശേഷം എഞ്ചിനിയറിങ്ങിനു ചേരണം എന്നതായിരുന്നു എന്റെ ലക്ഷ്യം. എഞ്ചിനിയറിങ്ങ് കോളജിൽ പാന്റ്സായിരിക്കും വേഷമെന്നറിയാമായിരുന്നതിനാൽ അവിടെ എത്തുന്നതിനു മുൻപായി പാന്റ്സിട്ടു നടക്കുന്നതിൽ ഒരു പരിചയവും ആയിക്കോട്ടെ എന്നും കരുതി.</span><span style="font-family: AnjaliOldLipi;"> അങ്ങനെ അന്നു് ഞാനും രണ്ടു പാന്റ്സു തയ്പിച്ചു് ഇടയ്ക്കൊക്കെ മുണ്ടിനുപകരം അതും ധരിച്ചു് കോളജിൽ പോകാൻ തുടങ്ങി.</span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;"><br /></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">അതിനുശേഷം വർഷങ്ങൾ കടന്നുപോകുംതോറും പാന്റ്സ് ധരിക്കുന്നവരുടെ എണ്ണത്തിൽ കാര്യമായ വർദ്ധനയും മുണ്ടുടുക്കുന്നവരുടെ എണ്ണത്തിൽ കാര്യമായ കുറവും ഉണ്ടാകുന്നതാണു് കാണാൻ കഴിഞ്ഞതു്. ഈയുള്ളവനും മുണ്ടിനെ തീർത്തും അവഗണിച്ച് പാന്റ്സിനെ സ്ഥിരമാക്കുകയാണു് ഉണ്ടായതു് എന്നതു് ഖേദപൂർവ്വം സമ്മതിക്കുകയാണു്. സൗകര്യത്തിനു പിറകെ പോയ ഞാനും പാരമ്പര്യത്തെ കൈവിട്ടു. നാടോടുമ്പോൾ നടുവെ എന്ന തത്ത്വമാണു് ഇവിടെ നടപ്പാകുന്നതു്. അല്ലേ ചങ്ങാതീ?<o:p></o:p></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;"><br /></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">എന്നാലും ചില വിഭാഗങ്ങൾ മുണ്ടിന്റെ പാരമ്പര്യം മുറുകെപ്പിടിക്കുന്നതാണു് ആദ്യമൊക്കെ കാണാൻ കഴിഞ്ഞതു്. സ്കൂൾ അദ്ധ്യാപകർ അവരിലെ പ്രബലരായ വിഭാഗമായിരുന്നു.അവർ പാന്റ്സിന്റെ കടന്നുകയറ്റത്തെ ചെറുത്തു നിൽക്കുന്നതു കണ്ടപ്പോൾ കോൾമയിർക്കൊണ്ടുപോയി ചങ്ങാതീ. നമ്മളെക്കൊണ്ടു സാധിച്ചില്ലെങ്കിലും മുണ്ടിന്റെ പാരമ്പര്യം അഭിമാനപൂർവ്വം ഉയർത്തിപ്പിടിക്കുവാനും കാത്തുസൂക്ഷിക്കുവാനും ഇതാ പ്രബലരായ ഒരു കൂട്ടർ എന്നു് ആഹ്ലാദത്തോടെയും ആശ്വാസത്തോടെയും വിശ്വസിച്ചു.<o:p></o:p></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;"><br /></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">എന്നാൽ ആ വിശ്വാസം അസ്ഥാനത്താവാൻ അധികനാളൊന്നും വേണ്ടിവന്നില്ല. പുതുതലമുറ സ്കൂൾ അദ്ധ്യാപകർ പാന്റ്സിന്റെ ചേരിയിൽ ചേരുന്നതാണു് കാണാൻ കഴിഞ്ഞതു്. അപ്പോഴും അവരിലെ ഒരു ചെറിയ വിഭാഗം ചെറുത്തുനിന്നു. ആരാണെന്നോ?. മലയാളം അദ്ധ്യാപകർ. മുണ്ടുടുത്തു വരുന്ന അദ്ധ്യാപകനെ കണ്ടാൽ അദ്ദേഹം മലയാളം പഠിപ്പിക്കുന്നയാളാണെന്നു് രണ്ടാമതൊന്നു ആലോചിക്കുകപോലും ചെയ്യാതെ പറയാമെന്ന നിലയായിരുന്നു. മലയാളത്തിന്റെ പാരമ്പര്യം കാക്കേണ്ടതു് തങ്ങളാണെന്നു് അവർ ചിന്തിച്ചിരുന്നുവെന്നു തോന്നുന്നു. പക്ഷെ അവരുടെ ചെറുത്തുനിൽപ്പിനും അധികം ആയുസ്സൊന്നും ഉണ്ടായില്ല എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. അവരും പാന്റ്സിനെ മനസ്സാവരിക്കുന്നതാണു പിന്നീടു കണ്ടതു്.<o:p></o:p></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;"><br /></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">അന്നത്തെ പുതുതലമുറ ആൺകുട്ടന്മാർ പുറത്തിറങ്ങുമ്പോൾ പാന്റ്സ്തന്നെ ധരിക്കുമായിരുന്നെങ്കിലും വീട്ടിലും പരിസരത്തുമൊക്കെ മുണ്ടോ മുണ്ടിന്റെ വകഭേദമായ ലുങ്കി, കൈലി എന്നിവയോ ആണു ധരിക്കാൻ ഇഷ്ടപ്പെട്ടതു്. പക്ഷേ, ഇപ്പോഴോ? ആ കാലവും കഴിഞ്ഞില്ലേ ചങ്ങാതീ? ഇപ്പോഴത്തെ യുവാക്കളും ആൺകുട്ടന്മാരും വീട്ടിൽ എന്താണു ധരിക്കുന്നതു്? കാൽനീളമേറിയ ഒരുതരം നിക്കർ. അതിനെ അവർ വിളിക്കുന്നത് ത്രീഫോർത്തെന്നും. മുതിർന്ന പയ്യന്മാരായ(മുതിർന്ന പൗരന്മാർ എന്നാണു ചിലർ പറയുന്നതു്)ചിലരും ഈ കൊച്ചുപിള്ളേരെ അനുകരിച്ചു് ത്രീഫൊർത്തും ബർമുഡയുമൊക്കെ അണിഞ്ഞു പുറത്തിറങ്ങി നടക്കാനുള്ള ധൈര്യം കാണിച്ചു തുടങ്ങി. അസാമാന്യ ചങ്കൂറ്റം തന്നെ! എന്തു വൃത്തികെട്ട രൂപമാണു് അവർ മറ്റുള്ളവരുടെ മുൻപിൽ അവതരിപ്പിക്കുന്നതെന്നു് അവർ മനസ്സിലാക്കുന്നില്ല എന്നതാണു് ഏറ്റം ഖേദകരം! നിക്കറിട്ടാൽ ചെറുപ്പമാവുമോ? കാക്ക കുളിച്ചാൽ കൊക്കാവുമോ? ഒന്നു പറയൂ ചങ്ങാതീ.<o:p></o:p></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;"><br /></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">എല്ലാവരും ഇങ്ങനെ മുണ്ടിനെ തഴഞ്ഞുവെങ്കിലും മുണ്ടിനെ കൈവിടാതെ മുറുകെപ്പിടിക്കുന്ന ഒരു കൂട്ടർ ഇപ്പോഴുമുണ്ട്. ഒരുപക്ഷെ, മുണ്ടിന്റെ ഭാവി ഇവരുടെ കരുത്താർന്ന കരങ്ങളിൽ ഭദ്രമായി ഇരുന്നേക്കാം. ആരാണെന്നോ ഇവർ? സേവിക്കാനായി (ജനത്തിനെ സേവിക്കാനായി, എന്നാണുദ്ദേശിച്ചതു്. അല്ലാതെ മറ്റൊന്നുമല്ല, കേട്ടോ)ഈ ഭൂമിയിൽ അവതരിച്ചവർ. മനസ്സിലായില്ല, അല്യോ? പൊതുജനമായ നമ്മുടെ കാര്യം മാത്രം ചിന്തിച്ചു് മനസ്സു പുണ്ണാക്കുന്ന, നമുക്കുവേണ്ടി ത്യാഗങ്ങൾ സഹിക്കുന്ന, ജനത്തിനുവേണ്ടി അധികാരത്തിന്റെ മുൾമുടി അണിയുവാൻ യാതൊരു വിരോധവും കാണിക്കാത്ത, നമ്മുടെ രാഷ്ട്രീയ നേതാക്കൾ!അവരുടെ യൂണിഫോമാണിന്നു മുണ്ടും ഷർട്ടും (അല്ലെങ്കിൽ ജൂബയും), പ്രത്യേകിച്ചും ഖദറിൽ തീർത്തവ.</span>
</div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;"><br /></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">ഇത്രയും വർഷങ്ങളായി മുണ്ടിന്റെമേൽ പാന്റ്സ് നടത്തുന്ന കടന്നുകയറ്റത്തെ ചെറുത്തുനിൽക്കാനുള്ള ശക്തി പ്രകടിപ്പിച്ചിട്ടുള്ള ഒരേയൊരു കൂട്ടരാണു് നമ്മുടെ പ്രിയപ്പെട്ട രാഷ്ട്രീയ നേതാക്കൾ. എന്താ സംശയമുണ്ടോ? യേയ്, എന്തു സംശയം? അപ്പോൾ ഇവരുടെ കയ്യിൽ മുണ്ടിന്റെ ഭാവി സുരക്ഷിതമാണെന്നു കരുതാമോ? മുണ്ടിന്റെ സുരക്ഷിതത്വത്തെക്കുറിച്ചു് രാഷ്ട്രീയക്കാർക്ക് സംശയം തോന്നാത്തിടത്തോളം. എന്നുവച്ചാൽ? രാഷ്ട്രീയക്കാരുടെ ഇഷ്ടവിനോദമാണല്ലോ യോഗങ്ങൾ സംഘടിപ്പിക്കുകയും അതിനിടയിൽ ഉന്തും തള്ളും പിടിവലിയുമെല്ലാം നടത്തുന്നതും. അപ്പോഴാണു മുണ്ടു സുരക്ഷിതമല്ലാതായിത്തീരുന്നതു്. ആരെങ്കിലും മുണ്ടും പറിച്ചുകൊണ്ട് ഓടിയാൽ തീർന്നില്ലേ? അങ്ങനെയുള്ള സംഭവങ്ങൾ ഉണ്ടായിട്ടുള്ളതുമാണു്.
അതുകൊണ്ടു് രാഷ്ട്രീയക്കാരും മുണ്ടിന്റെ കാര്യത്തിൽ ഒരു പുനർവിചിന്തനം നടത്തിയാൽ അതിൽ അത്ഭുതപ്പെടാൻ ഒന്നുമില്ല. അങ്ങനെയെന്തെങ്കിലും സംഭവിച്ചാൽ നമ്മുടെ പാവം മുണ്ടിന്റെ കാര്യം കട്ടപ്പൊകയായതുതന്നെ!<o:p></o:p></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;"><br /></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">മുണ്ടിനെ എല്ലാവരും കയ്യൊഴിഞ്ഞാൽ ഇവിടെ അന്യം നിന്നു പോകുന്ന ഒരു പഴയ കലാപരിപാടിയുണ്ടു്. മറ്റുള്ളവരെ അപമാനിക്കുവാനായി മുണ്ടുധാരികൾ പണ്ടുമുതലേ അവതരിപ്പിക്കുന്ന ഒരു കലാപരിപാടി. എന്താണെന്നോ? മുണ്ടു പൊക്കിക്കാണിക്കൽ! അതുതന്നെ.പണ്ടെങ്ങോ നമ്മുടെ നിയമസഭയിൽ വരെ അരങ്ങേറിയതാണു് ഈ കലാപരിപാടി എന്നാണു കേട്ടിട്ടുള്ളതു്.
മറ്റൊരാളെ അപമാനിക്കുവാൻ ഇതിലും നല്ല ഒരു കലാപരിപാടി ഇല്ല എന്നാണു് പണ്ടുമുതൽ കരുതപ്പെട്ടിരുന്നതു്. മുണ്ടു് നമ്മുടെയിടയിൽനിന്നു് അപ്രത്യക്ഷമായാൽ അതും അവസാനിക്കില്ലേ ചങ്ങാതീ? എന്തു ചെയ്യാൻ?വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ജീവികളെ സംരക്ഷിക്കാൻ സർക്കാർ ചില പദ്ധതികളൊക്കെ കൊണ്ടുവരാറുണ്ടല്ലോ. അതുപോലെ മുണ്ടിനെ വംശനാശത്തിൽനിന്നു രക്ഷിക്കാൻ എന്തെങ്കിലും.........<o:p></o:p></span></div>
</div>
pradeephttp://www.blogger.com/profile/07319339380195881230noreply@blogger.com4tag:blogger.com,1999:blog-8644146774584202580.post-13411055007541157622012-10-28T04:55:00.002-07:002012-10-28T04:55:42.900-07:00രായപ്പേട്ടനും ഷവർമ്മയും<div dir="ltr" style="text-align: left;" trbidi="on">
<br />
<div class="MsoNormal">
<span style="font-family: AnjaliOldLipi;">തിരുവനന്തപുരത്തുനിന്ന്
വാങ്ങിയ ഷവർമ്മ കഴിച്ചയാൾ ബംഗളൂരുവിൽ വച്ചു മരിച്ചു. അതു കുറച്ചുനാൾ മുൻപ് സംഭവിച്ചതാണു്.
ഈയിടെ ഷവർമ കഴിച്ചു് ആർക്കൊക്കെയോ വയറ്റിനസുഖം പിടിച്ചതായി പത്രത്തിൽ വായിക്കാൻ കഴിഞ്ഞു.
ഈ 'ഷവർമ്മ' എന്ന വാക്കു് ആദ്യമായി കേൾക്കുന്ന ചിലരെങ്കിലും ഉണ്ടായിരുന്നു. ഇവരിൽ ഭൂരിഭാഗവും
തല വല്ലാതെ നരച്ചവരും യുവജനങ്ങളുടെയും ചെറിയ പയ്യന്മാരുടെയും പുച്ഛവും പരിഹാസവും ഏറ്റുവാങ്ങാൻ
വിധിക്കപ്പെട്ടവുരുമായ മുതിർന്ന പയ്യന്മാർ (പൗരന്മാർ എന്നും പറയാം, കാരണം ട്രാൻപോർട്ട്
ബസിൽ അങ്ങനെയാണു് എഴുതി വച്ചിരിക്കുന്നതു്) ആയിരുന്നു. <o:p></o:p></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;"><br /></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">രായപ്പേട്ടൻ എന്ന മുതിർന്ന
പയ്യൻ പത്രം വായിക്കുകയായിരുന്നു. ഷവർമ്മ കഴിച്ചു് ഒരാൾ മരിച്ച വാർത്ത കണ്ടു് അദ്ദേഹത്തിനു
ദുഃഖം തോന്നി. പക്ഷെ, ഷവർമ്മ എന്താണെന്നു മനസ്സിലാവുന്നില്ല. ഷവർ എന്താണെന്നറിയാം.
വർമ്മയെന്ന സാധനത്തെയും അറിയാം. <o:p></o:p></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;"><br /></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">"ങ്ഹേ, അതെന്തു സാധനം?"<o:p></o:p></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;"><br /></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">"മ്മടെ രാജരാജ വർമ്മയില്ലേടോ?"<o:p></o:p></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;"><br /></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">"ഓ"<o:p></o:p></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;"><br /></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">"അയാളൊരു സാധനം തന്നെയല്ലേ?"<o:p></o:p></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;"><br /></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">"ഓ, തന്നെ"<o:p></o:p></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;"><br /></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">"ങാ, അദന്നെ"<o:p></o:p></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;"><br /></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">ഷവർമ്മയെന്തായിരിക്കും
എന്ന് ആലോചിക്കുന്നതിനിടയിൽ ഉണ്ണിക്കുട്ടൻ കടന്നുവന്നു. രായപ്പേട്ടൻ അവനോടു ചോദിച്ചു
ഷവർമ്മ എന്താണെന്നു്. കുട്ടികൾക്കറിയാൻ പാടില്ലാത്തതൊന്നും ഇപ്പോൾ ഇല്ലല്ലോ. ഷവർമ്മ
എന്താണെന്നറിയാത്ത തന്റെ ഗ്രാന്റ്പയോടു സഹതാപം തോന്നിയ ഉണ്ണിക്കുട്ടൻ അതിനെക്കുറിച്ചു
വിവരിച്ചു പറയാനുള്ള സന്മനസ്സു കാണിച്ചു. അതു് എല്ലാ ഹോട്ടലിലും കിട്ടുകയില്ലെന്നതും
കൂടാതെ അതു ലഭിക്കുന്ന, ടൗണിലെ രണ്ടു ഹോട്ടലുകളുടെ പേരും അവൻ പറഞ്ഞുകൊടുത്തു.<o:p></o:p></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;"><br /></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">ആധുനിക ഭക്ഷണസാധനങ്ങളോടു
വലിയ പ്രതിപത്തിയില്ലാത്ത ഗ്രാന്റ്പായ്ക്ക് ഷവർമ്മയെക്കുറിച്ചു് അറിയാൻ എന്താണിത്ര
താത്പര്യം എന്നു് അത്ഭുതപ്പെടുകയായിരുന്നു ഉണ്ണിക്കുട്ടൻ. ഷവർമ്മ കഴിച്ചു് ഒരാൾ മരണമടഞ്ഞ
വിവരമൊന്നും അവൻ അറിഞ്ഞിട്ടുണ്ടായിരുന്നില്ല. കാരണം, ഇന്നത്തെ കൗമാരക്കാരുടെയും യുവജനങ്ങളുടെയും
പ്രതിനിധിയാണല്ലോ അവൻ. ‘മനസ്സിലായില്ല, അല്ലേ?’ </span><span style="font-family: "Times New Roman","serif";">………</span><span style="font-family: AnjaliOldLipi;"> ‘എടോ,
അവനും പത്രം വായിക്കുന്ന സ്വഭാവമില്ലെന്നു്.’<o:p></o:p></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;"><br /></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">തുടർന്നുള്ള ദിവസങ്ങളിൽ
രായപ്പേട്ടനു് പത്രത്തിൽ വായിക്കാൻ കഴിഞ്ഞതു് ഷവർമ്മയുണ്ടാക്കിയ ഭൂകമ്പത്തിന്റെ തുടർചലനങ്ങളെക്കുറിച്ചായിരുന്നു.ഷവർമ്മ
ചെയ്ത ചതി എല്ലാ ഹോട്ടലുകാരും അനുഭവിക്കേണ്ടി വന്നു. നാടുനീളെ ഹോട്ടലുകളിൽ ഫുഡ് ഇൻസ്പെക്ടർമാർ
റെയ്ഡ് നടത്തി പൂട്ടിക്കാവുന്നവയെല്ലാം പൂട്ടിച്ചു. ഈ ഇൻസ്പെക്ടർമാരെക്കുറിച്ച് ജനത്തിനു്
കേട്ടുകേൾവിപോലും ഉണ്ടായിരുന്നില്ല. ഇവർ ഇതുവരെ എവിടെയായിരുന്നു എന്ന് രായപ്പേട്ടൻ
അത്ഭുതപ്പെട്ടു. ആവേശം മൂത്ത ചില ഉദ്യോഗസ്ഥർ ചില വമ്പന്മാർ നടത്തുന്ന ഫൈവ് സ്റ്റാർ
ഹോട്ടലുകളുടെമേലും കൈവയ്ക്കാൻ ധൈര്യം കാട്ടി (ഇതല്ലേ പറ്റിയ അവസരം). പക്ഷെ, അവിടെ പണി
പാളി! കൈ പൊള്ളി! കാരണം, ആ ഹോട്ടൽ മുതലാളിമാർക്കൊക്കെ തിര്വോന്തരത്തു നല്ല പിടിപാടായിരുന്നു.<o:p></o:p></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;"><br /></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">‘ദാ ഇപ്പോ നല്ല കഥ! അപ്പോ
ഈ നക്ഷത്ര ഹോട്ടലുകാരെ തൊടാൻ പാടില്ലെന്നാണോ? അവർക്കൊക്കെ എന്തും ആവാമെന്നോ? നിയമം
അവർക്കും ബാധകമല്ലേ? അവിടെയും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ നടത്തണ്ടേ, റെയ്ഡ്?’<o:p></o:p></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;"><br /></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">‘ നടത്തിക്കോ ചങ്ങാതീ.
പക്ഷെ, നക്ഷത്രക്കാരോടൊക്കെയാവുമ്പോൾ അല്പസ്വൽപ്പം ബഹുമാനമൊക്കെയാവാം, ഒട്ടും മുഷിയില്യ.
റെയ്ഡിനു വരുന്നതിനുമുമ്പായി ഒരു സൂചന, ഒരു മുന്നറിയിപ്പ്, കൊടുക്കേണ്ടേ? അത്രതന്നെ.’<o:p></o:p></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;"><br /></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">‘എന്തിനെന്നോ, അതാണു്
ഞങ്ങൾ സ്റ്റാറുകാരുടെ ആതിഥ്യ മര്യാദയുടെ ഒരു കാര്യം. മുൻകൂട്ടി അറിയിച്ചാലല്ലേ റെയ്ഡിനുവരുന്നവർക്ക്
നല്ല ഒരു സ്വീകരണം കൊടുക്കാനും ഞങ്ങളുടെ ആതിഥ്യമര്യാദ പ്രകടിപ്പിക്കാനും സാധിക്കൂ.
കൂടാതെ പരിശോധിക്കാൻ വരുന്നവരുടെ ജോലിഭാരം കുറയ്ക്കാനായി ഞങ്ങൾക്ക് ചിലതെല്ലാം ചെയ്യാനും
കഴിയുമെന്നുകൂടി കൂട്ടിക്കോ. ഫ്രീസറിലുള്ള പഴയ ഇറച്ചിയും കൂടാതെ പാകം ചെയ്തു വച്ചിരിക്കുന്ന
പഴയ ഭക്ഷണസാധനങ്ങളുമെല്ലാം നിങ്ങൾ വരുമ്പോഴേയ്ക്കും അപ്രത്യക്ഷമായിരിക്കും. എല്ലാം
നിങ്ങളുടെ ജോലി കുറയ്ക്കുവാൻ വേണ്ടിത്തന്നെ. ഹല്ല, ഇതൊക്കെ പറഞ്ഞുതരേണ്ട കാര്യമുണ്ടോ?
നിങ്ങൾ ഈ രാജ്യത്തുതന്നെയല്ലേ ഇത്രയുംകാലം ജീവിച്ചതു്?’ മ്മടെ രായപ്പേട്ടൻ ഉള്ളാലെ
ചിരിച്ചു.<o:p></o:p></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;"><br /></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">അപ്പോൾ തനിക്കു് പണ്ടുണ്ടായ
ഒരു അനുഭവം അദ്ദേഹത്തിനു് ഓർമ്മ വന്നു. താൻ ജോലിയിൽ ഇരിക്കുമ്പോഴുണ്ടായ സംഭവമാണു്.
ജോലിസ്ഥലത്തെ കാന്റീനിൽ ഉച്ചഭക്ഷണം കഴിക്കാൻ ചെന്നതാണു്. വെറുതെ ഒന്നു് കിച്ചണിൽ കയറി
നോക്കി. ഉച്ചയ്ക്കത്തെ ഭക്ഷണത്തിന്റെകൂടെ വിളമ്പാനുള്ള ചള്ളാസ് (തൈരിൽ സവാളയും തക്കാളിയും
അരിഞ്ഞിട്ടു് ഉണ്ടാക്കുന്നതു്) തയ്യാറാക്കുകയാണു് മണികണ്ഠൻ എന്ന ജോലിക്കാരൻ. വലിയ ആഴവും
വിസ്താരവുമുള്ള ഒരു സ്റ്റീൽ ചരുവത്തിൽ തൈരു് നിറച്ച് അതിൽ സവാളയും തക്കാളിയും അരിഞ്ഞിട്ടിട്ടുണ്ടു്.
അതു് ഇളക്കി യോജിപ്പിക്കുന്ന പണിയാണു് മണികണ്ഠൻ ചെയ്യുന്നതു്. രണ്ടു കൈകളും തോൾവരെ
തൈരിലാഴ്ത്തി വിദ്വാനങ്ങനെ ഇളക്കുകയാണു്. അതു കണ്ടപ്പോൾ രായപ്പേട്ടനു ശരിക്കും ഛർദ്ദിക്കാൻ
വന്നു. പിന്നീടൊരിക്കലും അദ്ദേഹം കാന്റീനിൽനിന്നു ചള്ളാസ് കഴിച്ചിട്ടിട്ടില്ല. ഹോട്ടലിലെയും
കാന്റീനിലേയുമൊക്കെ വൃത്തി എന്നു പറയുന്നതു് ഒരു വകയാണു്.<o:p></o:p></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;"><br /></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">ഈ അടുത്ത കാലത്തു് ഹോട്ടൽ
ഭക്ഷണത്തെക്കുറിച്ചു് ഇത്രയധികം മോശം വാർത്തകൾ പുറത്തുവരാൻ എന്താനു കാരണമെന്നു് രായപ്പേട്ടനു
മനസ്സിലായില്ല. ഹോട്ടലുകാരുടെ പരിപാടി എന്നും ഇങ്ങനെയൊക്കെത്തെന്നെയായിരുന്നില്ലേ?
ഇതൊക്കെപ്പോയി കഴിക്കുന്നവന്മാരെ പറഞ്ഞാൽ മതിയല്ലോ. ന്യൂ ജനറേഷൻ ഭക്ഷണമല്ലേ? രാവിലേയും
ഉച്ചയ്ക്കും വൈകിട്ടും വറുത്ത ചിക്കൻ തന്നെ. ഇവനൊക്കെ അജീർണം പിടിക്കാതിരിക്കുമോ? ഈവകയെല്ലാം
വാരിവലിച്ചു തിന്നുന്ന കൊച്ചുപിള്ളാർ കുട്ടിയാനയെപ്പോലെ വണ്ണം വച്ചു ചീർക്കുന്നു. സ്വന്തം
ഭീമാകാരവും വലിച്ച് ബദ്ധപ്പെട്ട് കുലുങ്ങിക്കുലുങ്ങിപ്പോകുന്ന ഈ പിള്ളാരെ കാണുമ്പോൾ
രായപ്പേട്ടനു ചിരിവരും, ഒപ്പം സഹതാപവും. സ്വയം കൃതാനർത്ഥം!<o:p></o:p></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;"><br /></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">ഏതായാലും പത്രക്കാർക്ക്
ആഘോഷിക്കുവാനുള്ള വക ഹോട്ടലുകാർ ഈയിടെയായി നിരന്തരം സംഭാവന ചെയ്യുന്നുണ്ടു്. തിരുവനന്തപുരത്തുനിന്നു
വാങ്ങിയ ഇന്റർനാഷണൽ ബ്രാന്റ് ചിക്കൻ ഫ്രൈയിൽ പുഴു, മീൻ കറിയിലും ബിരിയാണിയിലും പാറ്റ,
ചോറിൽ പല്ലി. പിന്നെ റെയ്ഡ് വാർത്തകളും - പഴകിയ ബിരിയാണി പിടിച്ചു, ഹോട്ടലിലെ ഫ്രീസറിൽ
സൂക്ഷിച്ചിരുന്ന, മാസങ്ങളോളം പഴക്കമുള്ള കേടായ ഇറച്ചി പിടിച്ചു. അങ്ങനെ എന്തെല്ലാം!
നമ്മുടെ പാവം സുഹൃത്തു് എഴുനൂറ്റി മുപ്പത്തിയേഴു രൂപ കൊടുത്താണു് തിരുവനന്തപുരത്തുനിന്നു്
പുഴുവടങ്ങിയ ബ്രാൻഡഡ് ചിക്കൻ ഫ്രൈ വാങ്ങിയതു്. 'കാശു കൊടുത്തു കടിക്കുന്ന പട്ടിയെ വാങ്ങിയപോലെ'
എന്നൊരു പ്രയോഗമുള്ളതു് ഇനി 'കാശുകൊടുത്തു് ചിക്കൻ ഫ്രൈ വാങ്ങിയപോലെ' എന്നും ആക്കാം,
അല്ലേ ചങ്ങാതീ?<o:p></o:p></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;"><br /></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">ഹോട്ടൽ ഭക്ഷണം മലയാളി
ഒരു ശീലമാക്കിക്കഴിഞ്ഞു. പണ്ടൊക്കെ മിക്കവാറും ഒഴിവാക്കാൻ പറ്റാത്ത സാഹചര്യങ്ങളിലേ
മിക്കവരും ഹോട്ടൽ ഭക്ഷണത്തെ ആശ്രയിക്കുമായിരുന്നുള്ളു. ഇപ്പോഴത്തെ 'ന്യൂ ജനറേഷൻ' സ്വന്തം
വീട്ടിലെ ഭക്ഷണത്തെക്കാൾ ഹോട്ടൽ ഭക്ഷണത്തെയാണു് ഇഷ്ടപ്പെടുന്നതു്-അവർ ഹോട്ടലിൽനിന്നു
കഴിക്കുന്നതു കൂടുതലും വറുത്ത ചിക്കൻ വിഭവങ്ങളും. <o:p></o:p></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;"><br /></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">സ്വാദുകൂട്ടനുപയോഗിക്കുന്ന
അജിനൊമോട്ടൊ തുടങ്ങിയ പദാർത്ഥങ്ങളും മാരകമായ രാസപദാർത്ഥങ്ങളടങ്ങിയ നിറങ്ങളും ചേർത്ത
ഹോട്ടൽ ഭക്ഷണം മലയാളിയുടെ ആരോഗ്യത്തെ കാർന്നുതിന്നുന്നു. മുതിർന്ന പയ്യന്മാരാവുന്നതിനും
എത്രയോ മുൻപുതന്നെ നമ്മുടെ ചെറിയ പയ്യന്മാർ ഇതുമൂലം ഗുരുതര രോഗങ്ങൾ ബാധിച്ചു കഷ്ടപ്പെടുന്നു.
ഒരു മാറ്റത്തിനുവേണ്ടി ഇടയ്ക്കെല്ലാം ഹോട്ടൽ ഭക്ഷണമാകാം എന്നല്ലാതെ അതു സ്ഥിരമാക്കുന്നതു
നന്നോ എന്ന ഒരു സംശയം രായപ്പേട്ടന്റെ പഴമനസ്സിൽ ഉയർന്നുവന്നു.<o:p></o:p></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;"><br /></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">മാംസഭക്ഷണം ഇടയ്ക്കൊക്കെ.
എന്നാൽ മീൻ ഇഷ്ടംപോലെ കഴിച്ചോളൂ എന്നാണു് ഇപ്പോൾ ഡോക്ടർമാരും ഭക്ഷ്യവിദഗ്ദ്ധന്മാരും
ഉപദേശിക്കുന്നതു്. പക്ഷെ ഇപ്പോൾ മീനും വിശ്വസിച്ചു വങ്ങാൻ പറ്റാത്ത സ്ഥിതിയായിരിക്കുന്നു
എന്നു് രായപ്പേട്ടൻ ഖേദപൂർവം ഓർത്തു. പച്ചമീൻ കേടാകാതിരിക്കാൻ നേരത്തെ ഐസ് കട്ടകളാണുപയോഗിച്ചിരുന്നതു്.
ഇപ്പോഴിതാ അതിനുപകരം ചിലർ ഹാനികരമായ രാസപദർത്ഥങ്ങളും ഉപയോഗിക്കുന്നതായി കേൾക്കുന്നു.
ചിലർ വാങ്ങിയ പച്ചമീനിനുള്ളിൽ പുഴുക്കളെ കണ്ട സംഭവവും ഈയിടെ പത്രത്തിൽ വായിച്ചു. ചൂണ്ടയിട്ടു
മീൻ പിടിക്കുമ്പോൾ ചൂണ്ടക്കൊളുത്തിൽ വിരയെ കൊളുത്തിയിടാറുണ്ടല്ലോ. അതിനുപകരം പുഴുവിനെ
കൊരുത്തായിരിക്കും അവർ ആ മീൻ പിടിച്ചതു്, അല്ലേ ചങ്ങാതീ?-രായപ്പേട്ടൻ ചോദിച്ചു. അതിനൊക്കെ
പത്രക്കാർ ഇങ്ങനെ ബഹളമുണ്ടാക്കിയിട്ടു കാര്യമുണ്ടോ? <o:p></o:p></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;"><br /></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">എന്തു ചെയ്യാം, ഇപ്പോൾ
വിശ്വസിച്ചു കഴിക്കാൻ പറ്റിയ ഏക സാധനം പറമ്പിലെ, തനിയെ മുളച്ചുവന്ന ഓമയിൽ ആർക്കും വേണ്ടാതെ
ധാരാളമായി കായ്ച്ചു കിടക്കുന്ന ഓമയ്ക്കാ മാത്രം! ഇനി എന്നും ചോറിന്റെകൂടെ ഓമയ്ക്കാ
തോരനാക്കിയാലോ?!<o:p></o:p></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;"><br /></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">ഇങ്ങനെയുള്ള ദുഃഖചിന്തകളിൽ
മുഴുകിയിരുന്ന രായപ്പേട്ടൻ,വീടിന്റെ സിറ്റൗട്ടിൽ പത്രക്കാരനെറിഞ്ഞ അന്നത്തെ പത്രം വന്നുവീണ
ശബ്ദം കേട്ടു ഞെട്ടിയെഴുന്നേറ്റു. ശരി, പത്രം വായിച്ചുകളയാം. പുറംതാളിൽ നിന്ന് ഉൾപ്പേജുകളിലേയ്ക്കു
കടന്നപ്പോഴാണു വീണ്ടും ഞെട്ടിക്കുന്ന വാർത്ത-ഷവർമ്മ കഴിച്ച് വയറ്റിളക്കം പിടിച്ച യുവാവിനെ
ആശുപത്രിയിൽ പ്രവേശിപ്പിച്ചു! നാട്ടുകാർ ഹോട്ടൽ അടിച്ചു തകർത്തു. ങാഹാ, ഈ ഷവർമ്മ ഇത്ര
ഭീകരനോ, എന്നാൽ അവനെ ഒന്നു പരീക്ഷിച്ചിട്ടുതന്നെ കാര്യം-രായപ്പേട്ടൻ ധൈര്യപൂർവ്വം ഒരു
തീരുമാനമെടുത്തു.<o:p></o:p></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;"><br /></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">വൈകുന്നേരം നടക്കാനിറങ്ങിയ
രായപ്പേട്ടൻ പൊരിച്ചതും കരിച്ചതുമായ കോഴിത്തരങ്ങൾക്കും ഷവർമ്മയ്ക്കുമെല്ലാം പ്രസിദ്ധമായ
റെസ്റ്ററെന്റിൽ ചെന്നുകയറി, ആദ്യമായിട്ടാണു കേട്ടോ. ആളൊഴിഞ്ഞ ഒരു മേശക്കുമുൻപിൽ ഇരുന്ന
അദ്ദേഹം ചുറ്റുപാടും വീക്ഷിച്ചു. ആളു കുറവാണു്, പത്രവാർത്തകളായിരിക്കും കാരണം. ഇന്നത്തെ
പത്രത്തിലുമുണ്ട് ഷവർമ്മ കഴിച്ചു് ആർക്കോ വയറ്റിളക്കം പിടിച്ച കാര്യം.<o:p></o:p></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;"><br /></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">വെയിറ്റർ വന്നു മെനുകാർഡ്
നീട്ടി. അതു സ്വീകരിക്കാൻ കൂട്ടാക്കാതെ സംശയലേശമെന്യെ രായപ്പേട്ടൻ ഓർഡർ കൊടുത്തു,<o:p></o:p></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;"><br /></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">"ഷവർമ്മ." അദ്ദേഹം
രണ്ടും കല്പിച്ചു വന്നതാണല്ലോ!<o:p></o:p></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;"><br /></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">'ഷവർമ്മ' എന്ന വാക്കു
കേട്ടതും, അവിടെ കഴിച്ചുകൊണ്ടിരുന്ന മറ്റുള്ളവർ അരുതാത്തതെന്തോ കേട്ടമട്ടിൽ ഞെട്ടിത്തിരിഞ്ഞു്
രായപ്പേട്ടന്റെ നേർക്കു് നോക്കി.<o:p></o:p></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">ആദ്യമുണ്ടായ അമ്പരപ്പു
മാറിയപ്പോൾ വെയിറ്റർ പറഞ്ഞു,<o:p></o:p></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;"><br /></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">"ഷവർമ്മയില്ല."<o:p></o:p></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;"><br /></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">"എന്താ, ഷവർമ്മ നിരോധിച്ചോ?"<o:p></o:p></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;"><br /></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">"നിരോധിച്ചതല്ല.
കുറച്ചു ദിവസത്തേയ്ക്ക് ഞങ്ങൾ ഷവർമ്മ ഉണ്ടാക്കുന്നില്ല. ഇന്നത്തെ പത്രം വായിച്ചില്ലേ?
ഈ പത്രവാർത്തയൊക്കെ കണ്ടാൽ കുറച്ചു ദിവസത്തേയ്ക്കു് ആരും ഷവർമ്മ വാങ്ങിക്കത്തില്ല.
പിന്നെന്തിനാ ഞങ്ങൾ ഉണ്ടാക്കി വയ്ക്കുന്നതു്?" ആരോടെന്നില്ലാത്ത രോഷം വെയിറ്ററുടെ
വാക്കുകളിൽ ഉണ്ടായിരുന്നു.<o:p></o:p></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;"><br /></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">ഒന്നും മിണ്ടാതെ, നിരാശനായി
എഴുന്നേൽക്കാൻ തുടങ്ങിയ രായപ്പേട്ടനെ തടയാനെന്നോണം മെനു കാർഡ് വീണ്ടും നീട്ടിക്കൊണ്ട്
വെയിറ്റർ അഭ്യർത്ഥിച്ചു,<o:p></o:p></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;"><br /></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">"വേറെ എന്തെങ്കിലും
കഴിക്കാമല്ലോ"<o:p></o:p></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;"><br /></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">അതു കാര്യമാക്കാതെ പോകാനായി
എഴുന്നേറ്റ രായപ്പേട്ടൻ പറഞ്ഞു,<o:p></o:p></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;"><br /></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">"വേറെന്തു കഴിയ്ക്കാൻ.
ഷവർമ്മയ്ക്കു പകരമാവുമോ വേറെന്തെങ്കിലും. നാലു ദിവസമായി വയറ്റിൽ നിന്നു പോയിട്ടു്.
മരുന്നു കഴിച്ചുനോക്കിയിട്ടും പ്രയോജനമില്ല. രാവിലെ പത്രത്തിൽ വായിച്ചു, ഷവർമ്മ കഴിച്ചു്
ആർക്കോ വയറ്റിളക്കം പിടിച്ചെന്നു്. അതുകൊണ്ടാ ചങ്ങാതീ, വളരെ പ്രതീക്ഷയോടെ ഞാൻ ഷവർമ്മ
ഒന്നു പരീക്ഷിച്ചുകളയാം എന്നുവച്ചു് ഇവിടെ വന്നതു്. അല്ല, എത്ര ദിവസമെന്നുവച്ചാ ഞാനീ
കൂലിയില്ലാ ഭാരവും ചുമന്നുകൊണ്ടു് നടക്കുന്നതു്...... ഇനിയിപ്പം എന്തുചെയ്യാനാ?" </span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">നിരാശനായി രായപ്പേട്ടൻ ഇറങ്ങി നടന്നു.<o:p></o:p></span></div>
</div>
pradeephttp://www.blogger.com/profile/07319339380195881230noreply@blogger.com5tag:blogger.com,1999:blog-8644146774584202580.post-33371616078414015342012-09-01T03:38:00.001-07:002012-09-01T03:38:52.310-07:00ദാ വന്നു, ദേ പോയി ഓണം!<div dir="ltr" style="text-align: left;" trbidi="on">
<br />
<div class="MsoNormal" style="text-indent: .5in;">
<span style="font-family: AnjaliOldLipi;">ഇത്തവണത്തെ
ഓണം ഒരു വൻ ചതിയായിപ്പോയി! ആരാ ചതിച്ചതു് എന്നല്ലേ? മഴ തന്നെ, അല്ലാതാരു്. ഓണക്കച്ചവടം
പൊടിപൊടിക്കാമെന്ന പ്രതീക്ഷയിൽ സാധനങ്ങൾ സ്റ്റോക്ക് ചെയ്ത കച്ചവടക്കാർ, പ്രത്യേകിച്ചും
പാവപ്പെട്ട വഴിയോരക്കച്ചവടക്കാർ, തങ്ങളുടെ കച്ചവടം മഴയിൽ ഒലിച്ചുപോകുന്നതു കണ്ടു നിരാശരായി
നെടുവീർപ്പിട്ടു. ഓണത്തിനു് പല പദ്ധതികളും ആസൂത്രണം ചെയ്തു വച്ചവരുടെയെല്ലാം ആവേശം
പൊട്ടാത്ത നനഞ്ഞ പടക്കമായി.<o:p></o:p></span></div>
<div class="MsoNormal" style="text-indent: .5in;">
<span style="font-family: AnjaliOldLipi;"><br /></span></div>
<div class="MsoNormal" style="text-indent: .5in;">
<span style="font-family: AnjaliOldLipi;">കാലംതെറ്റി
വന്ന കാലവർഷം ഇങ്ങനെ ഓണത്തെ നനച്ചു രസംകൊല്ലിയായിത്തീരുന്നതു ഞാൻ ആദ്യമായി കാണുകയാണു്.
ഇതിനു മുൻപ് ചിലപ്പോഴൊക്കെ ഓണത്തിനു മഴയുണ്ടായിട്ടുണ്ടു്. പക്ഷെ അതൊക്കെ ചെറുതായിട്ടൊന്നു
പെയ്ത് വലിയശല്യമൊന്നുമുണ്ടാകാതെ ഒഴിഞ്ഞു പോവുകയാണു് ചെയ്തിട്ടുള്ളതു്, ഞാൻ ഇവിടെയൊക്കെ
ഉണ്ടേ എന്നു് അറിയിക്കുവാനെന്നോണം. പക്ഷെ, ഇത്തവണത്തെ മഴ കടുകട്ടിയായിപ്പോയി, അല്ലേ?<o:p></o:p></span></div>
<div class="MsoNormal" style="text-indent: .5in;">
<span style="font-family: AnjaliOldLipi;"><br /></span></div>
<div class="MsoNormal" style="text-indent: .5in;">
<span style="font-family: AnjaliOldLipi;">കാലവർഷത്തിനു
കാലം തെറ്റിയതാണു കാര്യം. ഇടവം പകുതിമുതൽ കർക്കിടകം മുക്കാൽ ഭാഗത്തോളം പെയ്യേണ്ട മഴ,
ഇത്തവണ പതിവു തെറ്റിച്ചേക്കാം എന്നു തീരുമാനിച്ചു് അന്നൊന്നും പെയ്യാതെ ഓണത്തിനോടടുപ്പിച്ചു
കനക്കാൻ തുടങ്ങുകയും, തിരുവോണത്തിന്റെയന്നു് മലയാളിയുടെ ഓണാവേശത്തിനെ നനച്ചുകൊണ്ടു്
തകർത്തു പെയ്യുകയും ചെയ്തു.<o:p></o:p></span></div>
<div class="MsoNormal" style="text-indent: .5in;">
<span style="font-family: AnjaliOldLipi;"><br /></span></div>
<div class="MsoNormal" style="text-indent: .5in;">
<span style="font-family: AnjaliOldLipi;">ആ,
പോട്ടെ സാരമില്ല. മഴ എപ്പോഴെങ്കിലും പെയ്യേണ്ടതല്ലേ? പെയ്യേണ്ട സമയത്തോ പെയ്തില്ല.
ഓണം കുളമായെങ്കിൽ പോട്ടെ എന്നു സമാധനിക്കാം, കാരണം മഴ പെയ്തല്ലോ. ജലസംഭരണികൾ കുറച്ചെങ്കിലും
നിറഞ്ഞല്ലോ. നമ്മെ തുറിച്ചുനോക്കാൻ തുടങ്ങിയ വരൾച്ചയും വൈദ്യുതിക്ഷാമവും ഒഴിഞ്ഞു പോയല്ലോ.
ഇതെല്ലാം നല്ലകാര്യങ്ങൾ തന്നെയല്ലേ? അടുത്ത ഓണം നമുക്കു് പൂർവ്വാധികം ഭംഗിയായി ആഘോഷിക്കാം
എന്നു പ്രതീക്ഷിക്കാം, അല്ലേ ചങ്ങാതീ?<o:p></o:p></span></div>
<div class="MsoNormal" style="text-indent: .5in;">
<span style="font-family: AnjaliOldLipi;"><br /></span></div>
<div class="MsoNormal" style="text-indent: .5in;">
<span style="font-family: AnjaliOldLipi;">തിരുവോണത്തിന്റെയന്നു്
രാവിലെ ശ്രീവല്ലഭനെ കണ്ടു തൊഴാൻ പോകുന്ന പതിവു് കുറച്ചു വർഷങ്ങളായി ഉണ്ടു്. തിരുവോണത്തലേന്നു
രാത്രി മകനോടു ചോദിച്ചു, <o:p></o:p></span></div>
<div class="MsoNormal" style="text-indent: .5in;">
<span style="font-family: AnjaliOldLipi;"><br /></span></div>
<div class="MsoNormal" style="text-indent: .5in;">
<span style="font-family: AnjaliOldLipi;">"നാളെ
രാവിലെ ഞാൻ വല്യമ്പലത്തിൽ പോകുന്നുണ്ടു്. നീ വരുന്നോ?"<o:p></o:p></span></div>
<div class="MsoNormal" style="text-indent: .5in;">
<span style="font-family: AnjaliOldLipi;"><br /></span></div>
<div class="MsoNormal" style="text-indent: .5in;">
<span style="font-family: AnjaliOldLipi;">വരുന്നുണ്ടെന്നു്
അവൻ പറഞ്ഞു. ഭാര്യയോടു ചോദിച്ചു - ഉഷയും വരുന്നുണ്ടെന്നു പറഞ്ഞു. വെളുപ്പിനെ എഴുന്നേറ്റ്
രാവിലത്തെ കാപ്പിക്കുള്ള ഇഡ്ഡലിയും സാമ്പാറുമൊക്കെ റെഡിയാക്കിയിട്ടുവേണം അവൾക്ക് വരാൻ.
വെളുപ്പിനെ വിളിച്ചെഴുന്നേൽപ്പിക്കുന്ന കാര്യം ഞാൻ ഏറ്റു. വെളുപ്പിനെ നാലരമണിക്കു്
ഉണർന്നെഴുന്നേൽക്കുന്നതാണെന്റെ പതിവു്. ഞാൻ എഴുന്നേൽക്കുമ്പോൾ അവളെക്കൂടി വിളിച്ചുണർത്തിയാൽ
മതിയല്ലോ. അങ്ങനെ കണക്കുകൂട്ടിയാണു് രാത്രി ഉറങ്ങാൻ കിടന്നതു്.<o:p></o:p></span></div>
<div class="MsoNormal" style="text-indent: .5in;">
<br /></div>
<div class="MsoNormal" style="text-indent: .5in;">
<span style="font-family: AnjaliOldLipi;">പക്ഷെ,
സംഭവിച്ചതു മറ്റൊന്നു്. ശ്രീവല്ലഭന്റെ ലീലാവിലാസം എന്നല്ലാതെ എന്തു പറയാൻ! കുസൃതിയൊപ്പിക്കുന്നതിൽ
ഭഗവാൻ എന്നും മുൻപന്തിയിലാണല്ലോ! വെളുപ്പിനെ ഞാൻ ഉണർന്ന് കട്ടിലിൽ കിടന്നുകൊണ്ടുതന്നെ
ടോർച്ചടിച്ച് ക്ലോക്കിൽ നോക്കിയപ്പോൾ വെറും മൂന്നര മണി. നാലരയാവാൻ ഇനിയും സമയമുണ്ടല്ലോ
എന്നു കരുതി വീണ്ടും ഉറക്കത്തിലേയ്ക്കു വീണുപോയി.<o:p></o:p></span></div>
<div class="MsoNormal" style="text-indent: .5in;">
<span style="font-family: AnjaliOldLipi;"><br /></span></div>
<div class="MsoNormal" style="text-indent: .5in;">
<span style="font-family: AnjaliOldLipi;">പിന്നെ
ഉണർന്നപ്പോൾ ക്ലോക്കിൽ മൂന്നേമുക്കാൽ. പക്ഷെ മുറിക്കകത്തു നല്ല വെളിച്ചം, ജനലിൽക്കൂടി
കയറിവരുന്നതാണു്. അപ്പോഴേയ്ക്കും ഉഷയും ഉണർന്നു.<o:p></o:p></span></div>
<div class="MsoNormal" style="text-indent: .5in;">
<span style="font-family: AnjaliOldLipi;"><br /></span></div>
<div class="MsoNormal" style="text-indent: .5in;">
<span style="font-family: AnjaliOldLipi;">"മൂന്നേമുക്കാൽ
മണിയേ ആയിട്ടുള്ളു. പിന്നെന്താ നല്ല വെളിച്ചം?", ഞാൻ അവളോടു ചോദിച്ചു.<o:p></o:p></span></div>
<div class="MsoNormal" style="text-indent: .5in;">
<span style="font-family: AnjaliOldLipi;">"വഴിയിലെ
ലൈറ്റിന്റെ വെളിച്ചമായിരിക്കും." <o:p></o:p></span></div>
<div class="MsoNormal" style="text-indent: .5in;">
<span style="font-family: AnjaliOldLipi;"><br /></span></div>
<div class="MsoNormal" style="text-indent: .5in;">
<span style="font-family: AnjaliOldLipi;">ശരിയാണു്,
വഴിയിലെ എല്ലാ ഇലക്ട്രിക് പോസ്റ്റിലും ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. അതു കാരണം രാത്രിയിൽ
മുറിക്കുള്ളിലെ ലൈറ്റണച്ചാലും മുറിക്കകത്തു കുറച്ചു പ്രകാശം ഉണ്ടാവാറുണ്ട്. ഞാൻ ഒന്നുകൂടി
കണ്ണുതുറന്നു നോക്കി. ഇതു പക്ഷെ, സധാരണയിലും കൂടുതലാണല്ലോ പ്രകാശം! നേരം വെളുത്തോ?,
എനിക്കു സംശയമായി. ക്ലോക്കിൽ നോക്കിയപ്പോൾ ഏതാണ്ടു പഴയ സമയം തന്നെ, ചെറിയൊരു വ്യത്യാസം
മാത്രം. അതിന്റെ സൂചി ഇരുന്നു വിറയ്ക്കുന്നതുപോലെ. എനിക്കു കാര്യം മനസ്സിലായി ക്ലോക്കു
ചതിച്ചിരിക്കുന്നു. അതിന്റെ ബാറ്ററിയുടെ ചാർജ്ജ് തീർന്നിരിക്കുന്നു. <o:p></o:p></span></div>
<div class="MsoNormal" style="text-indent: .5in;">
<span style="font-family: AnjaliOldLipi;"><br /></span></div>
<div class="MsoNormal" style="text-indent: .5in;">
<span style="font-family: AnjaliOldLipi;">ഞാൻ
എഴുന്നേറ്റുചെന്നു് മേശയ്ക്കകത്തുനിന്നു് വാച്ചെടുത്തുനോക്കി-സമയം ആറുമണി എട്ടു മിനിറ്റ്.
ജനലിൽക്കൂടി കടന്നുവന്നതു് വഴിവിളക്കിന്റെ പ്രകാശമല്ല, സൂര്യപ്രകാശം തന്നെ! എത്രയോ
നാളുകളായി വെളുപ്പിനു നാലരയ്ക്കുതന്നെ ഉണർന്നെഴുന്നേറ്റുകൊണ്ടിരുന്ന എനിക്കെന്തേ ഇന്നിങ്ങനെ
പറ്റി!<o:p></o:p></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;"><br /></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">അത്രയും താമസിച്ചുപൊയതുകൊണ്ടു്
ഉഷ വരേണ്ട എന്നു വച്ചു. ഞാനും മകനും കൂടി കുളിയും കഴിഞ്ഞു് അമ്പലത്തിൽ പോകാൻ റെഡിയായി.
ആകാശത്തേയ്ക്കു നോക്കിയപ്പോൾ അത്ര പന്തിയല്ലെന്നു തോന്നി, മഴ എപ്പോൾ വേണമെങ്കിലും പെയ്യാം.
ഞാൻ ഒരു കുട തപ്പിയെടുത്തു കാറിൽ വച്ചു. മോനോടു പറഞ്ഞു,<o:p></o:p></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;"><br /></span></div>
<div class="MsoNormal">
<span style="font-family: AnjaliOldLipi;">"എടാ, നീയും കൂടി
ഒരു കുടയെടുത്തോ. അല്ലെങ്കിൽ നമ്മൾ അമ്പലത്തിൽ ചെന്നിറങ്ങുമ്പോൾ നനയേണ്ടി വരും."<o:p></o:p></span></div>
<div class="MsoNormal" style="text-indent: .5in;">
<span style="font-family: AnjaliOldLipi;"><br /></span></div>
<div class="MsoNormal" style="text-indent: .5in;">
<span style="font-family: AnjaliOldLipi;">അമ്പലത്തിനടുത്തെത്തിയപ്പോഴേയ്ക്കും
മഴ നല്ല ശക്തിയിൽ പെയ്യാൻ തുടങ്ങി. കുട നിവർത്തിപ്പിടിച്ചുകൊണ്ടാണു് അമ്പലത്തിനുള്ളിൽ
നടന്നു തൊഴുതതു്. മഴയായിട്ടും ധാരാളം ആളുകൾ ഉണ്ടായിരുന്നു. ശ്രീവല്ലഭനെ തൊഴുതു മനസ്സു
നിറഞ്ഞു. പുറത്തിറങ്ങി കാറിൽ കയറുമ്പോഴും മഴ തകർത്തു പെയ്യുന്നുണ്ടായിരുന്നു. തിരുവോണദിവസം
ഇങ്ങനെയൊരു മഴ! എന്റെ ഓർമ്മയിൽ, ഇതുവരെ ഉണ്ടായിട്ടില്ല.<o:p></o:p></span></div>
<div class="MsoNormal" style="text-indent: .5in;">
<br /></div>
<div class="MsoNormal" style="text-indent: .5in;">
<span style="font-family: AnjaliOldLipi;">കാപ്പികുടിയെല്ലാം
കഴിഞ്ഞപ്പോൾ, പായസം ഉണ്ടാക്കാൻ ഞാനും അല്പം സഹായിച്ചേക്കാം എന്നു തോന്നി. സാധരണ അടുക്കളയുടെ
പരിസരത്തു പോകാത്തയാളാണു ഞാൻ. ഗോതമ്പു പായസമാണു് ഉണ്ടാക്കാൻ നിശ്ചയിച്ചിരിക്കുന്നതു്.
സേമിയാ പായസം, പാൽപ്പായസം എന്നിവയൊന്നും ശരിക്കും പായസമല്ല. അതൊക്കെ പിള്ളാരെ പറ്റിക്കാനുള്ള
പൊടിക്കൈകളാണു്, എളുപ്പ മാർഗ്ഗങ്ങളാണു്. അതുകൊണ്ടു ഞാൻ തന്നെയാണു് ഗോതമ്പു പായസം ഉണ്ടാക്കാമെന്നു്
അഭിപ്രായപ്പെട്ടതു്.<o:p></o:p></span></div>
<div class="MsoNormal" style="text-indent: .5in;">
<span style="font-family: AnjaliOldLipi;"><br /></span></div>
<div class="MsoNormal" style="text-indent: .5in;">
<span style="font-family: AnjaliOldLipi;">അരക്കിലോ
സൂജിഗോതമ്പുനുറുക്കിനു് നാലു തേങ്ങ (തേങ്ങാപ്പാലെടുക്കുവാൻ), ഒരു കിലോ ശർക്കര എന്നതാണു
കണക്കെന്നു് പാചകവിദഗ്ദ്ധനായ ചിറ്റപ്പനോടു ചോദിച്ചു മനസ്സിലാക്കിയിരുന്നു. ശർക്കരയുണ്ട
പൊട്ടിച്ച് പൊടിയാക്കിയതും തേങ്ങാ പിഴിഞ്ഞ് പാലെടുത്തതും ഞാനായിരുന്നു. ജീവിതത്തിൽ
ആദ്യമായിട്ടാണു് ഭാര്യയെ ഇങ്ങനെ അടുക്കളജോലിയിൽ സഹായിക്കുന്നതു്. എന്താണാവോ അങ്ങനെ
തോന്നാൻ എന്നു് എനിക്കുതന്നെ അറിയില്ല. ഏതായാലും പായസം നല്ല ഉഗ്രനായി.<o:p></o:p></span></div>
<div class="MsoNormal" style="text-indent: .5in;">
<span style="font-family: AnjaliOldLipi;"><br /></span></div>
<div class="MsoNormal" style="text-indent: .5in;">
<span style="font-family: AnjaliOldLipi;">അങ്ങനെ
ഉച്ചയായി. ഊണും പായസം കുടിക്കലുമെല്ലാം കഴിഞ്ഞപ്പോൾ തിരുവോണം പടിയിറങ്ങിപ്പോയി.<o:p></o:p></span></div>
<div class="MsoNormal" style="text-indent: .5in;">
<span style="font-family: AnjaliOldLipi;"><br /></span></div>
<div class="MsoNormal" style="text-indent: .5in;">
<span style="font-family: AnjaliOldLipi;">സുരേഷ്
ഗോപിയുടെ ഭാഷയിൽ പറഞ്ഞാൽ, "ദാ വന്നു, ദേ പോയി ഓണം!" ഇനി ഒരു വർഷം കാത്തിരിക്കണം!
അല്ലെങ്കിലും ഓണമിങ്ങനെയാണു്, വന്നതിനേക്കാൾ പതിന്മടങ്ങു വേഗത്തിൽ പൊയ്ക്കളയും. അതിനാൽ
ഉത്രാടം കഴിയുമ്പോഴേയ്ക്കും എനിക്കു മനഃപ്രയാസം തുടങ്ങും, നാളെ ഈ സമയമാകുമ്പോഴേയ്ക്കും
ഓണം തീർന്നുപോകുമല്ലോ എന്നോർത്ത്.<o:p></o:p></span></div>
<div class="MsoNormal" style="text-indent: .5in;">
<span style="font-family: AnjaliOldLipi;"><br /></span></div>
<div class="MsoNormal" style="text-indent: .5in;">
<span style="font-family: AnjaliOldLipi;">അതുകാരണം
എന്റെ പ്രാർത്ഥന തിരുവോണ ദിവസം ആവല്ലേ എന്നാണു്. ഉത്രാടത്തിന്റെ തലേദിവസം വരയേ പെട്ടെന്നു
വരാവൂ. അതിനുശേഷം സമയം മുന്നോട്ടു നീങ്ങാതെ ഒരു നിൽപ്പങ്ങനെ നിൽക്കണം! നാളെ കഴിഞ്ഞ്
ഓണമാണല്ലോ എന്നു പറയാനും പ്രതീക്ഷയോടെ കാത്തിരിക്കാനും കുറെ സമയം വേണം! അല്ലേ ചങ്ങാതീ?
അല്ലാതെ ഓണമിങ്ങനെ ഓടിപ്പോയാൽ എന്തു ചെയ്യും! സമയത്തെ പിടിച്ചുനിർത്താൻ എന്താണോ ഒരു
മാർഗ്ഗം? ഒരു മാർഗ്ഗവുമില്ല, കാത്തിരിക്കുക അടുത്ത വർഷത്തെ ഓണത്തിനായി.<o:p></o:p></span></div>
</div>
pradeephttp://www.blogger.com/profile/07319339380195881230noreply@blogger.com3tag:blogger.com,1999:blog-8644146774584202580.post-87910366130803184832012-02-16T05:45:00.000-08:002012-02-16T05:49:56.130-08:00എല്ലാവരും എഞ്ചിനിയർമാരാവേണ്ടതുണ്ടോ?ഒരു കേസ് പരിഗണിക്കുന്നതിനിടയിൽ ഈയിടെ ബഹുമാനപ്പെട്ട ഹൈക്കോടതി നടത്തിയ നിരീക്ഷണത്തെപ്പറ്റി പത്രത്തിൽ വായിക്കുകയുണ്ടായി. കേരളത്തിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ നിലവാരം വളരെ മോശമായിരിക്കുന്നു എന്നാണു് കോടതി അഭിപ്രായപ്പെട്ടതു്.<br /><br />ഇന്നത്തെക്കാലത്തു് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം തുടർന്നു പഠിക്കുന്ന ഭൂരിപക്ഷം കുട്ടികളോടും 'എവിടെയാണു പഠിക്കുന്നതു്?' എന്നു ചോദിച്ചാൽ അവർ ഏതെങ്കിലുമൊരു എഞ്ചിനിയറിങ്ങ് കോളജിന്റെ പേരു പറയും. പണ്ടു് കൂടുതൽ കുട്ടികളും ആർട്സ് ആൻഡ് സയൻസ് കോളജുകളിലും, വളരെ കുറഞ്ഞ ഒരു ശതമാനം കുട്ടികൾ മാത്രം എഞ്ചിനിയറിങ്ങ് കോളജുകൾ ഉൾപ്പടെയുള്ള പ്രഫഷണൽ കോളജുകളിലുമാണു പഠിച്ചിരുന്നതു്. <br /><br /> ഈയുള്ളവൻ തിരുവനന്തപുരം എഞ്ചിനിയറിങ്ങ് കോളജിൽ പഠിച്ച ഒരു ഇലക്ട്രിക്കൽ എഞ്ചിനിയറാണു്. ഞാൻ 1982-ലാണു് കോഴ്സ് പൂർത്തിയാക്കുന്നതു്. അന്നു് എഞ്ചിനിയറിങ്ങ് കോളജുകളുടെ എണ്ണം പരിമിതമായിരുന്നു. കോഴിക്കോടു് ആർ ഈ സി (ഇപ്പോൾ എൻ ഐ റ്റി) ഉൾപ്പടെ വെറും ആറു് എഞ്ചിനിയറിങ്ങ് കോളജുകൾ മാത്രമേ കേരളത്തിൽ ഉണ്ടായിരുന്നുള്ളു. എൻട്രൻസ് എക്സാമിനേഷൻ ഉണ്ടായിരുന്നില്ല. പ്രീഡിഗ്രി മാർക്കിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രവേശനം. സീറ്റുകൾ പരിമിതമായതുകാരണം നല്ല മാർക്കുള്ളവർക്കു മാത്രമേ പ്രവേശനം ലഭിക്കുമായിരുന്നുള്ളു. മാത്രമല്ല, അന്നു് ശരിക്കും എഞ്ചിനിയറിങ്ങ് പഠിക്കാൻ താത്പര്യമുള്ളവരേ അതിനു വരികയുള്ളായിരുന്നു.<br /><br />ഇന്നത്തെ സ്ഥിതിയോ?. എഞ്ചിനിയറിങ്ങ് കോളജിൽ പഠിക്കുക എന്നതു് അഭിമാനത്തിന്റെ പ്രശ്നമായാണു സമൂഹം കരുതുന്നതു്. ആർട്സ് കോളജിൽ പഠിക്കുകയാണു് എന്നു പറയുന്നതു് മോശമാണെന്നു് കുട്ടികളും അവരുടെ വീട്ടുകാരും ഇവിടത്തെ സമൂഹവും കരുതുന്നു. ഫലം? എഞ്ചിനിയറിങ്ങ് പഠിത്തത്തിനുള്ള അഭിരുചിയോ യോഗ്യതയോ ഇല്ലാത്ത കുട്ടികളാണു് ഇന്നു് എഞ്ചിനിയറിങ്ങ് കോളജുകളിൽ പ്രവേശനം നേടുന്നതിൽ ഭൂരിഭാഗവും.<br /><br />എഞ്ചിനിയറിങ്ങിനോടു് അഭിരുചിയുള്ളവരും നന്നായി പഠിക്കുന്നവരുമായ കുട്ടികളുടെ കാര്യത്തിലും, അവർ ഹയർ സെക്കൻഡറി പരീക്ഷയ്ക്കു് നല്ല മാർക്കു വാങ്ങിയതുകൊണ്ടു മാത്രം മതിയാവില്ല. എൻട്രൻസ് പരീക്ഷ എന്ന കടമ്പ കടന്നുകിട്ടണം. വെറുതെ കടന്നു കിട്ടിയാൽ മാത്രമല്ല ഉയർന്ന റാങ്കും കിട്ടണം. എങ്കിൽ മാത്രമേ നല്ല എഞ്ചിനിയറിങ്ങ് ബ്രാഞ്ചും നിലവാരമുള്ള കോളജും കിട്ടുകയുള്ളു. ഹയർ സെക്കൻഡറി(അഥവാ പ്ലസ് ടൂ) പരീക്ഷയ്ക്കും എൻട്രൻസ് പരീക്ഷയ്ക്കും ഒരേപോലെ നല്ല മാർക്കു വാങ്ങേണമെന്നുള്ളതു് കുട്ടികളിൽ അനാവശ്യമായ പിരിമുറുക്കം ഉണ്ടാക്കുന്നു.<br /><br />ഈ രണ്ടു പരീക്ഷകളും രണ്ടു രീതിയിലാണു് നടത്തുന്നതു്. പ്ലസ് ടൂ പരീക്ഷയ്ക്കു് നല്ല മാർക്കു വേണമെങ്കിൽ കുട്ടിയ്ക്കു് എല്ലാ വിഷയത്തിലും നല്ല അറിവുണ്ടാവണം. എന്നാൽ എൻട്രൻസ് പരീക്ഷയ്ക്കു് നല്ല മാർക്കു വേണമെങ്കിൽ വിഷയങ്ങളിലുള്ള അറിവുമാത്രം മതിയാവില്ല. അതിനു് ഒരു പ്രത്യേകതരം സ്കിൽ ആണു് ആവശ്യം. അറിവുമാത്രം വച്ചുകൊണ്ടു് എൻട്രൻസ് എഴുതിയാൽ നിരാശയാവും ഫലം. <br /><br />എൻട്രൻസ് എഴുതാനുള്ള സ്കിൽ എവിടെ കിട്ടും?. എല്ലാവർക്കും അറിയാം, അതിനു പാലാവരെ പോകേണ്ടി വരും. അവിടെയുള്ള കോച്ചിങ്ങ് സെന്ററിൽ പഠിച്ചു് എൻട്രൻസ് എഴുതുന്നവരാണു് ഉയർന്ന റാങ്കുകൾ കരസ്ഥമാക്കുന്ന ഭൂരിപക്ഷം പേരും. പാലാവരെ പോകാൻ അസൗകര്യമുള്ളവർക്കുവേണ്ടി അവർ മറ്റു സ്ഥലങ്ങളിലും കോച്ചിങ്ങ് നടത്തുന്നുണ്ടു്. എന്നാൽ ഉപ്പോളം വരുമോ ഉപ്പിലിട്ടതു് എന്നു ചിന്തിക്കുന്നവർ പാലായിൽത്തന്നെ അഡ്മിഷൻ കിട്ടാനായി ഇടികൂടുന്നു. <br /><br />എൻട്രൻസ് കോച്ചിങ്ങിനായി ഭാരിച്ച ഫീസ് കൊടുക്കാൻ സൗകര്യമില്ലാത്തവരും, ദൂരെ പോയി കോച്ചിങ്ങിൽ പങ്കെടുക്കാൻ കഴിയാത്തവരും, എന്നാൽ പഠിക്കാൻ മിടുക്കന്മാരുമായ വിദ്യാർത്ഥികൾ തഴയപ്പെടുന്നു. ഗ്രാമീണരായ കുട്ടികൾക്കാണു് ഈ ദുര്യോഗം കൂടുതലായി ഉണ്ടാവുന്നതു്. പണ്ടു് എൻട്രൻസ് ഇല്ലാതിരുന്ന സമയത്തു് പഠിക്കാൻ മിടുക്കരായ ഗ്രാമീണ വിദ്യാർത്ഥികൾക്കു് എഞ്ചിനിയറിങ്ങ് പ്രവേശനം കിട്ടാൻ ബുദ്ധിമുട്ടൊന്നും ഉണ്ടായിരുന്നില്ല.<br /><br />എൻട്രൻസ് പരിശീലനം എന്നതു് വൻ ബിസിനസ്സായി മാറിയപ്പോൾ അതിന്റെ കോച്ചിങ്ങ് സെന്ററുകൾ നടത്തുന്നവർക്കു് അതു പണം കൊയ്യാനുള്ള മാർഗ്ഗമായി. നിരന്തരമായ പരിശീലനം മൂലം എൻട്രൻസ് എഴുതാനുള്ള സ്കിൽ വലിയ മിടുക്കന്മാരല്ലാത്ത വിദ്യാർത്ഥികളിലും ഉണ്ടാക്കിയെടുക്കാൻ പറ്റും. അങ്ങനെ അർഹതയില്ലാത്തവർപോലും ഉയർന്ന റാങ്കു വാങ്ങിയെന്നിരിക്കും. അടുത്ത കാലത്തു് ഇൻഫോസിസ് മുൻചെയർമാൻ നാരായണ മൂർത്തി പറഞ്ഞു, ഐ ഐ ടികളിൽ ഇപ്പോൾ പ്രവേശനം നേടുന്ന വളരെയധികം വിദ്യാർത്ഥികൾക്കും പണ്ടുണ്ടായിരുന്നവരുടെ നിലവാരമില്ല എന്നു്. കാരണമായി അദ്ദേഹം പറഞ്ഞതു് ഇന്നത്തെ അശാസ്ത്രീയമായ എൻട്രൻസ് കോച്ചിങ്ങും എൻട്രൻസ് പരീക്ഷയുമാണു്. നിരന്തരമായ എൻട്രൻസ് കോച്ചിങ്ങിലൂടെ നിലവാരമില്ലാത്ത വിദ്യാർത്ഥികൾക്കും എൻട്രൻസ് എഴുതാനുള്ള സ്കിൽ ഉണ്ടാക്കിക്കൊടുക്കുകയും അവർ എൻട്രൻസിൽ ഉന്നതമായ റാങ്ക് നേടുകയും ചെയ്യുന്നു. <br /><br />അവർ ഈ സ്കിൽ മാത്രമേ ആർജ്ജിക്കുന്നുള്ളു, വിഷയത്തിലുള്ള അഗാഥമായ അറിവു് ആർജ്ജിക്കുന്നില്ല. ഇപ്പോൾ കേരളത്തിൽ എഞ്ചിനിയറിങ്ങ് പ്രവേശനത്തിനു് എൻട്രൻസ് മാർക്കിനും യോഗ്യതാപരീക്ഷയുടെ മാർക്കിനും തുല്യ പ്രാധാന്യം കൊടുക്കുന്നു എന്നുള്ളതു് ഒരു നല്ല കാര്യമാണു്. എൻട്രൻസ് പരീക്ഷ എന്ന ഏർപ്പാടു് പൂർണ്ണമായും അവസാനിപ്പിച്ചു് എൻട്രൻസ്കോച്ചിങ്ങ് എന്ന പീഡനത്തിൽനിന്നും വിദ്യാർത്ഥികളെ മോചിപ്പിക്കുകയാണു് വേണ്ടതു്.<br />നിലവാരമില്ലാത്ത കുട്ടികൾക്കു് എഞ്ചിനിയറിങ്ങ് പ്രവേശനം നേടിയെടുക്കാൻ കുറുക്കുവഴികളും ഉണ്ടു്. അതിനുള്ള മാർഗ്ഗം തുറന്നിട്ടിരിക്കുകയാണു് സ്വാശ്രയ എഞ്ചിനിയറിങ്ങ് കോളജുകൾ. പണം മുടക്കണമെന്നുമാത്രം. പണം കൊണ്ടു നേടാൻ കഴിയാത്തതു് എന്താണു്, അല്ലേ?. എഞ്ചിനിയറിങ്ങ് പ്രവേശനത്തിനുള്ള യോഗ്യതയായി എൻട്രൻസ് പരീക്ഷയിൽ നേടേണ്ട കുറഞ്ഞ മാർക്കായ അൻപതു ശതമാനം കിട്ടാത്തവർക്കും നിരാശയ്ക്കു വകയില്ല. അവർക്കും പ്രവേശനം കിട്ടും. അതിനുള്ള മാർഗ്ഗമാണു് എൻ ആർ ഐ ക്വോട്ട. മാതാപിതാക്കളൊന്നും വിദേശത്തു ജോലിചെയ്യുന്നവരാവണമെന്നു യാതൊരു നിർബ്ബന്ധവുമില്ല. ഏതെങ്കിലുമൊരു പരിചയക്കാരന്റെയോ വഴിപോക്കന്റെയോ പാസ്സ്പോർട്ടിന്റെയും വിസയുടെയും കോപ്പി കാണിച്ചാൽമാത്രം മതി. പക്ഷെ കാശു കൂടുതൽ മുടക്കേണ്ടിവരും.<br /><br />ഇങ്ങനെ നിലവാരമില്ലാത്തതും എഞ്ചിനിയറിങ്ങ് പഠനത്തോടു പ്രത്യേകിച്ചു് അഭിരുചിയില്ലാത്തവരുമായ കുട്ടികൾ പ്രവേശനം നേടുന്നതിന്റെ ഫലം കാണാനുമുണ്ട്. നിലവാരം പുലർത്തുന്ന കുറെ എഞ്ചിനിയറിങ്ങ് കോളജുകളിലൊഴികെ, പ്രത്യേകിച്ചും സ്വാശ്രയ കോളജുകളിൽ വിജയശതമാനം വെറും നാൽപ്പതും അൻപതുമൊക്കെയാണു്. ഇങ്ങനെയുള്ള കോളജുകളിലെ അദ്ധ്യാപന നിലവാരവും പരിതാപകരമാണു്. കാരണം അവിടെ പഠിപ്പിക്കുന്ന അദ്ധ്യാപകർ കൂടുതലും ഗസ്റ്റ് ലക്ചറർമാരാണു്. അവർ എഞ്ചിനിയറിങ്ങ് പാസ്സായി ഇന്നലെ പുറത്തിറങ്ങിയതേ ഉണ്ടായിരിക്കുകയുള്ളു. അവർക്കു് പഠിപ്പിക്കാൻ കഴിവുണ്ടായിരിക്കില്ല. തുച്ഛമായ പ്രതിഫലംമാത്രം കിട്ടുന്നതിനാൽ അവർക്കു് ജോലിയിൽ ആത്മാർത്ഥതയുമുണ്ടാവില്ല. അവർ പഠിപ്പിക്കുന്ന വിദ്യാർത്ഥികളുടെ നിലവാരവും മോശമാകുന്നു.<br /> <br />ഇങ്ങനെയൊക്കെ പഠിച്ചു് പുറത്തുവരുന്ന ഒരു എഞ്ചിനിയർക്കു് എന്തു നിലവാരമുണ്ടാവും എന്നു് ഊഹിക്കാവുന്നതേയുള്ളു. എഞ്ചിനിയറിങ്ങ് ഡിഗ്രിയെടുത്തു പുറത്തുവരുന്ന ധാരാളം പേർ എഞ്ചിനിയർമാരായി ജോലി കിട്ടാത്തതിനാൽ ബാങ്കുകളിലും സർക്കാർ ഓഫീസുകളിലുംമറ്റും ക്ലാർക്കിന്റെ ജോലി സ്വീകരിക്കാനും തയ്യാറാവുന്ന സ്ഥിതിയാണു് ഇന്നു കാണുന്നതു്. ഇതിനുവേണ്ടി ആണെങ്കിൽ എഞ്ചിനിയറിങ്ങ് വിദ്യാഭ്യാസം നേടേണ്ട ആവശ്യം ഉണ്ടോ? ഇങ്ങനെ എല്ലാവരും എഞ്ചിനിയർമാർ ആവേണ്ട കാര്യമുണ്ടോ?. വേറെ എന്തെല്ലാം മേഖലകളിൽ വിദ്യാഭ്യാസം നേടാനും കഴിവു തെളിയിക്കാനുമുള്ള അവസരങ്ങളാണു് ഇന്ന് വിദ്യാർത്ഥികളെ കാത്തിരിക്കുന്നതു്.pradeephttp://www.blogger.com/profile/07319339380195881230noreply@blogger.com2tag:blogger.com,1999:blog-8644146774584202580.post-11701782223532873492011-12-08T05:29:00.000-08:002011-12-08T05:31:37.027-08:00നിങ്ങടെ സ്വന്തം കണ്ടക്ടർ<p class="MsoNormal" style="text-indent:.5in"><span style="font-family:AnjaliOldLipi">വൈകുന്നേരമായി. ബസിൽ സാമാന്യം തിരക്കുണ്ട്. സാരമില്ല. ഈ ട്രിപ്പുകൂടി കഴിഞ്ഞാൽ നമ്മടെ ഡ്യൂട്ടി കഴിയും. ടിക്കറ്റിങ്ങ് മെഷീൻ വന്നതോടുകൂടി നമുക്കു പണി വളരെയെളുപ്പമായി. എങ്കിലും ഇടയ്ക്കെങ്ങാനും മെഷീൻ പണിമുടക്കിയാൽ നമുക്കു പണിയാവും.<o:p></o:p></span></p> <p class="MsoNormal"><span style="font-family:AnjaliOldLipi"> കഴിഞ്ഞ സ്റ്റോപ്പിൽ നിന്നു കയറിയവർക്കെല്ലാം ടിക്കറ്റു കൊടുത്തുകൊണ്ടിരിക്കുകയാണു കേട്ടോ. ബസിനെല്ലാം രണ്ടു വാതിൽ വന്നതിൽപ്പിന്നെ നമുക്കു പണികൂടിയെന്നു പറഞ്ഞാൽ മതിയല്ലോ. തിരക്കുള്ള സമയത്താണു ശരിക്കും ബുദ്ധിമുട്ടു്. നമ്മൾ പുറകുവശത്തു നിൽക്കുകയായിരിക്കും. ബസ് ഏതെങ്കിലും സ്റ്റോപ്പിൽ നിർത്തും. രണ്ടു വാതിലും തുറന്നു് യാത്രക്കാർ ഇറങ്ങും. രണ്ടു വാതിലിൽക്കൂടിയും കയറുകയും ചെയ്യും.<o:p></o:p></span></p> <p class="MsoNormal"><span style="font-family:AnjaliOldLipi"> പുറകിലത്തെ വാതിലിൽക്കൂടി കയറിയവർക്കെല്ലാം ടിക്കറ്റു കൊടുത്തിട്ടു് തിരക്കിൽക്കൂടി ഊളിയിട്ടു് മുൻപിലേയ്ക്കു പോകും. അവിടെയുളവർക്കു ടിക്കറ്റു കൊടുത്തുകൊണ്ടിരിക്കുമ്പോൾ അടുത്ത ബസ് സ്റ്റോപ്പാവും. അവിടെയും രണ്ടു വാതിലിൽക്കൂടിയും ആളു കയറും. അപ്പോൾ എന്തു ചെയ്യും?. മുൻപിലുള്ളവർക്കു ടിക്കറ്റു കൊടുത്തിട്ട് തിരക്കിനിടയിൽക്കൂടി ഞെങ്ങിഞ്ഞെരുങ്ങി പുറകിലേയ്ക്കു പോകും. അവിടെയുള്ളവർക്കു ടിക്കറ്റു കൊടുത്തുകൊണ്ടിരിക്കുമ്പോഴേയ്ക്കും അതാ അടുത്ത സ്റ്റോപ്പായി. വീണ്ടും മുൻവാതിലിൽക്കൂടിയും പിൻവാതിലിൽക്കൂടിയും ആളിടിച്ചു കയറും. നമ്മൾ വീണ്ടും ടിക്കറ്റു കൊടുക്കാനായി മുന്നിലേയ്ക്കും പിന്നിലേയ്ക്കും ഇങ്ങനെ ഷട്ടിലടിച്ചു വശം കെടും.<o:p></o:p></span></p> <p class="MsoNormal"><span style="font-family:AnjaliOldLipi"> നമ്മൾ പിന്നിൽ നിൽക്കുമ്പോൾ ആളുകളോടു്, എല്ലാവരും പുറകിലെ വാതിലിലേയ്ക്കു വന്നു കയറാൻ പറഞ്ഞുനോക്കും. പറയുന്നതു മിച്ചം. ആരു കേൾക്കാൻ!. വല്ല മര്യാദയുമുള്ള കൂട്ടരാണോ ഈ ജനമെന്നു പറയുന്നതു്. അവർ രണ്ടു വാതിലിൽക്കൂടിയും അകത്തു കയറും. കണ്ടക്ടർക്കു ബുദ്ധിമുട്ടായാൽ അവർക്കു വല്ല നഷ്ടവുമുണ്ടോ?. 'അതിനല്ലേ നിനക്കൊക്കെ സർക്കാർ ശമ്പളം തരുന്നതു്?'- ജനത്തിന്റെ മനോഭാവം അങ്ങനെയാണു്. സർക്കാരിന്റെ നാലുകാശു വാങ്ങുന്ന ഞങ്ങളോടുള്ള കുശുമ്പ്, അല്ലാതെന്താ?. അസൂയയ്ക്കും കഷണ്ടിക്കും മരുന്നില്ലെന്നു ഞങ്ങളുടെ നേതാവു പ്രസ്താവിച്ചിട്ടുണ്ട്. അപ്പൊപ്പിന്നെ, എല്ലാം സഹിക്കുകതന്നെ.<o:p></o:p></span></p> <p class="MsoNormal"><span style="font-family:AnjaliOldLipi"> തിരക്കുള്ള ബസിൽ, രണ്ടു വാതിലുള്ളതുകൊണ്ടുള്ള ബുദ്ധിമുട്ടു് ഇങ്ങനെ. പിന്നെ എന്തെല്ലാം പൊല്ലാപ്പുകളാണെന്നോ ഈ പണിക്കിടയിൽ. ചില അവന്മാരുണ്ട്-ചില്ലറയെന്നൊരു സാധനം കയ്യിലുണ്ടെങ്കിൽപ്പൊലും തരത്തില്ല. എന്നിട്ടു് നമ്മൾ ബാക്കി കൊടുക്കാൻ അൽപ്പം താമസിച്ചാലോ?. ഉടനെ ചൂടാവും. ചിലപ്പോൾ ചീത്ത വിളിക്കുകയും ചെയ്യും. മനുഷ്യനല്ലേ, സഹികെടുമ്പോൾ നമ്മളും വല്ലതും പറഞ്ഞുപോവും. പിന്നെ വാഗ്വാദമായി ഒച്ചപ്പാടായി. എന്തു പാടു്. അറ്റകൈയ്ക്കു് എന്തു ചെയ്യുമെന്നോ, ബെല്ലടിച്ച് ബസു നിർത്തും. എന്നിട്ടു് ഒറ്റ പ്രഖ്യാപനമങ്ങു നടത്തും-'ഇനി ഈ പ്രശ്നം കഴിഞ്ഞിട്ടേ ബസ് പോകുന്നുള്ളു, അവിടെ കിടക്കട്ടെ.'<o:p></o:p></span></p> <p class="MsoNormal"><span style="font-family:AnjaliOldLipi"> അതാണു നമ്മുടെ തുറുപ്പുചീട്ടു്. അപ്പോൾ മറ്റു യാത്രക്കാർ ഇടപെടും, കാരണം എല്ലാവരും തിരക്കുള്ളവരാണു്. വണ്ടി ഇങ്ങനെ വഴിയിൽ കിടക്കുന്നതു് അവർ സഹിക്കില്ല. നമ്മളെ ചീത്ത വിളിച്ചവനെ അവർ കൈകാര്യം ചെയ്തുകൊള്ളും, പിന്നല്ലാതെ.<o:p></o:p></span></p> <p class="MsoNormal"><span style="font-family:AnjaliOldLipi"> ചിലപ്പോൾ കള്ളുകുടിയന്മാരുടെ ശല്യമുണ്ടാവും. അടിച്ചു ഫിറ്റായി വരുന്ന ചിലർ വണ്ടിയിൽ കേറിയ ഉടനെ ഏതെങ്കിലും സീറ്റിലിരുന്നു് ഉറക്കം തുടങ്ങും. ടിക്കറ്റെടുപ്പിക്കാനായി നമുക്കു നന്നായിട്ടു് അദ്ധ്വാനിക്കേണ്ടിവരും. അടുത്തുചെന്നു് തട്ടിവിളിച്ചാലൊന്നും ഇവന്മാർ ഉണരുകയില്ല. എങ്ങനെയെങ്കിലും കുലുക്കിയുണർത്തും. കണ്ണുതുറന്നു് സ്ഥലകാലബോധമില്ലാതെ അവന്മാർ ചോദ്യഭാവത്തിൽ നമ്മളെ നോക്കും. നമ്മൾ പരമാവധി മര്യാദയോടെ ചോദിക്കും,<o:p></o:p></span></p> <p class="MsoNormal"><span style="font-family:AnjaliOldLipi">"എവിടാ ഇറങ്ങുന്നതു്?"<o:p></o:p></span></p> <p class="MsoNormal"><span style="font-family:AnjaliOldLipi">നമ്മൾ ചോദിക്കാൻ തുടങ്ങുതിനുമുൻപുതന്നെ അയാൾ വീണ്ടും ഉറക്കം പിടിച്ചിരിക്കും. ഓരോരോ പാടുകളേ.<o:p></o:p></span></p> <p class="MsoNormal"><span style="font-family:AnjaliOldLipi"> ചില കുടിയന്മാരാണെങ്കിൽ ടിക്കറ്റൊക്കെ എടുക്കും. പക്ഷെ സ്ഥലമായാലും ഇറങ്ങത്തില്ല. പിന്നെ അവനെ ഇറക്കിവിടുന്നതു നമുക്കു പണിയാവും. പലപ്പോഴും ബലപ്രയോഗം നടത്തിയാവും ഇറക്കി വിടുന്നതു്.<o:p></o:p></span></p> <p class="MsoNormal"><span style="font-family:AnjaliOldLipi"> കുടിയന്മാരുടെ വിക്രിയ പറഞ്ഞാൽ ഒരു അവസാനവുമില്ല. ഇന്നാളൊരുത്തൻ ബസിൽ വലിഞ്ഞു കയറി. രാവിലെതന്നെ അടിച്ചു ബോധംകെട്ടാണു് വന്നു കയറിയിരിക്കുന്നതു്. ഒഴിവുള്ള ഒരു സീറ്റിൽ കയറി ഇരുന്നു. ദോഷം പറയരുതല്ലോ, ഒരു മടിയും കൂടാതെ ടിക്കറ്റും എടുത്തു. അതു കഴിഞ്ഞല്ലേ കളി. സീറ്റിൽനിന്നു് എഴുന്നേറ്റിട്ടു് അയാൾ ഇരു വശത്തുമുള്ള സീറ്റുകൾക്കിടയിൽ ആളുകൾക്കു് നിൽക്കാനും നടന്നുപോകാനുമുള്ള വഴിയിൽ നീണ്ടുനിവർന്നു് ഒറ്റക്കിടപ്പു്. നമ്മൾ എന്തു ചെയ്യുമെന്നു പറ. ഒരു കണ്ടക്ടറുടെ ഗതികേടു് ശരിക്കും മനസ്സിലായില്ലേ?. അയാളെ വലിച്ചുപൊക്കാൻ ശ്രമിച്ചു. എവിടെ?, വെട്ടിയിട്ട മരത്തടിപോലെ ഒറ്റക്കിടപ്പല്ലേ. ഏതായാലും ഭാഗ്യത്തിനു് റോഡ് സൈഡിൽത്തന്നെ പൊലീസ് സ്റ്റേഷനുള്ള ഒരു സ്ഥലത്തെത്തിയിരുന്നു ബസ്. നമ്മളെന്തു ചെയ്തു?. ബസ് നിർത്തിച്ചിട്ടു് ഡ്രൈവറോടു കാര്യം സൂചിപ്പിച്ചിട്ടു് നേരെ പൊലീസ് സ്റ്റേഷനിലേയ്ക്കു ചെന്നു. അവിടെനിന്നും ഒരു പൊലീസുകാരനേയും കൊണ്ടു തിരികെ ബസിൽ എത്തി. പൊലീസുകാരൻ തട്ടിവിളിച്ചപ്പോൾ കണ്ണു തുറന്ന അയാൾ എത്ര മര്യാദക്കാരനായാണു് പൊലീസുകാരന്റെകൂടെ സ്റ്റേഷനിലേക്കു നടന്നുപോയതു്. കണ്ടക്ടറോടു കളിക്കുന്നതുപോലെ പൊലീസിനോടു കളിച്ചാൽ വിവരമറിയുമെന്ന് വെള്ളമടിച്ചു ബോധം പോയവനും അറിയാം, അല്ലേ ചങ്ങാതീ? കുടിയന്മാരുടെ കഥകൾ പറഞ്ഞാലും പറഞ്ഞാലും തീരത്തില്ല. വിസ്തരഭയത്താൽ ഇവിടെ നിർത്തുന്നു.<o:p></o:p></span></p> <p class="MsoNormal"><span style="font-family:AnjaliOldLipi"> ബസിൽ സ്ത്രീകൾക്കും വികലാംഗർക്കും മുതിർന്ന പൗരന്മാർക്കുമൊക്കെ സീറ്റുകൾ ഏർപ്പെടുത്തിയിട്ടുണ്ടല്ലോ. ചില പുരുഷന്മാർ സ്ത്രീകൾക്കായി വച്ചിട്ടുള്ള സീറ്റിൽ കയറി ഇരിക്കും. സീറ്റു കിട്ടാതെ സ്ത്രീകളാരും നിൽക്കുന്നില്ലെങ്കിൽ കുഴപ്പമില്ല. എന്നാൽ സ്ത്രീകൾ നിൽക്കുന്നതു കണ്ടാലും ചില പുരുഷന്മാർ മാറിക്കൊടുക്കുകയില്ല. കാണാത്തഭാവത്തിൽ ഇരുന്നുകളയും. ചില കണ്ടക്ടർമാർ ഇതു കണ്ടാലും അത്ര കാര്യമാക്കുകയില്ല. എന്നാൽ നമ്മൾ അങ്ങനെയല്ല കേട്ടോ. അവരോടു് സ്ത്രീകളുടെ സീറ്റിൽനിന്നു് മാറിക്കൊടുക്കാൻ പറയും. ഒരു കണ്ടക്ടറായാൽ അങ്ങനെയല്ലേ വേണ്ടതു്?. ഒരു ഹെഡ് മാസ്റ്റർ സ്കൂളിനെ നിയന്ത്രിക്കുന്നതുപോലെ ബസിനുള്ളിലെ യാത്രക്കാരെ നിയന്ത്രിക്കേണ്ടതു് കണ്ടക്ടറല്ലാതെ മറ്റാരാണു്?.<o:p></o:p></span></p> <p class="MsoNormal"><span style="font-family:AnjaliOldLipi"> മുതിർന്ന പൗരന്മാർക്കുവേണ്ടി വച്ചിരിക്കുന്ന സീറ്റുകളുടെ കാര്യമാണു് ഏറെ കഷ്ടം. അതു മുതിർന്ന പൗരന്മാരുടെ സീറ്റാണെന്ന കാര്യം യുവജനം അംഗീകരിച്ചിട്ടില്ലെന്നു തോന്നുന്നു. മുതിർന്ന പൗരന്മാർക്കുവേണ്ടി സ്വമേധയാ ആരും സീറ്റൊഴിഞ്ഞുകൊടുക്കുന്നതു ഞാൻ ഇതുവരെ കണ്ടിട്ടില്ല. ചിലപ്പോൾ പത്തുപതിനെട്ടു വയസ്സുള്ള കോളേജുകുമാരന്മാരും കുമാരികളുമൊക്കെയായിരിക്കും ആ സീറ്റിൽ ഞെളിഞ്ഞിരിക്കുന്നതു്. സീറ്റു കിട്ടാതെ ഒരു വയസ്സൻ(സോറി, മുതിർന്ന പൗരൻ അഥവാ സീനിയർ സിറ്റിസൺ) തൊട്ടടുത്തു നിൾക്കുന്നതു കണ്ടാൽപ്പോലും അവരൊന്നും മുതിർന്ന പൗരന്മാർക്കുവേണ്ടി മാറ്റിവച്ചിരിക്കുന്ന സീറ്റിൽനിന്നും മാറിക്കൊടുക്കുകയില്ല. കാണാത്ത ഭാവത്തിൽ ഇരുന്നുകളയും. അല്ലെങ്കിൽ കണ്ണടച്ചു് ഉറങ്ങുന്ന ഭാവത്തിൽ ഒറ്റയിരുപ്പാണു്. ചെവിയിൽ തിരുകിക്കയറ്റിവച്ചിരിക്കുന്ന ഇയർ ഫോണിൽ മൊബൈൽ ഫോണിൽനിന്നുള്ള പാട്ടും കേട്ടുകൊണ്ട് നിർവൃതിയിൽ ലോകം മറന്നുള്ള ഇരിപ്പായിരിക്കും. സ്വന്തം അപ്പൂപ്പന്റെ പ്രായമുള്ള ഒരാൾ വിഷമിച്ചു് കമ്പിയിൽ തൂങ്ങി നിൽക്കുമ്പോൾ പ്രായമായവർക്കായുള്ള സിറ്റിൽനിന്നു മാറിക്കൊടുക്കാത്ത ഇവന്മാരും ഇവളുമാരും കോളേജിലൊക്കെ പോയിപ്പഠിച്ചിട്ട് എന്തു സംസ്കാരമാണു് ഉള്ളിൽ വളർത്തിയെടുക്കുന്നതു്?. പക്ഷെ നമ്മളുടെ ബസിൽ നമ്മൾ ഇതൊന്നും അനുവദിക്കത്തില്ല. നമ്മൾ ഇടപെടും. യുവകോമളനെ എഴുന്നേൽപ്പിച്ചിട്ടു് വയസ്സനെ അവിടെ ഇരുത്തുകതന്നെ ചെയ്യും.<o:p></o:p></span></p> <p class="MsoNormal"><span style="font-family:AnjaliOldLipi"> ഇത്രയുമൊക്കെ കേട്ടപ്പോൾ നമ്മളെപ്പറ്റി നല്ല മതിപ്പു തോന്നുന്നില്ലേ?. ഉണ്ടാവും. ഉണ്ടാവണം. കണ്ടക്ടറായാൽ ഇങ്ങനെ വേണം എന്നു തോന്നുന്നില്ലേ?. പക്ഷെ ഇനി പറയാൻ പോകുന്ന കാര്യം കേട്ടുകഴിയുമ്പോൾ പ്ലേറ്റു തിരിച്ചുവച്ചുകളയരുതു കേട്ടോ. അതായതു് നമ്മളെ മോശക്കാരനായിട്ടു കരുതരുതു് എന്നു്. ജനത്തിന്റെ സ്വഭാവം നല്ലവണ്ണം അറിയാവുന്നതുകൊണ്ടാ ഞാൻ ഈ മുന്നറിയിപ്പു തരുന്നതു്. കാരണം ജനം അങ്ങനെയാ. നമ്മൾ നൂറു നല്ലകാര്യം ചെയ്താലും എന്തെങ്കിലും ഒരു വേലത്തരം കാണിച്ചെന്നറിഞ്ഞാൽ ഉടനെ നമ്മളെ കള്ളനാക്കിക്കളയും. ജനത്തിന്റെ ഈ സ്വഭാവമാ എനിക്കു തീരെ പിടിക്കാത്തതു്. നല്ല കാര്യങ്ങൾ ചെയ്യുന്നതിനിടയ്ക്കു ചെയ്യുന്ന ചെറിയ കള്ളത്തരത്തിനു നേർക്കു് ഇഅവർക്കൊന്നു കണ്ണടച്ചാലെന്താ?. നിങ്ങൾ തീർച്ചയായും നമ്മളുടെ കൂടെ നിൽക്കുമെന്നു് അറിയാം അതുകൊണ്ടാണു് ഇക്കാര്യവുംകൂടെ തുറന്നങ്ങു പറഞ്ഞേക്കാമെന്നുവച്ചതു്.<o:p></o:p></span></p> <p class="MsoNormal"><span style="font-family:AnjaliOldLipi"> ഞാൻ പറയാൻ വന്നതു് ഇപ്പോൾ നേരിട്ടു കാണിച്ചുതരാം. ദാ, ആ ഇരിക്കുന്ന വയസ്സനില്ലേ?. കണ്ടിട്ടു് ഒരു സാധുമനുഷ്യനാണെന്നു തോന്നുന്നു. ഇങ്ങനെയുള്ളവരാണു് നമുക്കു പറ്റിയ ഇര. ഞാൻ അയാൾക്കു ടിക്കറ്റു കൊടുക്കാൻ പോവുകാ. നോക്കിക്കോ.<o:p></o:p></span></p> <p class="MsoNormal"><span style="font-family:AnjaliOldLipi">"അച്ചായാ, ടിക്കറ്റ്. എങ്ങോട്ടാ?"<o:p></o:p></span></p> <p class="MsoNormal"><span style="font-family:AnjaliOldLipi">"പുഞ്ചക്കര."<o:p></o:p></span></p> <p class="MsoNormal"><span style="font-family:AnjaliOldLipi">"ഇരുപത്തി നാലു രൂപാ."<o:p></o:p></span></p> <p class="MsoNormal"><span style="font-family:AnjaliOldLipi"> കണ്ടോ. നമ്മൾ ആ വയസ്സനു് ടിക്കറ്റും കൊടുത്തു, ബാക്കി പൈസയും കൊടുത്തു. എന്തെങ്കിലും പ്രശ്നമുണ്ടെന്നു തോന്നിയോ?. തോന്നത്തില്ല. എന്നാൽ നമ്മൾ ഒരു ചെറിയ വേലത്തരം കാണിച്ചിട്ടുണ്ടു്. ആ വയസ്സനു് ഇറങ്ങേണ്ടതു് പുഞ്ചക്കരെ ആണു്. ശരിക്കുള്ള ടിക്കറ്റ് ചാർജ് ഇരുപത്തിനാലു രൂപാ. പക്ഷെ നമ്മൾ കൊടുത്തതു് വെറും പതിമൂന്നു രൂപായുടെ ടിക്കറ്റാണു കേട്ടോ. അപ്പോൾ ഇരുപത്തിനാലിൽനിന്നു് ബാക്കി പതിനൊന്നു രൂപാ നമ്മുടെ പോക്കറ്റിൽ. ആ വയസ്സൻ ടിക്കറ്റിൽ എത്രയാണു് അടിച്ചിരിക്കുന്നതെന്നൊന്നും നോക്കിയില്ല. മിക്കവരും അങ്ങനെയാണു്. എങ്ങനെയുണ്ട് നമ്മുടെ പരിപാടി?.<o:p></o:p></span></p> <p class="MsoNormal"><span style="font-family:AnjaliOldLipi"> വേറെയും ഉണ്ടു പരിപാടി. ബാക്കിയായി ചില്ലറ കൊടുക്കാനുള്ളവർക്കൊന്നും ടിക്കറ്റു കൊടുക്കുന്നയുടനെ അതു കൊടുക്കത്തില്ല. ചില്ലറയില്ല എന്നു പറയും. ഇറങ്ങാനുള്ള സ്ഥലമാവുമ്പോൾ ചിലർ ബാക്കി വാങ്ങാൻ ഓർക്കും. പലരും മറന്നുപോകും. ആ പൈസയെല്ലാം നമ്മക്കു സ്വന്തം.<o:p></o:p></span></p> <p class="MsoNormal"><span style="font-family:AnjaliOldLipi"> കണ്ടോ, കണ്ടോ നിങ്ങടെ മുഖഭാവം മാറുന്നതു്. ഇതുവരെ നമ്മളെ അഭിനന്ദിച്ചിരുന്നയാളുടെ നെറ്റി ചുളിയുന്നു. നമ്മൾ ഏതോ വലിയ കള്ളത്തരം ചെയ്തതുപോലെ കുറ്റപ്പെടുത്തുന്നു. ഇതാ എനിക്കു പിടിക്കാത്തതു്. നമ്മൾ ചെയ്യുന്ന നല്ലകാര്യങ്ങളൊക്കെ ഒറ്റ നിമിഷംകൊണ്ടു മറന്നതു കണ്ടോ. വട്ടച്ചെലവിനെങ്കിലുമുള്ള കാശു് ഇങ്ങനെയൊക്കെ സംഘടിപ്പിച്ചില്ലെങ്കിൽ നമ്മൾ എങ്ങനെ ജീവിക്കുമെന്നു പറ. ഇടയ്ക്കൊരു സിഗററ്റു വലിക്കണ്ടേ?. ഒരു ചായ കുടിക്കണ്ടേ?. ഇതിനൊക്കെയുള്ള പൈസ ശമ്പളത്തിൽനിന്നു് എടുത്താൽ ആകെ ഗതികേടിലാവും. സർക്കാരോഫീസിൽ ജോലിനോക്കുന്നവർക്കാണെങ്കിൽ പുറംവരവു് എത്രവേണമെങ്കിലും ഉണ്ടാവും. നമുക്കു് അതിനു വല്ല മാർഗ്ഗവുമുണ്ടോ? അപ്പോപ്പിന്നെ ഇങ്ങനെയൊക്കെ ചെറിയ വേലത്തരം കാണിക്കാതെ നമ്മൾ എന്തു ചെയ്യുമെന്നു പറ. ഓക്കേ, അപ്പൊ പിന്നെ കാണാം. നമ്മടെ ഇന്നത്തെ ഡ്യൂട്ടി കഴിയാറായി. അൽപ്പനേരം ഒന്നിരിക്കട്ടെ. കണ്ടക്ടർക്കുമുണ്ടേ ഒരു സീറ്റ്.<o:p></o:p></span></p>pradeephttp://www.blogger.com/profile/07319339380195881230noreply@blogger.com0tag:blogger.com,1999:blog-8644146774584202580.post-71621627169706969682011-10-08T06:39:00.000-07:002011-10-08T06:41:56.247-07:00വിദ്യാരംഭത്തെയും കച്ചവടമാക്കുമ്പോള്മുന്പ് ഞങ്ങളുടെയിവിടെയൊക്കെ വിദ്യാരംഭമെന്നുപറയുന്നത്, അതായത് കുട്ടികളെ എഴുത്തിനിരുത്തുന്നത് ഇന്നു പലയിടത്തും കാണുന്നതുപോലെ ഏതെങ്കിലും പത്രസ്ഥാപനമോ മറ്റോ നടത്തുന്ന ബഹളമയമായ ഒരു പരിപാടി ആയിരുന്നില്ല. സ്വന്തം വീട്ടില്‍ ശാന്തമായ അന്തരീക്ഷത്തില്‍ നടത്തുന്ന ലളിതമായ ഒരു ചടങ്ങായിരുന്നു. കുട്ടിയെ എഴുത്തിനിരുത്തുന്നത് മിക്കവാറും വീട്ടിലെ ഏറ്റവും മുതിര്‍ന്ന അംഗമായിരിക്കും, കുട്ടിയുടെ അപ്പൂപ്പനോമറ്റോ. എഴുത്തിനിരിക്കുന്ന കൊച്ചുകുട്ടിക്കും അത് രസമുള്ള ഒരു അനുഭവമായി മാറുന്നു. കാരണം അവന് തന്റെ അപ്പൂപ്പന്റെ മടിയിലിരുന്നാണു് അക്ഷരം എഴുതുന്നത്. അപ്പൂപ്പനാണു് അവന്റെ നാവില്‍ സ്വര്‍ണ്ണമോതിരംകൊണ്ട് അക്ഷരമെഴുതുന്നത്. അതിനാല്‍ അവന് കരഞ്ഞുകൂവി വിളിക്കുന്നില്ല, കൈകാലിട്ടടിച്ചു പ്രതിഷേധിക്കുന്നില്ല. എഴുത്തിനിരുത്ത് അവനൊരു പീഡനമാവുന്നില്ല.<br /><br />എന്നാല്‍ ഇന്നോ? എന്തും ഏതും വാണിജ്യവല്ക്കരിക്കുകയും ആഘോഷമാക്കുകയും ചെയ്യുന്ന കച്ചവടക്കണ്ണുള്ള ചില പത്രസ്ഥാപനങ്ങളുടെയും സംഘടനകളുടെയും തന്ത്രങ്ങള്‍ക്കു മുന്പില് മലയാളി ചുമ്മാതങ്ങ് കീഴടങ്ങിക്കൊടുക്കുകയാണു്. അവര്‍ സംഘടിപ്പിക്കുന്ന വിദ്യാരംഭാഘോഷത്തില് പങ്കെടുത്ത് ആചാര്യന്മാരെന്നോ ഗുരുക്കന്മാരെന്നോ പറഞ്ഞ് ഞെളിഞ്ഞിരിക്കുന്ന ചില സാഹിത്യകാരന്മാരുടെയോ(സാഹിത്യകാരികളുടെയോ) സാംസ്കാരികനായകന്മാരെന്നു പറയുന്നവരുടെയോ മടിയിലിരുത്തി തന്റെ കുഞ്ഞിനെ ആദ്യാക്ഷരമെഴുതിച്ചില്ലെങ്കില് എന്തോ പോരായ്മയാണെന്ന് അല്‍പ്പനായ മലയാളി തീരുമാനിക്കുന്നു.<br /><br />ഇത്രയും ബഹളമയമായ അന്തരീക്ഷത്തില്‍, തികച്ചും അപരിചിതനായ ഒരാളുടെ മടിയിലിരിക്കാന്‍ ഒരുമാതിരിപ്പെട്ട കുഞ്ഞുങ്ങളൊന്നും ഇഷ്ടപെടുകില്ല. അപരിചിതനായ ഒരാള്‍ തന്റെ കൈപിടിച്ച് ബലമായി അരിയില്‍ 'ഹരി ശ്രീ' എഴുതിക്കാന്‍ ശ്രമിക്കുന്നു, അതിലും കടന്നകയ്യായി, തന്റെ വായ ബലമായി തുറന്ന് നാക്കില്‍ സ്വര്‍ണമോതിരംകൊണ്ട് എഴുതാന്‍ ശ്രമിക്കുന്നു. ഏതു കുരുന്നും പേടിച്ചു വിറച്ചുപോകും. അവനെ ഉപദ്രവിക്കാന്‍ ശ്രമിക്കുകയാണെന്നേ അവന് കരുതൂ. അവന് പ്രതിഷേധിക്കും. കൈകാലിട്ടടിച്ച് കുതറിമാറാന്‍ ശ്രമിക്കും, വാവിട്ട് അലറിവിളിക്കും. അങ്ങനെ സുന്ദരമാകേണ്ട നിമിഷം അവന്റെ കണ്ണുനീരില്‍ കുതിരും. രസകരമാവേണ്ട ചടങ്ങ് അവന്റെ പേടിസ്വപ്നമാവും.<br /><br />എന്തിനുവേണ്ടിയാണിത്?. ആരുടെയോ പരസ്യപ്രചാരണത്തിനുവേണ്ടി, ഏതോ ചില സ്ഥാപനങ്ങളുടെ കച്ചവട താല്പര്യം സംരക്ഷിക്കാന്‍വേണ്ടി. പരിപാവനമാകേണ്ട ഈ ചടങ്ങ് കുഞ്ഞുങ്ങള്‍ക്കു പീഡനമായിത്തീരുന്നു.<br /><br />എഴുത്തിനിരുത്താനായി ചമഞ്ഞൊരുങ്ങി ഗമയിലെത്തുന്ന ഗുരുക്കന്മാര് അല്ലെങ്കില്‍ ആചാര്യന്മാര്(ഈ വാക്കുകളാണു് അവര്‍ ഉപയോഗിക്കുന്നത്. എന്തു ഗുരു, എന്ത് ആചാര്യന്, അല്ലേ ചങ്ങാതീ?) മൂന്നു മതങ്ങളില്‍നിന്നും ഉണ്ടാവും. ഹിന്ദുക്കുഞ്ഞിനു് ഹിന്ദു ഗുരു, ക്രിസ്ത്യന്‍ കുഞ്ഞിനു് ക്രിസ്ത്യന്‍ ഗുരു, മുസ്ലീം കുഞ്ഞിനു് മുസ്ലീം ഗുരു. മതേതരത്വം പുലരാന്‍ ഇനിയെന്തുവേണം ചങ്ങാതീ?. ബുദ്ധമതക്കാരും ജൈനമതക്കാരുമൊക്കെ എന്തു ചെയ്യുമോ എന്തോ?<br /><br />ഇനിയുമുണ്ടൊരു തമാശ. പങ്കെടുത്ത കുഞ്ഞുങ്ങള്‍ക്കെല്ലാം സര്‍ട്ടിഫിക്കറ്റും കൊടുക്കും. ചിലര്‍ കൊടുക്കുന്നത് ഫോട്ടോ പതിച്ച സര്ട്ടിഫിക്കറ്റാണു്. പത്രവാര്‍ത്തയില്‍ കണ്ടത്-അതുവരെ കരഞ്ഞുകൊണ്ടിരുന്ന കുഞ്ഞുങ്ങളും സ്വന്തം ഫോട്ടോ പതിച്ച സര്‍ട്ടിഫിക്കറ്റു കൈയില്‍ കിട്ടിയപ്പോള്‍ സന്തോഷംകൊണ്ടു മതിമറന്നു ചിരിച്ചു. അവന് എങ്ങനെ സന്തോഷിക്കാതിരിക്കും? വിദൂരഭാവിയില്‍ ജോലിയന്വേഷിച്ചു നടക്കുമ്പോള്‍ ഈയൊരു സര്‍ട്ടിഫിക്കറ്റു കയ്യിലില്ലെങ്കില്‍ അവന് തെണ്ടിയതുതന്നെ. അതുകൊണ്ട് അവന് കരച്ചില്‍മാറ്റി ചിരിക്കുകമാത്രമല്ല, സര്‍ട്ടിഫിക്കറ്റു കൊടുത്തവര്‍ക്കു ജെയ് വിളിക്കുകയും ചെയ്തെന്നിരിക്കും! പീഡാനുഭവങ്ങളില്ക്കൂടിയാണെങ്കിലും ഒരു സര്‍ട്ടിഫിക്കറ്റു സംഘടിപ്പിച്ചല്ലോ, ആനന്ദലബ്ധിക്കിനിയെന്തുവേണം?.<br /><br />സര്‍ട്ടിഫിക്കറ്റ് എന്നൊക്കെ കേള്‍ക്കുമ്പോള്‍ പാവം ജനം വീണുപോവും. ഇങ്ങനെയൊരു സര്‍ട്ടിഫിക്കറ്റ് കയ്യിലില്ലെങ്കില്‍ ഭാവിയിലെന്തെങ്കിലും ബുദ്ധിമുട്ടുണ്ടായെങ്കിലോ എന്നൊരു ഭയം അവര്‍ക്കുണ്ടായെന്നും വരും. സര്‍ട്ടിഫിക്കറ്റ് കിട്ടുവാന്വേണ്ടിയെങ്കിലും അവന് തന്റെ കുഞ്ഞിനെയും കൊണ്ട് ഈ ഗുരുക്കന്മാരുടെയടുത്തു ചെല്ലും. അതും കച്ചവടതന്ത്രത്തിന്റെ ഒരു ഭാഗമാണു്.<br /><br />എന്റെ ധാരണ ശരിയാണെങ്കില്‍(അതു ശരിയല്ലെങ്കില്‍ ക്ഷമിക്കുക) ഈ വിദ്യാരംഭം ഇങ്ങനെയൊരു ആഘോഷമായി തുടങ്ങിയത് കേരളത്തിലെ ഒരു പ്രമുഖ പത്രസ്ഥാപനമാണു്. ഇങ്ങനെയുള്ള പല പരിപാടികളും സംഘടിപ്പിക്കുക അവരുടെ ഒരു പരസ്യതന്ത്രമാണു്. അവര്‍ തുടങ്ങിയപ്പോള്‍ മറ്റുപലരും അത് അനുകരിച്ചുതുടങ്ങി. അങ്ങനെ അവനവന്റെ വീട്ടില്‍ സമാധാനപരമായ അന്തരീക്ഷത്തില്‍ ബഹളമേതുമില്ലാതെ നടന്നുവന്നിരുന്ന ഈ പാവനകര്‍മ്മം ഓരോരുത്തരുടെയൊക്കെ പരസ്യത്തിനുവേണ്ടി തെരുവിലേയ്ക്കു പറിച്ചുനടപ്പെട്ടു. ഏതു ചൂഷണത്തിനും നിന്നുകൊടുക്കുന്ന മലയാളി ഇതിനും നിന്നുകൊടുക്കുന്നു, ഏതു വിഡ്ഢിവേഷവും കെട്ടാന്‍ പൊങ്ങച്ചക്കാരനായ അവന് തയ്യാര്‍, കഷ്ടം!.pradeephttp://www.blogger.com/profile/07319339380195881230noreply@blogger.com0tag:blogger.com,1999:blog-8644146774584202580.post-51258692389636957372011-08-12T02:34:00.000-07:002011-08-12T02:48:38.053-07:00കുട്ടിക്കാലത്തെ വീരാരാധന കുട്ടിക്കാലത്ത്, സ്കൂളില്‍ പഠിക്കുന്ന സമയത്ത് എനിക്കു ചില ലോക്കല്‍ ഹീറോസ് ഉണ്ടായിരുന്നു, നിങ്ങള്‍ക്കും അങ്ങനെ ചിലര്‍ ഉണ്ടായിരുന്നില്ലേ?. തീര്‍ച്ചയായും ഉണ്ടായിരുന്നിരിക്കും. കുട്ടിക്കാലം അങ്ങനെയാണു്. പലരോടും വീരാരാധന ഉണ്ടാവും. അത് നമ്മെക്കാള്‍ വളരെ ഉയര്‍ന്ന ക്ലാസ്സില്‍ പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥിയാവാം, അല്ലെങ്കില്‍ നാട്ടിലുള്ള ചെറുപ്പക്കാരാരെങ്കിലുമാവാം. മിക്കവാറും പഠിത്തത്തില്‍ മോശവും മറ്റുകാര്യങ്ങളില്‍ മിടുക്കുകാട്ടുന്നവരും ആയിരിക്കും ഇവര്‍, ഉദാഹരണത്തിനു് കളികളിലോ കലാപ്രവര്ത്തനത്തിലോ സംഘടനാ പ്രവര്‍ത്തനത്തിലോ ഒക്കെ മികവു കാണിക്കുന്നവരാവുമവര്. ഇന്നത്തെ കുട്ടികള്‍ക്കിടയില്‍ ഇങ്ങനെയുള്ള ആരാധനാപാത്രങ്ങള്‍ ഉണ്ടോ എന്നറിയില്ല. ഉണ്ടാവാനിടയില്ല, കാരണം ഇങ്ങനെയുള്ളവരെ ഇപ്പോള്‍ സ്കൂളുകളിലും നാട്ടിലുമൊന്നും അങ്ങനെ കാണാറില്ല. ഇന്നത്തെ കുട്ടികള്‍ക്ക് അവര്‍ പഠിത്തത്തില്‍ മോശമാണെങ്കില്‍പ്പോലും ഇങ്ങനെയുള്ള പ്രവര്‍ത്തനങ്ങളില്‍ താല്പര്യമുണ്ടാവാറില്ല. അവരുടെ താല്പര്യങ്ങള് മറ്റു പലതുമാണു്. ഒരു കമ്പ്യൂട്ടറിനു മുന്പില് ചടഞ്ഞിരുന്നുകൊണ്ട് കമ്പ്യൂട്ടര്‍ ഗെയിം കളിക്കുക, അല്ലെങ്കില്‍ ടി.വി.യുടെ മുന്പില് കുത്തിയിരുന്ന് ക്രിക്കറ്റു കാണുക എന്നിവയില്ക്കവിഞ്ഞുള്ള പാഠ്യേതരപ്രവര്ത്തനമൊന്നും ഇന്നത്തെ കുട്ടികള്‍ നടത്താറില്ല.
<br />
<br /><div>
<br /></div><div> വിദ്യാലയങ്ങളിലെ ഹീറോകളായിരുന്ന ഇതുപോലെയുള്ള കുട്ടികളെക്കൊണ്ടായിരുന്നു അന്ന് വിദ്യാലയങ്ങള്‍ക്കും നാട്ടുകാര്‍ക്കും കൂടുതല്‍ പ്രയോജനം. പഠിത്തമൊഴികെയുള്ള എന്തു കാര്യത്തിനും ഇവര്‍ സമര്‍ത്ഥരായിരുന്നു. സ്കൂളിലെ യൂത്ത് ഫെസ്റ്റിവല്‍, ആനിവേഴ്സറി എന്നീ പരിപാടികളുടെ നേതൃത്വം ഇവര്‍ക്കായിരിക്കും. ഡാന്‍സ്, പാട്ട് മുതലായ കലകളൊന്നും ഇവര്‍ക്കു വഴങ്ങുകയില്ല. പിന്നെ ഇവര്‍ അവതരിപ്പിക്കുന്ന പരിപാടിയെന്താണെന്നോ-നാടകം. ആര്‍ക്കും കയറി മേയാവുന്ന ഒരു മേഖലയാണല്ലോ അത്. കാണികളായുള്ള കുട്ടികള്‍ക്കും നാടകമാണിഷ്ടം. നാടകത്തില്‍ അഭിനയിക്കുന്നവരാണു് അവരുടെ ആരാധനാപാത്രങ്ങള്‍. നാടകം കളിക്കുന്നതിന്റെ പിറ്റെദിവസം സ്കൂളിലെത്തുന്ന ഇവരെ അവര്‍ നാടകത്തിലവതരിപ്പിച്ച കഥാപാത്രങ്ങളുടെ പേര് വിളിച്ചാണു് മറ്റുകുട്ടികള്‍ എതിരേല്ക്കുന്നത്. തങ്ങള്‍ക്കുള്ള അംഗീകാരമായി അവര്‍ അത് കണക്കാക്കുകയും ചെയ്യുന്നു. അങ്ങനെ അവര്‍ സ്കൂളിലെയും നാട്ടിലെയും താരങ്ങളാവുന്നു.
<br />
<br /></div><div>
<br /></div><div> ഞാന്‍ സ്കൂളില്‍ പഠിക്കുന്ന കാലത്തും ഞങ്ങളുടെ ഹീറോകളായുള്ള ഇങ്ങനെ ചിലര്‍ ഉണ്ടായിരുന്നു. ബേബിച്ചന് എന്നു വിളിക്കുന്ന മാത്യൂ വര്‍ഗ്ഗീസ്, ശ്രീകുമാര്‍(എന്റെ ബന്ധുകൂടിയായ അദ്ദേഹത്തെ കൊച്ചുമോന് ചിറ്റപ്പന് എന്നാണു ഞാന്‍ വിളിക്കുന്നത്) എന്നിവരായിരുന്നു അതില്‍ പ്രധാനികള്‍. ഇവരോടൊപ്പമുണ്ടായിരുന്ന അല്‍പ്പംകൂടി ജൂനിയറായിരുന്ന ബാബുരാജ് എന്നൊരാള്‍ സ്കൂളിലും, അതിനുശേഷം അവര്‍ തന്നെ രൂപീകരിച്ച അമച്വര്‍ നാടക സമിതിയായ പ്രതിഭാ തീയറ്റേഴ്സിലുമെല്ലാം നാടകത്തില്‍ പയറ്റിത്തെളിഞ്ഞശേഷം കേരളത്തിലെ പല പ്രഫഷണല്‍ നാടകട്രൂപ്പുകളിലെയും പ്രധാന നടനായി പ്രശസ്തിയാര്‍ജ്ജിക്കുകയുണ്ടായി. അന്നത്തെ കുട്ടിക്കളി ഗൗരവമായെടുത്ത് അതില്‍ ഒരു ജീവിതമാര്‍ഗം കണ്ടെത്തിയ ഒരാള്‍ ഈ ബാബുരാജ് മാത്രമേയുള്ളു.
<br />
<br /></div><div>
<br /></div><div> എന്റെ ഹീറോകള്‍ കൊച്ചുമോന് ചിറ്റപ്പനും ബേബിച്ചനുമായിരുന്നു. ഞങ്ങളുടെ നാട്ടിലുള്ള കാരിക്കോട്ടമ്പലത്തിന്റെ മൈതാനവും പരിസര പ്രദേശങ്ങളുമായിരുന്നു ഇവരുടെയും പരിവാരങ്ങളുടെയും വിഹാരരംഗം. ഇവരുടെ സംഘം അവിടെയൊക്കെ ഇരുന്ന് വെടിപറയും. അവരെക്കാള്‍ വളരെ ജൂനിയറായ ഞാനൊക്കെ ആദരവോടെ അല്‍പ്പം മാറി നില്ക്കുകയേ ഉള്ളു. കൊച്ചുമോന് ചിറ്റപ്പനും ബേബിച്ചനും പരസ്പരം 'സാര്‍' എന്നാണു വിളിക്കുന്നെതെന്നു മനസ്സിലാക്കിയ ഞാന്‍ അതിശയപ്പെട്ടുപോയി. അവരോടുള്ള ആരാധനയും ബഹുമാനവും പാരമ്യത്തിലെത്താന്‍ അത് കാരണമായി. ഞാന്‍ എന്താണു് ഇവരെപ്പോലെയാകാത്തത് എന്നോര്‍ത്ത് കുട്ടിയായ എനിക്ക് നിരാശയും ഉണ്ടായിട്ടുണ്ട്. പക്ഷെ, ഒരു വിദ്യാര്‍ത്ഥി എന്ന നിലയില്‍ പഠിത്തമാണു് എന്റെ പ്രധാന ജോലി എന്ന് ഞാന്‍ വിശ്വസിച്ചിരുന്നു. അവരുടെ വിശ്വാസം അതല്ലായിരുന്നുതാനും. ഞാന്‍ അവരിലൊരാളാവാത്തതിനു കാരണം അതാവാം. എങ്കിലും എന്റെ ഹീറോ വര്ഷിപ്പിനു് അതു തടസ്സമായില്ല.
<br /> </div><div>
<br /></div><div> ഈ പാര്‍ട്ടികളെല്ലാം ചേര്‍ന്ന് പ്രതിഭാ തീയറ്റേഴ്സ് എന്നൊരു അമച്വര്‍ നാടകസംഘമുണ്ടാക്കി. ഞങ്ങളുടെ നാട്ടിലും മറ്റു പലയിടങ്ങളിലും നാടകങ്ങള്‍ അവതരിപ്പിച്ചു. നാടകത്തിന്റെ നോട്ടീസില്‍ എം.ആര്. മുല്ലമംഗലം എന്നൊരു പേര് അഭിനേതാകളുടെ പേരുകളുടെകൂടെ കാണാം. അതാരാണെന്നറിയാമോ? മാത്യൂ വര്‍ഗ്ഗീസെന്ന നമ്മുടെ ബേബിച്ചന് തന്നെ. കുറെ നാടകങ്ങളില്‍ അഭിനയിച്ചുകഴിഞ്ഞപ്പോള്‍ ഒരു പൊളപ്പന്‍ പേരിരിക്കട്ടെ എന്നു കരുതിക്കാണും.
<br />പാവം ബേബിച്ചനു് ജീവിതത്തില്‍ വളരെയൊന്നും ഉയരാന്‍ കഴിഞ്ഞില്ല. കുറെ നാളുകള്‍ക്കുശേഷം പ്രതിഭാ തീയറ്റേഴ്സ് നാമാവശേഷമായി. പലരും പലവഴിക്കായി. ബേബിച്ചന്റെയും നാടകാഭിനയമൊക്കെ അവസാനിച്ചു. </div><div>
<br /></div><div> അച്ഛന്റെ ട്രാന്‍സ്ഫറും എന്റെ എഞ്ചിനിയറിങ്ങ് പഠനവുമൊക്കെയായി ഞങ്ങള്‍ വളരെനാള്‍ നാട്ടില്‍നിന്നും വിട്ടുനിന്നു. അതിനുശേഷം തിരിച്ചെത്തിയപ്പോള്‍ ബേബിച്ചനെ മൈക്ക് സെറ്റ് വാടകയ്ക്കു കൊടുക്കുന്നയാളായിട്ടാണു ഞാന്‍ കാണുന്നത്. മുത്തൂര്‍ ആല്‍ത്തറ ജംഗ്ഷനില്‍ കുറുപ്പുചേട്ടന്റെ ഉടമസ്ഥതയില്‍ അന്നുണ്ടായിരുന്ന ഒരുനിര കടമുറികളില്‍ ഒരെണ്ണത്തിലായിരുന്നു അദ്ദേഹത്തിന്റെ മൈക്ക് സെറ്റ് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. (ഇന്ന് ആ കെട്ടിടം ഇല്ല. അതിന്റെ സ്ഥാനത്ത് ഒരു ബഹുനില മന്ദിരമാണുള്ളത്). </div><div>
<br /></div><div> ഒരു കോണ്‍ഗ്രസ്സ് പാര്‍ട്ടി പ്രവര്‍ത്തകനുമായിരുന്നു ബേബിച്ചന്. പക്ഷെ പാര്‍ട്ടിപ്രവര്‍ത്തനം കൊണ്ടൊന്നും ഉയരാന്‍ ബേബിച്ചനായില്ല. അതിനുള്ള കഴിവ് ഉണ്ടായിരുന്നിരിക്കില്ല. മൈക്ക് സെറ്റിന്റെ പരിപാടിയും വന്തോതിലൊന്നും ഉണ്ടായിരുന്നില്ല. ചെറിയ പരിപാടികള്‍ക്കുള്ള സംവിധാനമേ അയാളുടെ പക്കല്‍ ഉണ്ടായിരുന്നുള്ളു. പിന്നീടയാള്‍ ആ കടമുറി വിട്ടിട്ട് മൈക്ക് സെറ്റിന്റെ സാധനങ്ങള്‍ സ്വന്തം വീട്ടില്‍ സൂക്ഷിച്ചുകൊണ്ടായി പ്രവര്‍ത്തനം. അതില്‍നിന്നൊക്കെ കാര്യമായ വരുമാനം ഉണ്ടായിരുന്നോ എന്നെനിക്കു സംശയമുണ്ട്. ഉണ്ടാവാന്‍ സാദ്ധ്യതയില്ല. പണ്ട് അയാളുടെ കമ്പനിയിലുണ്ടായിരുന്ന മറ്റുള്ളവരൊക്കെ മെച്ചപ്പെട്ട നിലയെയിലെത്തി, ബേബിച്ചനെന്തേ ഇങ്ങനെ?
<br /> </div><div>
<br /></div><div> ഒരിക്കല്‍ മുനിസിപ്പല്‍ തെരെഞ്ഞെടുപ്പിന്റെ കാലം. തനിക്കൊരു സീറ്റു കിട്ടുമെന്ന് കോണ്‍ഗ്രസ്സുകാരനായ ബേബിച്ചന് പ്രതീക്ഷിച്ചിരിക്കണം, എന്നാല്‍ അതുണ്ടായില്ല. കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിക്കെതിരെ വിമതനായി ബേബിച്ചന് കയറി നിന്നു. ഒരു ദിവസം അയാള്‍ ഞങ്ങളുടെ വീട്ടില്‍ വന്നു. സ്ഥാനാര്‍ത്ഥിയായി നില്‍ക്കുന്നതിന്റെ കാര്യമൊക്കെ പറഞ്ഞു. എന്റെ അച്ഛന്റെ കാല് തൊട്ടു വന്ദിച്ചു. അദ്ധ്യാപകനായിരുന്ന എന്റെ അച്ഛന് സ്കൂളില്‍ ബേബിച്ചനെ പഠിപ്പിച്ചിട്ടുണ്ടാവണം. തെരെഞ്ഞെടുപ്പില്‍ ജയിക്കുമെന്ന് ബേബിച്ചന്പോലും കരുതിയിട്ടുണ്ടാവില്ല. സുഖമായിട്ടു തോറ്റു.
<br />
<br />*********************************************************************************
<br />
<br /> ദാ ആ വരുന്നതു ബേബിച്ചനാണു്. മുണ്ടും ഷര്‍ട്ടും വേഷം. കാലില്‍ ചെരുപ്പില്ല, നഗ്നപാദന്. വളര്‍ന്നുനീണ്ട മുടി. പ്രാകൃതമായ രൂപം. ജീവിതത്തിലൊന്നുമാവാന് കഴിയാത്ത ഒരാള്‍. ഒരുകാലത്തെ എന്റെ ഒരു ഹീറോ. എന്റെ മനസ്സിലെ ആ വിഗ്രഹം എന്നോ വീണുടഞ്ഞിരുന്നു. കുട്ടിക്കാലത്തെ വീരാരാധനയില്‍ എന്തു കാര്യം, അല്ലേ?. കതിരും പതിരും തിരിച്ചറിയാത്ത ആ കാലത്ത് പലതിനോടും പലരോടും ആരാധന തോന്നും. ആരെല്ലാം ആരൊക്കെ ആയിത്തിരുമെന്ന് കാലമാണു കാണിച്ചുതരുന്നത്. കുട്ടിക്കാലത്തെ നമ്മുടെ ആരാധനാപാത്രങ്ങളേക്കാള് ഉയരത്തില്‍ നാമെത്തിയേക്കാം. അന്നത്തെ താരങ്ങള്‍ തിളക്കം നഷ്ടപ്പെട്ട് മണ്ണില്‍ പതിച്ചേക്കാം. കാലം, എല്ലാം മാറ്റിമറിക്കുന്നു കാലം!.</div>pradeephttp://www.blogger.com/profile/07319339380195881230noreply@blogger.com0tag:blogger.com,1999:blog-8644146774584202580.post-39619350957559312742010-12-10T18:09:00.001-08:002010-12-10T18:11:32.593-08:00ആനവണ്ടിക്കു മദമിളകിയോ?കെ.എസ്.ആര്.റ്റി.സി. ബസ്സുകളാകുന്ന ആനവണ്ടികള്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണു്. അതില്‍ ഒരു വാര്‍ത്ത കെ.എസ്.ആര്.റ്റി.സി.യുടെ നഷ്ടം കൂടി എന്നുള്ളതാണു്. വേറൊന്ന് ആനവണ്ടികള്‍ റോഡില്‍ കൊലയാളികളായി മാറിയിരിക്കുന്നതിനെക്കുറിച്ചാണു്. അടുത്തടുത്ത ദിവസങ്ങളിലായി രണ്ടോ മൂന്നോ പേരെ ആനവണ്ടികള്‍ ഇടിച്ചു കൊന്നിരിക്കുന്നു. ആനയെപ്പോലെ ആനവണ്ടികള്‍ക്കും മദമിളകിയോ?.<br /><br />ആനവണ്ടി എന്ന പേര് എങ്ങനെയാണു ട്രാന്‍സ്പോര്‍ട്ട് ബസ്സുകള്‍ക്ക് കിട്ടിയത്?. ഞാന്‍ ഈ പേര് ആദ്യമായി കേട്ടത് സ്കൂളില്‍ താഴ്ന്ന ക്ലാസ്സിലേതിലോ പഠിക്കുമ്പോഴാണു്. ട്രാന്‍സ്പോര്‍ട്ട് ബസ്സിന്റെ വശങ്ങളിലുള്ള, രണ്ട് ആനകളുടെ പടമുള്ള ചിഹ്നം കാരണമായിരിക്കാം അതിനു് ഈ പേര് കിട്ടിയത്. അന്ന് പ്രൈവറ്റ് ബസ്സും ട്രാന്‍സ്പോര്‍ട്ട് ബസ്സും ഓടുന്ന നാട്ടിന്‍പുറത്തുള്ള വഴികളില്‍, 'ആനവണ്ടി വരുന്നു' എന്ന് ഒട്ടു പരിഹാസത്തോടെയാണു പറഞ്ഞിരുന്നത്. ആനയെപ്പോലെ സാവധാനം ചലിക്കുന്നതും റോഡിലിറങ്ങുന്ന മനുഷ്യനു ഭീഷണിയായതുമായ ഒന്ന് എന്ന അര്‍ത്ഥവും അതില്‍ ഉണ്ടായിരുന്നിരിക്കാം.<br /><br />പക്ഷെ, പ്രൈവറ്റ് ബസ്സുകളേക്കാളും ഈ ആനവണ്ടിയെ ആണു് ഇന്ന് മിക്ക സ്ഥലങ്ങളിലും ആളുകള്‍ ഇഷ്ടപ്പെടുന്നത്. ചില വര്‍ഷങ്ങള്‍ക്കുമുന്‍പ് ചങ്ങനാശ്ശേരിക്കടുത്തുള്ള തുരുത്തി എന്ന സ്ഥലത്തുനിന്ന് കാവാലത്തേയ്ക്ക് പുതിയൊരു റോഡ് നിര്‍മ്മിക്കുകയും അതിലെ ഒരു പ്രൈവറ്റ് ബസ്സ് സര്‍വ്വീസ് ഏര്‍പ്പെടുത്താന്‍ തീരുമാനിക്കുകയും ചെയ്തു. പ്രൈവറ്റ് ബസ്സ് സര്‍വ്വീസിനെതിരെ നാട്ടുകാര്‍ സമരം നടത്തുകയും, തങ്ങള്‍ക്ക് ട്രാന്‍സ്പോര്‍ട്ട് ബസ്സ് മതി എന്നു വാശിപിടിക്കുകയും ചെയ്തു. പണ്ടുകാലത്താണെങ്കില്‍ ഇങ്ങനെയുണ്ടാകുമെന്നു തോന്നുന്നില്ല. ട്രാന്‍സ്പോര്‍ട്ട് ബസ്സുകാരും വളെരെ മാറിപ്പോയി എന്നുള്ളതിനൊരു അംഗീകാരമാണു് ഈ സംഭവം.<br /><br />ട്രാന്‍സ്പോര്‍ട്ട് ബസ്സ് ജീവനക്കാരുടെ പെരുമാറ്റത്തിലുണ്ടായ മാറ്റമാണു് പ്രധാനപ്പെട്ട ഒരു കാര്യം. ഒരു കാലത്ത് അവര്‍ യാത്രക്കാരോട് വളരെ ധിക്കാരത്തോടെയും പുച്ഛത്തോടെയുമാണു പെരുമാറിയിരുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരാണു് എന്ന ഹുങ്കാണു് ഉണ്ടായിരുന്നത്. ആരും ഞങ്ങളെ ഒന്നും ചെയ്യാനില്ല. ജോലി ചെയ്താലും ഇല്ലെങ്കിലും ഒന്നാം തീയതി ഞങ്ങള്‍ക്കു ശമ്പളം കിട്ടും. എങ്കില്‍പ്പിന്നെ ജനത്തിന്റെമേല്‍ കുതിരകയറിയാല്‍ എന്തു പ്രശ്നം?. ഇതായിരുന്നു ഒരു കാലത്ത് അവരുടെ മനോഭാവം. സ്റ്റോപ്പുകളില്‍ ബസ്സു നിര്‍ത്തി ആളിനെ കയറ്റുകയില്ല. സ്റ്റോപ്പില്‍ ഇറങ്ങണമെന്നു പറയുന്ന യാത്രക്കാരനെ ഒരു കിലോമീറ്റര്‍ അപ്പുറത്ത് ബസ്സു നിര്‍ത്തി ഇറക്കിവിടും. ടിക്കറ്റ് ചാര്‍ജ്ജിന്റെ ബാക്കി കൊടുക്കുകയില്ല. ബാക്കി ചോദിച്ചാല്‍ ചീത്തവിളിക്കും. ഇതൊക്കെ അവരുടെ സ്ഥിരം വിനോദങ്ങളായിരുന്നു.<br /><br />ട്രാന്‍പോര്‍ട്ട് കോര്‍പ്പറേഷന്റെ നഷ്ടം കുമിഞ്ഞു കൂടുകയായിരുന്നു. സര്‍ക്കാരിന്റെ സാമ്പത്തിക സഹായം കൊണ്ടു മാത്രമാണു് അതു നിലനിന്നു പോന്നത്. എങ്കിലും ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും പെന്‍ഷനും മറ്റും യാതൊരു മുടക്കവുമില്ലാതെ കിട്ടിക്കൊണ്ടിരുന്നു. ആനവണ്ടി ഒരു വെള്ളാനയായി മാറുകയായിരുന്നു. അവസാനം ഒരിക്കലും പ്രതീക്ഷിക്കാത്തതു സംഭവിച്ചു. ലാഭമുണ്ടാക്കിയില്ലെങ്കില്‍ ഈ വെള്ളാനയെ പോറ്റേണ്ട കാര്യം സര്‍ക്കാരിനില്ലെന്ന് സര്‍ക്കാര്‍ പരോക്ഷമായെങ്കിലും പ്രഖ്യാപിച്ചു. ഒന്നാം തീയതി ശമ്പളം കിട്ടുമെന്നതിനു് ഉറപ്പില്ലാതായി. ഡി. എ. കൃത്യമായി ലഭിക്കാതെയായി. വെള്ളാനയുടെ പാപ്പാന്മാര് വിരണ്ടു. ജനത്തിന്റെ യാതൊരു സപ്പോര്‍ട്ടും അവര്‍ക്കു കിട്ടിയില്ല. അവന്മാര്ക്കിതു വരണം, എന്തൊരു അഹങ്കാരമായിരുന്നു-എന്നിങ്ങനെയാണു ജനം ചിന്തിച്ചത്. കണ്ടാലറിയാത്തവന് കൊണ്ടാലറിയും എന്നല്ലേ, ചങ്ങാതീ?. കൊണ്ടപ്പോള്‍ ട്രാന്സ്പോര്ട്ടുകാരും ഉണര്‍ന്നു. അവരുടെ മനോഭാവവും പതുക്കെ മാറാന്‍ തുടങ്ങി. <br /><br />ജനത്തിനോടു കൂടുതല്‍ മര്യാദ കാണിക്കാന്‍ തുടങ്ങി. ബസ് സ്റ്റാന്‍ഡുകളിലും സ്റ്റോപ്പുകളിലും കാത്തുകിടന്ന് ആളുകയറ്റാന്‍ തുടങ്ങി. യാത്രക്കാരോട് ഉടക്കുന്നതു ചീത്തവിളിക്കുന്നതും നന്നേ കുറഞ്ഞു. ഇതൊക്കെ അവരുടെ നിലനില്‍പ്പിന്റെ കാര്യമായിരുന്നു. കാലത്തിനനുസരിച്ചു മാറിയില്ലെങ്കില്‍ കാലക്കേടാകും എന്നവര്‍ മനസ്സിലാക്കിത്തുടങ്ങി. എല്ലാം മറക്കുകയും പൊറുക്കുകയും ചെയ്യുന്ന ജനം പതുക്കെ ട്രാന്‍സ്പോര്‍ട്ടു വണ്ടിയെ ഇഷ്ടപ്പെടാന്‍ തുടങ്ങി. മറുവശത്ത് പ്രൈവറ്റ് ബസ്സുകാരുടെ രീതികള്‍ ജനത്തിനു് അസഹ്യമായിത്തുടങ്ങിയിരുന്നു.<br /><br />പ്രൈവറ്റ് ബസ്സിലെ കിളിശല്യമാണു് ഏറ്റവും അസഹ്യം. അഹങ്കാരികളായ, മീശകിളിര്‍ക്കാത്ത പയ്യന്മാര് കിളിയുടെ രൂപത്തില്‍ പ്രൈവറ്റ് ബസ്സിന്റെ വാതിലുകള്‍ കയ്യടക്കി ജനത്തിന്റെ യാത്ര പേടിസ്വപ്നമാക്കി മാറ്റി. ഞങ്ങള്‍ക്കു പ്രൈവറ്റ് ബസ്സു വേണ്ട ട്രാന്‍സ്പോര്‍ട്ട് മതി എന്ന് ജനം ചിന്തിക്കുന്ന അവസ്ഥ വന്നു. പ്രൈവറ്റ് ബസ്സിലെ ജീവനക്കാരുടെ പെരുമാറ്റം മൊത്തത്തില്‍ മോശമായി.<br /><br />ട്രാന്‍സ്പോര്‍ട്ട് ബസ്സിനും മാറ്റങ്ങളുണ്ടായി. പണ്ട് പുതിയ ബസ്സുകള്‍ ഫാസ്റ്റ് പാസ്സഞ്ചറാക്കി ഓടിച്ച് പഴകി ഒന്നിനും കൊള്ളാതെയാവുമ്പോള്മാത്രമേ ഓര്‍ഡിനറി ബസ്സുകളായി ഓടിക്കാറുണ്ടായിരുന്നുള്ളു. ഇപ്പോള്‍ പുതിയ ബസ്സുകളും ഓര്‍ഡിനറിയായി എത്തുന്നു. ചുവന്ന നിറത്തില്‍മാത്രം ഉണ്ടായിരുന്ന ട്രന്‍സ്പോര്‍ട്ട് ബസ്സുകള്‍ വേണാട്, മലബാര്‍ എന്നീ പേരുകളില്‍ വെള്ളനിറത്തില്‍ അവതരിച്ചു. പിന്നെയൊരു മാറ്റം ഒന്നിനുപകരം രണ്ടു ഡോറുകള്‍ വന്നു എന്നതാണു്.<br /><br />യാത്രക്കാര്‍ക്കു സൗകര്യമാണെങ്കിലും രണ്ടു ഡോര്‍ കണ്ടക്ടര്‍മാര്‍ക്ക് ശരിക്കും പണി കൊടുത്തു. സ്റ്റോപ്പുകളില്‍ നിര്‍ത്തുമ്പോള്‍ രണ്ടു വാതിലില്‍ക്കൂടിയും യാത്രക്കാര്‍ കയറും. ടിക്കറ്റ് കൊടുക്കുവാനായി കണ്ടര്‍ക്ക് എപ്പോഴും മുന്പോട്ടും പുറകോട്ടും ഷട്ടിലടിക്കേണ്ട ഗതികേടായി.<br /><br />ബസ്സിന്റെ രണ്ടു ഡോറുകള്‍ യാത്രക്കാരെ ഇളിഭ്യരാക്കാറുണ്ട്. ചിലപ്പോള്‍, കേടായതുകാരണമോ മറ്റോ ഒരു ഡോര്‍ തുറക്കാന്‍ പാടില്ലാത്തവിധത്തില്‍ കെട്ടിയുറപ്പിച്ചു വച്ചിരിക്കും. ബസ്സില്‍ കയറാന്‍ ഓടി വരുന്ന യാത്രക്കാര്‍ അതറിയാതെ ഡോര്‍ തുറക്കാനായി ഹാന്‍ഡിലില്‍ പിടിച്ചു വലിച്ച് മണ്ടന്മാരാവും. ഈയിടെ ഉണ്ടായ ഒരു സംഭവം പറയാം.<br /><br />ഞാന്‍ കോട്ടയത്തേയ്ക്ക് പോകാനായി ബസ്സ് സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്നു. അല്‍പ്പസമയം കഴിഞ്ഞപ്പോള്‍ ഒരു ബസ്സ് വന്നു. വേണാട് ബസ്സാണു്. സ്റ്റോപ്പില്‍ നിന്നിരുന്ന മറ്റു രണ്ടുപേര്‍ മുന്‍വാതിലിനടുത്തേയ്ക്ക് ഓടി. മറ്റാരുമില്ലാത്തതിനാല്‍ സൗകര്യമായി കയറാം എന്നു കരുതി ഞാന്‍ പിന്വാതിലിലേയ്ക്കു ചെന്ന് അതിന്റെ ഹാന്‍ഡില്‍ പിടിച്ചു തിരിക്കാന്‍ തുടങ്ങി. എവിടെ തുറക്കാന്‍?. ആ ഡോര്‍ അകത്തുനിന്ന് കെട്ടി വച്ചിരിക്കുകയായിരുന്നു. സൈഡ് സീറ്റിലിരുന്ന ഒരു യാത്രക്കാരന് പറഞ്ഞതനുസരിച്ച് ഞാന്‍ ഓടിച്ചെന്ന് മുന്‍വാതിലിലൂടെ അകത്തു കടന്നു. തുറന്നാല്‍ അടയ്ക്കാന്‍ പറ്റാത്ത വിധത്തിലായതുകാരണം പിന്‍വാതില്‍, അകത്ത് പ്ലാസ്റ്റിക് ചരടുപയോഗിച്ച് കെട്ടി വച്ചിരിക്കുകയായിരുന്നു. ഇടയ്ക്കു ചില ബസ് സ്റ്റോപ്പുകളില്‍ നിര്‍ത്തിയപ്പോഴും യാത്രക്കാര്‍ ഓടിവന്ന് പിന്‍വാതില്‍ തുറക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട് ഇളിഭ്യരാവുന്നുണ്ടായിരുന്നു.<br /><br />ഞാന്‍ ഈ തുറക്കാത്ത വാതിലിനു തൊട്ടുമുന്പിലുള്ള സീറ്റില്‍ ഇരിക്കുകയായിരുന്നു. ചിങ്ങവനം കഴിഞ്ഞുള്ള ഒരു സ്റ്റോപ്പില്‍ ബസ്സ് നിര്‍ത്തിയപ്പോള്‍ പുറത്തുനിന്ന് ആരോ ആ വാതില്‍ തുറന്ന് അകത്തു കയറിയതായി തോന്നി. വാതില്‍ വലിച്ചടയ്ക്കുന്നുണ്ട്. പക്ഷെ, അടയുന്നില്ല. ശബ്ദം കേട്ട് കണ്ടക്ടര്‍ ഓടി വന്നു ചൂടായി.<br /><br />"ആരാ ഈ വാതില്‍ തുറന്നത്?."<br /><br />അയാള്‍ വിചാരിച്ചത് അകത്തുനിന്ന ആരോ ആണു് വാതില്‍ തുറന്നുകൊടുത്തത് എന്നായിരുന്നു. വാതില്‍ അകത്തുനിന്ന് കെട്ടിവച്ചിരിക്കുകയായിരുന്നതിനാല് അതിനാണല്ലോ സാദ്ധ്യത. അപ്പോഴാണു് പുറത്തുനിന്ന് വാതില്‍ തുറന്ന് അകത്തുകയറിയ ചങ്ങാതി പറഞ്ഞത്,<br /><br />"നമ്മളറിഞ്ഞോ ഇതു കെട്ടി വച്ചിരിക്കുകയായിരുന്നെന്ന്. ഞാന്‍ പിടിച്ചു തിരിച്ചപ്പോള്‍ അതു തുറന്നു. അതിനിപ്പോ ഞാന്‍ എന്തു ചെയ്യാനാ?"<br /><br />എനിക്ക് (എനിക്കു മാത്രമല്ല, കണ്ടക്ടറുള്‍പ്പടെ എല്ലാവര്ക്കും) ശരിക്കും അദ്ഭുതം തോന്നി. നേരത്തെ ഞാനുള്‍പ്പടെ പലരും ഹാന്‍ഡില്‍ തിരിച്ച് ആ കതകു തുറക്കാന്‍ ശ്രമിച്ചതാണു്. അകത്ത് പ്ലാസ്റ്റിക് ചരടുകൊണ്ട് നന്നായി കെട്ടിവച്ചിരുന്നതിനാല്‍ അതു തുറക്കാന്‍ സാധിച്ചില്ല. ഇപ്പോഴിതാ ഒരു ചങ്ങാതി ഓടിവന്ന് പുഷ്പം പോലെ അതു തുറന്നിരിക്കുന്നു. അതിന്റെ കെട്ടൊക്കെ പൊട്ടിച്ചിരിക്കുന്നു. ആര്‍ക്കും സാധിക്കാത്ത ഈ വീരകൃത്യം ചെയ്ത ചങ്ങാതിയാരാണെന്നറിയാനുള്ള ആകാംക്ഷ കാരണം ഞാന്‍ പുറകിലേയ്ക്കു നോക്കി.<br /><br />ഒരു ആജാനുബാഹുവിനെ പ്രതീക്ഷിച്ച ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. കാറ്റടിച്ചാല്‍ പറന്നുപോകാന്‍ പാകത്തിലുള്ള, മെലിഞ്ഞ് അശുവായ ഒരു മനുഷ്യന്. ഇയാള്‍ക്കിത്ര ശക്തിയോ?. കക്ഷി സംസാരിച്ചപ്പോഴാണു മനസ്സിലായത് അദ്ദേഹത്തിന്റെ ശക്തിയല്ല, അദ്ദേഹം രാവിലെതന്നെ ഉള്ളില്‍ നിറച്ച ഇന്ധനത്തിന്റെ ശക്തിയാണെന്ന്. സംസാരത്തിനു് ഒരു കുഴച്ചില്‍, മുഖത്ത് ഒരു ചിരി, അതു മതിയല്ലോ നമുക്കു കാര്യം മനസ്സിലാകാന്‍.<br /><br />ബഹളം കേട്ട്, പുറകിലുള്ള വാതില്‍ തുറന്നതായി മനസ്സിലാക്കിയ ഡ്രൈവര്‍, എഞ്ചിന് ഓഫാക്കിയിട്ട് ക്രുദ്ധനായി, തന്റെ കിളിവാതില്‍ വാതില്‍ തുറന്ന് പുറത്തിറങ്ങി വെളിയില്‍ക്കൂടി പുറകിലെത്തി. ഡോര്‍ അടയ്ക്കാനാവാത്തകാരണം യാത്ര മുടങ്ങുമോ എന്ന് ഞാന്‍ പേടിച്ചു. ഡ്രൈവര്‍ അദ്ദേഹം ചൂടായി,<br /><br />"ആരാ ഈ ഡോര്‍ തുറന്നത്."<br /><br />ആരും മിണ്ടാന്‍ പോയില്ല. അയാള്‍ വീണ്ടും ചോദിച്ചു,<br /><br />"ഇത് അകത്തുനിന്നല്ലേ തുറന്നത്?."<br /><br />വീണ്ടും മറുപടിയൊന്നും ഉണ്ടായില്ല. മൗനം വിദ്വാനു ഭൂഷണം എന്നു വിശ്വസിക്കുന്നയാളായതു കാരണമാകാം നമ്മുടെ ചങ്ങാതി ഒന്നുമറിയാത്തവനെപ്പോലെ നിന്നുകളഞ്ഞു. ഡ്രൈവര്‍ എങ്ങനെയോ പണിപ്പെട്ട് ഡോര്‍ അടച്ചു.<br /><br />വണ്ടി വിട്ടുകഴിഞ്ഞപ്പോള്‍ നമ്മുടെ ചങ്ങാതിക്കു ധൈര്യം വന്നു. അദ്ദേഹം തന്റെ ഭാഗം ന്യായീകരിക്കാന്‍ തുടങ്ങി,<br /><br />"അല്ല, ഇതിപ്പം നമ്മളറിഞ്ഞോ ഇതു കെട്ടിവച്ചിരിക്കുകയാണെന്ന്. ഓടിവന്നു പിടിച്ചപ്പോള്‍ ഡോര്‍ തുറന്നു. അതിപ്പോ എന്റെ കുറ്റമാണോ?."<br /><br />വാസ്തവത്തില്‍ അദ്ദേഹത്തിന്റെ കുറ്റമല്ല. പക്ഷെ, ആരും അതു പറയാന്‍ പോയില്ല. മദ്യപിച്ചുവന്നിരിക്കുന്ന ആളിനോടു സംസാരിക്കുന്നതു ബുദ്ധിയല്ല എന്നു കരുതിയായിരിക്കും. അയാള്‍ തുടര്‍ന്നു,<br /><br />"ഇതിപ്പം വേലിയേ കെടന്ന പാമ്പിനെ എടുത്തു ചീലേ വച്ചതുപോലെയായല്ലോ (ചീലയെന്നു പറഞ്ഞാല്‍ കോണകം). എന്തിനാ രണ്ടു വാതില്‍ ഒണ്ടാക്കിയത്. പണ്ടൊക്കെ ട്രാന്‍സ്പോര്‍ട്ട് ബസ്സിനു് ഒറ്റ വാതിലേ ഉണ്ടായിരുന്നൊള്ളല്ലോ. ഡോറുമില്ലായിരുന്നു. അന്നു വല്ല കൊഴപ്പോമൊണ്ടായിരുന്നോ?. ആവശ്യമില്ലാത്ത ഓരോ പണി കാണിച്ചു വച്ചേച്ച് ഇപ്പം കുറ്റം നമുക്കും."<br /><br />ശരിയല്ലേ ചങ്ങാതി പറഞ്ഞത്?. പ്രൈവറ്റ് ബസ്സിനു് പണ്ടേ രണ്ടു വാതില്‍ ഉണ്ടായിരുന്നു, രണ്ടു വാതിലും കാക്കാന്‍ കിളികളും. ട്രാന്‍സ്പോര്‍ട്ട് ബസ്സിനു രണ്ടു വാതിലും അവയ്ക്ക് ഡോറുകളും ഏര്‍പ്പെടുത്തിയതല്ലാതെ പഞ്ചവര്‍ണ്ണക്കിളികളെ ഏര്‍പ്പെടുത്താന്‍ ആവില്ലല്ലോ. അതിനാല്‍ ഇങ്ങനെയുള്ള പ്രശ്നങ്ങളുണ്ടാവാം. ഉണ്ടാവട്ടെ, സാരമില്ല, കിളിശല്യമില്ലാത്തത് ആശ്വാസം തന്നെ.<br /><br />ട്രാന്‍സ്പോര്‍ട്ട് ബസ്സുകളിലെ സൂപ്പര്‍ ഫാസ്റ്റ് ഒരു ഭീകരനാണു്. അവന്റെ വരവു കണ്ടാല്‍ ആരും ജീവനില്‍ കൊതിയുള്ളതു കാരണം ഓടിമാറിക്കളയും. സൂപ്പര്‍ ഫാസ്റ്റ് എന്ന കൊലയാളി കാരണം എത്ര മനുഷ്യ ജീവനാണു് റോഡില്‍ പൊലിഞ്ഞത്. എന്നിട്ടും അധികാരികള്‍ക്ക് എന്തെങ്കിലും കൂസലുണ്ടോ?. അതിന്റെ മരണപ്പാച്ചില്‍ നിയന്ത്രിക്കാന്‍ ആരും തയ്യാറല്ല. എന്തിനും കോടതിവിധി വന്നെങ്കില്‍ മാത്രമേ അധികാരികള്‍ അനങ്ങുകയുള്ളു എന്ന നയമാണു് സ്വീകരിച്ചിരിക്കുന്നത്.<br /><br />എന്തായാലും ട്രാന്‍സ്പോര്‍ട്ട് ബസ്സിനെ പണ്ടത്തേക്കാള്‍ ജനം ഇഷ്ടപ്പെടുന്നു എന്നതു വാസ്തവമാണു്. ഉദാഹരണത്തിനു്, പ്രൈവറ്റ് ബസ്സിന്റെ കുത്തകയായിരുന്ന എറണാകുളം സിറ്റി സര്‍വ്വീസില്‍ കൂടുതല്‍ ട്രാന്‍സ്പോര്‍ട്ട് ബസ്സുകള്‍ വരണമെന്നാണു് ജനം ആഗ്രഹിക്കുന്നത്. കെ.എസ്.ആര്.റ്റി.സി. ജീവനക്കാരും അവസരത്തിനൊത്ത് ഉയരുകയാണെങ്കില്‍ അവര്‍ക്കു കൊള്ളാം. കാലത്തിനൊപ്പം നിന്നില്ലെങ്കില്‍ അവരെ കാലം പുറംതള്ളുകതന്നെ ചെയ്യും, ജാഗ്രതൈ!. കൂടാതെ ആനെയെപ്പോലെ മദമിളകി റോഡില്‍ ആളുകളെ ഇടിച്ചുകൊല്ലുന്നതു നിര്‍ത്തുകയും വേണം.pradeephttp://www.blogger.com/profile/07319339380195881230noreply@blogger.com1tag:blogger.com,1999:blog-8644146774584202580.post-41980376940802423232010-08-21T07:10:00.000-07:002010-08-21T07:19:57.077-07:00ഇതാണോ ഓണം?"ഓണം കേരളത്തിന്റെ ദേശീയോത്സവമാണല്ലേ?"<br /><br />"അതേ, ചങ്ങാതീ, വലിയ ഷോപ്പിങ്ങ് ഉത്സവം, അതുതന്നെയല്ലേ ദേശീയോത്സവമെന്നു പറഞ്ഞാല്‍?. മാര്‍ക്കറ്റില്‍ വിലക്കുറവ്, ഓഫറുകള്‍, സമ്മാനങ്ങള്‍, നറുക്കെടുപ്പുകള്‍ എന്നിവയുടെ മലവെള്ളപ്പാച്ചിലാണു്, പോരേ?"<br /><br />"ഓ, അങ്ങനെയാണോ?.ഞാന്‍ വിചാരിച്ചത് മറ്റെന്തോ ആണു്. കാണാനായിട്ടെന്തെങ്കിലുമുണ്ടോ?"<br /><br />"പിന്നേ, കൊള്ളാം. ടി.വി. ചാനലുകളില്‍ വെളുപ്പിനു മുതല്‍ അര്‍ദ്ധരാത്രിവരെ നല്ല ബോറന് സിനിമകളുടെ സംപ്രേഷണമുണ്ട്. നാലുദിവസം തികച്ച് ഓടാത്ത സിനിമപോലും blockbuster ആണെന്നാണവര്‍ പറയുന്നത്. പിന്നെ ഒരു കുഴപ്പമുണ്ടു കേട്ടോ, ഓണദിവസങ്ങളില്‍ കാണിക്കുന്ന ഓരോ സിനിമയും തീരാന്‍ അഞ്ചാറു മണിക്കൂറെടുക്കും. സിനിമയുടെ ഇടയ്ക്ക്,.... അല്ല, പരസ്യങ്ങളുടെ ഇടയ്ക്കല്ലേ സിനിമ കാണിക്കുന്നത്. രാവിലെ കൊറിക്കാനുള്ളതെന്തെങ്കിലും എടുത്തുവച്ചുകൊണ്ട് ടി.വി.യുടെ മുന്പിലൊന്നിരുന്നുകൊടുത്താല് മതി. മൂന്നു സിനിമയും മൂന്നുലക്ഷം പരസ്യവും കണ്ടു സായൂജ്യമടഞ്ഞ് വേളുപ്പാന്‍കാലത്ത് എഴുന്നേല്‍ക്കാം. ഓണത്തിനു് ഇതൊക്കെയാണു കാണാനുള്ളത്, പോരേ?"<br /><br />"ഭയാനകം!, ക്ഷമിക്കണം, ഒന്നാംതരം"<br /><br />"കൊള്ളാമല്ലേ?. ഇതൊന്നുമല്ല, ഇനിയുമുണ്ട്. മദ്യക്കച്ചവടത്തിന്റെ റെക്കോഡു തകര്‍ക്കുന്ന സുദിനമാണു് ഓണം."<br /><br />"എന്റെ ദൈവമേ!."<br /><br />"വിഷമിക്കാതിരിക്കൂ ചങ്ങാതീ, ഓണത്തിനെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട ഒരുകാര്യമുണ്ട് - അന്ന് എല്ലാവരുടെയും മുഖത്ത് ആമോദത്തിന്റേതായ ഒരു നിറചിരി ഉണ്ടാവും. ഓണത്തിന്റെ പ്രത്യേകതകളില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതും അതുതന്നെയാണു്. അതു മതിയല്ലോ ഓണം ഓണമാവാന്, അല്ലേ?"pradeephttp://www.blogger.com/profile/07319339380195881230noreply@blogger.com0tag:blogger.com,1999:blog-8644146774584202580.post-58039382814097977832010-04-25T08:21:00.000-07:002010-04-25T08:41:30.764-07:00അങ്ങനെ ഞാനും പതിനൊന്നായി<p></p><p></p><p>ഇപ്പോള്‍ ആരെയെങ്കിലും 'പതിനൊന്ന്' എന്ന് വിളിക്കാറുണ്ടോ?</p><p></p><p>'പതിനൊന്ന്' എന്നതു കൊണ്ട് എന്താണുദ്ദേശിക്കുന്നത് എന്നു മനസ്സിലായില്ല, അല്ലേ?</p><p></p><p>പുരുന്മാരുടെ വേഷത്തെ സംബന്ധിക്കുന്നതാണത്. മുണ്ടുടുത്ത ഒരാളെയും പാന്റ്സ് ഇട്ട ഒരാളെയും സങ്കല്പ്പിച്ചു നോക്കൂ. ആരാണു പതിനൊന്ന്?, പാന്റ്സിട്ട ആള് തന്നെ, അല്ലേ?</p><p></p><p>വീണ്ടും ആദ്യം ചോദിച്ച ചോദ്യം ആവര്‍ത്തിക്കാം-ഇപ്പോള്‍ ആരെയെങ്കിലും 'പതിനൊന്ന്' എന്നു വിളിക്കാറുണ്ടോ?. ഇല്ല. പാന്റ്സിട്ടവരെ ആരും പതിനൊന്ന് എന്നു പരിഹസിച്ചു വിളിക്കാറില്ല. എന്താണു കാരണം?. ഇപ്പോള്‍ ഭൂരിപക്ഷം മലയാളി പുരുഷന്മാരും പാന്റ്സാണു വേഷമായി സ്വീകരിച്ചിരിക്കുന്നത്. പാന്റ്സ് ഉപയോഗിക്കാത്ത മുണ്ടന്മാര് ഒരു വളരെ വളരെ ചെറിയ ന്യൂനപക്ഷമായി അധഃപതിച്ചിരിക്കുന്നു.</p><p></p><p>പത്താം ക്ലാസ്സിലെത്തുന്നതുവരെ ഞാന്‍ നിക്കറാണു ധരിച്ചിരുന്നത്. അന്ന് അതാണു നാട്ടുനടപ്പ്-മുപ്പത്തഞ്ചു വര്‍ഷം മുന്‍പുള്ള കാര്യമാണേ!. പത്താം ക്ലാസിലായപ്പോള്‍ നിക്കര്‍ ഉപേക്ഷിച്ച് മുണ്ടുടുക്കാന്‍ തുടങ്ങി. ഇപ്പോഴത്തെ പിള്ളാര്‍ക്ക് ഇതു കേട്ടാല്‍ വിശ്വസിക്കാന്‍ പ്രയാസമായിരിക്കും. ഇപ്പോഴത്തെ ആണ്‍പിള്ളേരെല്ലാം ജനിച്ചു വീഴുന്നതുതന്നെ ജീന്സിനുള്ളിലേയ്ക്കാണു്. ത്വക്കിനു മുകളിലുള്ള ഒരു എക്സ്ട്രാ ചര്‍മ്മമായി, ശരീരത്തില്‍ നിന്നു വേര്‍പെടുത്താനാവാത്ത ഒരു അവിഭാജ്യ ഘടകമായി അത് അവന്റെ ശരീരത്തോടൊട്ടി, ഇറുകിപ്പിടിച്ചു കിടക്കും. വീട്ടില്‍ പോലും മുണ്ടോ കൈലിയോ ഒന്നും അവനു സ്വീകാര്യമല്ല. എന്റെ പഴമനസ്സില് എപ്പോഴും തോന്നുന്ന സംശയമാണു്- ഇതുപോലെ ചൂടും വിയര്‍പ്പുമുള്ള നമ്മുടെ കാലാവസ്ഥയില്‍ ഇവന്മാര് ഇതെങ്ങനെ സഹിക്കുന്നു?!.</p><p></p><p>വേറൊരു സംശയവും ഈ പഴമനസ്സില് കിടന്നു കളിക്കാറുണ്ട് - അതു് എന്താണെന്നു പറയാം. ഇപ്പോള്‍ പല ചെറുപ്പക്കാരും വിവാഹശേഷം വളരെ നാളുകള്‍ കഴിഞ്ഞിട്ടും കുട്ടികള്‍ ജനിക്കാതെ വരുമ്പോള്‍ ആശുപത്രിയില്‍ പോയി പരിശോധനയ്ക്കു വിധേയരാകുമ്പോള്‍ വെളിപ്പെടുന്ന കാര്യം സ്പേം കൗണ്ടില്‍ കുറവുണ്ടെന്നുള്ളതാണു്. ജനിച്ച നാള് മുതല്‍ ഒരു നിമിഷം പോലും ഒഴിവില്ലാതെ ശരീരത്തില്‍ ഫിറ്റു ചെയ്തിരിക്കുന്ന ഈ ജീന്‍സും പാന്റ്സുമല്ലയോ ഇതിലെ വില്ലന്‍?-ആവോ ആര്‍ക്കറിയാം.</p><p></p><p>പതിനൊന്നിന്റെ കാര്യം പറഞ്ഞു വന്നതാണു്. പറഞ്ഞു പറഞ്ഞു കാടു കയറിപ്പോയി. പതിനൊന്നിലേയ്ക്കു തന്നെ മടങ്ങാം. എന്റെ കുട്ടികാലത്ത് പാന്റ്സിട്ട ആരെയെങ്കിലും നാട്ടില്‍ കാണാന്‍ കിട്ടുക വലിയ പ്രയാസമായിരുന്നു. പാന്റ്സിട്ടവരെ കാണുമ്പോള്‍ പലര്‍ക്കും ഒരു പരിഹാസമാണു്(കാരണം മറ്റൊന്നുമല്ല-അസൂയ!). കാണികള്‍(അവര്‍ മുണ്ടന്മാരായിരിക്കുമെന്നു പറയേണ്ട ആവശ്യമില്ലല്ലോ) ശബ്ദം താഴ്ത്തി, പരിഹാസത്തോടെ പരസ്പരം ചോദിക്കും-"ആരാടാ ഈ പതിനൊന്ന്?", അല്ലെങ്കില്‍-"ഇവനെന്നാടാ പതിനൊന്നായത്?"</p><p></p><p>പത്താം ക്ലാസ്സു കഴിഞ്ഞ് ഞാന്‍ തിരുവല്ലാ മാര്‍ത്തോമ്മാ കോളജില്‍ ചേര്‍ന്നു-പ്രീ ഡിഗ്രിക്ക്. അവിടെയും മുണ്ടു തന്നെയായിരുന്നു എന്റെ വേഷം. എന്നാല്‍ ക്ലാസ്സില്‍ ചില 'പതിനൊന്നു'കളും ഉണ്ടായിരുന്നു. അവര്‍ ഒരു ചെറുന്യൂനപക്ഷമായിരുന്നു. തോമസ് വര്‍ഗീസ്, ഉമ്മന്‍ കെ.ഒ., ജോണ്‍ ഈപ്പന് എന്നിവര്‍ അക്കൂട്ടത്തില്‍പ്പെടുന്നു(രണ്ടു തോമസ് വര്‍ഗീസുമാര്‍ ഉണ്ടായിരുന്നു. അവരെ വേര്‍തിരിച്ചറിയുവാനായി അവരുടെ സ്ഥലപ്പേരും കൂടെ ചേര്‍ത്ത് തോമസ് വര്‍ഗീസ് മണിപ്പുഴ, തോമസ് വര്‍ഗീസ് തിരുവല്ല എന്നിങ്ങനെ വിളിക്കാമെന്നു ഇംഗ്ലിഷു പഠിപ്പിച്ചിരുന്ന തോമസ് പി. വര്‍ഗീസ് സാര്‍ നിര്‍ദ്ദേശിക്കുകയുണ്ടായി). അതില്‍ തോമസ് വര്‍ഗീസ് തിരുവല്ലയാണു പാന്റ്സിട്ടു വന്നിരുന്ന ആള്. ക്ലാസ്സില്‍ പാന്റ്സിട്ടു വരുന്നവരെ ആരും പരിഹാസത്തോടെ കാണുകയോ പതിനൊന്ന് എന്നു വിളിക്കുകയോ ചെയ്തിരുന്നില്ല. കോളജില്‍ ചേര്‍ന്നാല്‍ എല്ലാവരും പരിഷ്കാരികളായി മാറുമല്ലോ!. </p><p></p><p>പ്രീഡിഗ്രി രണ്ടാം വര്ഷമായതോടുകൂടി എനിക്കും 'പതിനൊന്ന്' ആയാല്ക്കൊള്ളാം എന്നൊരു ആഗ്രഹം മനസ്സില്‍ പൊട്ടിമുളച്ചു. പാന്റ്സിനു് മുണ്ടിനേക്കാളുള്ള സൗകര്യം ഓര്‍ത്താണു് ഇങ്ങനെ ഒരാഗ്രഹം ഉണ്ടായത്. മാത്രമല്ല, പ്രിഡിഗ്രി കഴിഞ്ഞ് എഞ്ചിനിയറിങ്ങ് കോളജില്‍ ചേരണം എന്നതു ഞാന്‍ ഉറപ്പിച്ചു കഴിഞ്ഞിരുന്നു. അവിടെ ചെല്ലുമ്പോള്‍ ഏതായാലും പാന്റ്സിലേയ്ക്കു മാറാതെ തരമില്ലെന്നറിയാം. അപ്പോള്‍ അതു നേരത്തെ തന്നെ പരിചയമാക്കിക്കളയാം എന്നു കരുതി. പുസ്തകങ്ങളും ചുമന്ന് രണ്ടു കിലോമീറ്ററിലധികം നടന്നാണു് ഞാന്‍ കോളജില്പോയിരുന്നത്. വേഷം മുണ്ടിനു പകരം പാന്റ്സാക്കിയാല് അതു വളരെ സൗകര്യമാകും. ഇക്കാരണങ്ങളെല്ലാം കൊണ്ട് ഉടന്‍ തന്നെ പാന്റ്സു തയ്പ്പിക്കാന്‍ തീരുമാനിച്ചു (അന്ന് ഇന്നത്തെപ്പോലെ റെഡിമെയ്ഡ് ഡ്രസ്സുകളുടെ കാലമായിരുന്നില്ല).</p><p></p><p>തിരുവല്ല ടൗണിലെ ബോംബെ ഡയിങ്ങ് ഷോറൂമായ മഞ്ചേരിക്കളത്തിലെത്തി. വലിയ വിലയില്ലാത്ത പാന്റ്സിന്റെ തുണി തിരഞ്ഞെടുത്തു. എത്ര മീറ്റര്‍ തുണി വേണമെന്നു നിശ്ചയമുണ്ടായിരുന്നില്ല. അവിടത്തെ സെയില്‍സ്മാന്റെ അഭിപ്രായമനുസരിച്ചുള്ള അളവില്‍ രണ്ടു പാന്റ്സിനുള്ള തുണി എടുത്തു - ഒരു കോട്ടണും ഒരു ടെറികോട്ടണും.</p><p></p><p>ഇനി അതു തയ്പ്പിക്കണം. നന്നായി പാന്റ്സു തയ്ക്കുന്ന തയ്യല്‍ക്കട ഏതാണെന്നറിയില്ല. ജോണ്‍ ഈപ്പനോടു ചോദിക്കാന്‍ തീരുമാനിച്ചു. അയാള്‍ പാന്റ്സ് തയ്പ്പിക്കുന്നത് ചങ്ങനാശ്ശേരിയിലുള്ള 'വെസ്റ്റേണ്‍ ടെയിലറിങ്ങ്' എന്ന കടയിലാണെന്നു പറഞ്ഞു. എസ്.ബി. കോളജിനടുത്താണു് ആ തയ്യല്‍കട. തിരുവല്ലയില്‍ നിന്നു കോട്ടയത്തേയ്ക്കു പോകുമ്പോള്‍ എസ്.ബി. കോളജിനു മുമ്പായി റോഡിന്റെ ഇടതു വശത്താണു്(പടിഞ്ഞാറു വശത്ത്) വെസ്റ്റേണ്‍ ടെയിലറിങ്ങ്. ഇപ്പോഴും ആ കട ഉണ്ട്. ഞാന്‍ എന്നും രാവിലെ കോട്ടയത്ത് ഓഫീസിലേയ്ക്കു പോകുമ്പോഴും വൈകിട്ട് തിരികെ തിരുവല്ലയിലേയ്ക്കു വരുമ്പോഴും ബസ്സിലിരുന്ന് ആ കട കാണാറുണ്ട്. ഒരു പഴയ ഒറ്റനില കെട്ടിടത്തിലാണത്. പഴയ കെട്ടിടങ്ങളെല്ലാം പൊളിച്ച് പുതിയവ പണിയുന്ന തിരക്കാണല്ലോ ഇപ്പോള്‍. ഈ പഴയ കെട്ടിടം ഇനി എത്ര നാള് അവിടെയുണ്ടാവുമോ എന്തോ?!.</p><p></p><p>ഒരു ദിവസം ഉച്ചയ്ക്കു ശേഷം ഞാന്‍ ചങ്ങനാശ്ശേരി ട്രാന്‍സ്പോര്‍ട്ട് ബസ്സ്റ്റാന്റില് ബസ്സിറങ്ങി. കയ്യിലുള്ള കടലാസു പൊതിയില്‍ പാന്റ്സ് തയ്പ്പിക്കുവാനുള്ള തുണി ഉണ്ട്. ബസ്സ്റ്റാന്റില് നിന്നു വടക്കോട്ട് എസ്.ബി. കോളജിന്റെ ഭാഗത്തേയ്ക്കു നടന്നു. വെസ്റ്റേണ്‍ ടെയിലറിങ്ങ് കണ്ടുപിടിക്കാന്‍ പ്രയാസമുണ്ടായില്ല.</p><p></p><p>ആദ്യമായി പാന്റ്സ് തയ്പ്പിക്കുവാന്‍ പോവുകയാണു്. തെല്ല് ആകാംക്ഷയോടെ ഞാന്‍ തയ്യല്‍ക്കടയുടെ ഉള്ളില്‍ കടന്നു. അകത്ത് മേശയുടെ പിറകില്‍ നിന്ന ഒരു മദ്ധ്യവയസ്കന്(അയാളാണു് മാസ്റ്റര്‍, സ്വാഭാവികമായും). ചോദ്യഭാവത്തില്‍ തലയുയര്‍ത്തി നോക്കി. കയ്യിലുണ്ടായിരുന്ന പൊതി ആ മേശപ്പുറത്തു വച്ചുകൊണ്ട് ഞാന്‍ പറഞ്ഞു:</p><p></p><p>"പാന്റ്സു തയ്കാനാ".</p><p></p><p>മാസ്റ്റര്‍ എന്നെ ഒന്നു നോക്കി. ഞാന്‍ മുണ്ടുടുത്തുകൊണ്ടാണു ചങ്ങാതീ ചെന്നിരിക്കുന്നത്. മേശപ്പുറത്തു ഞാന്‍ വച്ച പൊതിയഴിച്ച് തയ്ക്കുവാനുള്ള തുണി പുറത്തെടുത്ത് മാസ്റ്റര്‍ ടേപ്പു വച്ച് അളന്നു നോക്കി. നോട്ടത്തിലൂടെ എന്നെയും ഒന്നളന്നു. മുണ്ടുടുത്തു കൊണ്ട് പാന്റ്സിനു് അളവെടുക്കാന്‍ ചെന്നാല്‍ പൊല്ലാപ്പാകുമെന്ന് ഞാന്‍ മനസ്സിലാക്കാന്‍ പോകുന്നതേ ഉണ്ടായിരുന്നുള്ളു.</p><p></p><p>മാസ്റ്റര്‍ എന്നെ ഒരു വശത്തേയ്ക്കു മാറ്റി നിര്‍ത്തി. എന്നിട്ട് എന്റെ മുണ്ടിന്റെ താഴെ ഉള്ളിലുള്ള കോന്തല പിടിച്ച് അത് എന്റെ കാലിന്നിടയിലൂടെ പുറകിലേയ്ക്കു വലിച്ച് ഉയര്‍ത്തി നിര്‍ത്തി. എന്നിട്ട് മറ്റേ കൈ കൊണ്ട് അടുത്ത കോന്തലയും അതുപോലെ പുറകിലേയ്ക്കെടുത്ത് ഉയര്‍ത്തി വലിച്ചു പിടിച്ചു. എന്നിട്ട് എന്നോടു പറഞ്ഞു ഞാന്‍ കൈ പുറകിലേയ്ക്കെടുത്ത് ആ കോന്തല അങ്ങനെ വലിച്ചു മുറുക്കി നില്ക്കാന്. ഞാന്‍ അനുസരിച്ചു. അപ്പോള്‍ കണ്ടാല്‍ ഞാന്‍ താറുടുത്തുകൊണ്ട് നില്ക്കുകയാണെന്നു തോന്നും. മുണ്ടുടുത്തുകൊണ്ട് പന്റ്സിനു് അളവെടുക്കാന്‍ ചെന്നാല്‍പ്പിന്നെ ഇതല്ലേ ഉള്ളു മാര്‍ഗ്ഗം ചങ്ങാതീ, അയാളെ കുറ്റം പറയാന്‍ പറ്റുമോ?.</p><p></p><p>മാസ്റ്റര്‍ ടേപ്പെടുത്ത് എന്റെ അളവെടുക്കാന്‍ തുടങ്ങി. ഈ പരിപാടി എത്രയും വേഗം ഒന്നു തീര്‍ന്നു കിട്ടിയാല്‍ മതിയെന്നായി എനിക്ക്. പുറത്തുനിന്ന് ആരെങ്കിലും കയറി വന്നാല്‍ എനിക്കാകെ നാണക്കേടാകുമല്ലൊ താറുടുത്തതുപോലെയുള്ള ആ നില്‍പ്പ്. വിഡ്ഢിവേഷം കെട്ടിയുള്ള ആ നില്പ്പിനിടയില് സ്ത്രീകളാരെങ്കിലും കയറിവന്നാല്‍!. ആലോചിക്കാതെയിരിക്കുകയാണു ഭേദം!. എന്നാല്‍ അപകടമൊന്നും കൂടാതെ അളവെടുക്കല് അവസാനിച്ചു.</p><p></p><p>പാന്റ്സ് തയ്ച്ചു കിട്ടിയശേഷം ആദ്യമായി അതിലൊരെണ്ണം ധരിച്ചുകൊണ്ട് കോളജില്‍ പോയ ദിവസം- അന്നു പതിവിലും നേരത്തെ ഞാന്‍ കോളജില്‍ എത്തി. ആദ്യമായി സാരിയുടുത്തുകൊണ്ട് പുറത്തിറങ്ങിയ പെണ്‍കുട്ടിയെപ്പോലെ ഒരല്‍പ്പം പരിഭ്രമം ഉണ്ടായിരുന്നു എന്നു കൂട്ടിക്കോ. ആ തലതെറിച്ച കെ. ഒ. ഉമ്മന്‍ ക്ലാസ്സിനു പുറത്തു നില്ക്കുന്നു.</p><p></p><p>എന്നെ കണ്ടതും ഒരു ഇരയെ കിട്ടിയ സന്തോഷം അയാളുടെ മുഖത്തു നിറഞ്ഞു. അയാള്‍ ഉറക്കെ വിളിച്ചു കൂവി:</p><p></p><p>"എടാ, ദേ ഒരുത്തന് വന്നിരിക്കുന്നതു കണ്ടോ?!"</p><p></p><p>എന്നിട്ടയാള്‍ എന്റെ നേരെ തിരിഞ്ഞു. ഒരു പരിഹാസച്ചിരിയോടെ ചോദിച്ചു:</p><p></p><p>"പാന്റ്സിട്ടതുകൊണ്ടാ അതിരാവിലെ ഇങ്ങു പോന്നതല്ലേ?"</p><p></p><p>ഈ തെണ്ടിയുടെ മുമ്പില്‍ത്തന്നെ ആദ്യം ചെന്നുപെട്ടല്ലോ എന്നു ശപിച്ചുകൊണ്ട് ഞാന്‍ വേഗം ക്ലാസ്സില്‍ കയറി സീറ്റിലിരുന്നു. </p><p></p><p>അങ്ങനെ ഞാനും പതിനൊന്നായി!. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല കേട്ടോ.</p>pradeephttp://www.blogger.com/profile/07319339380195881230noreply@blogger.com1tag:blogger.com,1999:blog-8644146774584202580.post-75388160769190252362010-01-28T16:03:00.000-08:002010-01-28T16:12:49.279-08:00കോട്ടയത്തെ ജനം, പോത്ത്, എം.എല്‍.എ.<p> </p><p>ഉദ്യോഗസ്ഥന്മാരുടെ ഒരു മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ പോയതാണു്. മീറ്റിങ്ങു തുടങ്ങാന്‍ താമസമുള്ളതു കാരണം പുറത്തുള്ള മുറിയില്‍ വെയ്റ്റു ചെയ്യുകയായിരുന്നു. മറ്റു പല ഓഫീസുകളില്‍നിന്നു വന്ന ഉദ്യോഗസ്ഥരും അവിടെ ഇരിപ്പുണ്ട്. അവരില്‍ രണ്ടു പേര് തമ്മില്‍ സംസാരിക്കുകയാണു്.</p><p> </p><p>നാട്ടകം പഞ്ചായത്ത് കോട്ടയം മുനിസിപ്പാലിറ്റിയില്‍ ചേര്‍ക്കുന്ന കാര്യമൊക്കെയാണു് സംസാരിക്കുന്നത്.കോട്ടയം പട്ടണത്തിന്റെ വികസനക്കാര്യങ്ങളും സംസാര വിഷയമാകുന്നുണ്ട്.</p><p> </p><p>"ഈ കോട്ടയം ടൗണ്‍ എന്നു പറഞ്ഞാല്‍ എന്തോ ഒണ്ട്?. ആകെപ്പാടെ ഒരിത്തിരി സ്ഥലം. എന്താ ഈ കോട്ടയം വികസിക്കാത്തത്?......... ഇവിടത്തെ ആള്‍ക്കാരുടെ മനോഭാവം ശരിയല്ല, അതാ കാര്യം".</p><p> </p><p>മറ്റേയാളും അതു തല കുലുക്കി സമ്മതിച്ചു. </p><p> </p><p>"ഇവിടെ ടൗണിലെ റോഡിനൊന്നു വീതി കൂട്ടാന്‍ ഒരിഞ്ചു സ്ഥലം ഒരുത്തനും വിട്ടു കൊടുക്കത്തില്ല, കൊടുക്കുമോ?"</p><p> </p><p>"ഈ കെ. കെ. റോഡും റ്റി. ബി. റോഡുമൊക്കെ ഇങ്ങനെ കിടക്കുന്നതെന്താ ?. അല്ല, ഇവിടെ ആവശ്യത്തിനു റോഡുണ്ടോ ?. ട്രാഫിക് ബ്ലോക്കുണ്ടായാല്‍ തിരിച്ചുവിടാന്‍ വഴിയുണ്ടോ ?"</p><p> </p><p>"പ്രായോഗിക ബുദ്ധി വേണം. ഇച്ഛാശക്തി വേണം"</p><p> </p><p>"എം.എല്‍.എ. വികസനക്കാര്യത്തില്‍ വളരെ താല്‍പ്പര്യമുള്ള ആളാ കേട്ടോ"</p><p> </p><p>"പക്ഷെ, സ്ഥലമെടുപ്പിന്റെ കാര്യം വരുമ്പോള്‍ നാട്ടുകാര്‍ മാറിക്കളയും. എം.എല്‍.എ. വികസനക്കാര്യത്തില്‍ താല്‍പ്പര്യമുള്ള ആളും വളരെ പ്രാക്റ്റിക്കല്‍ മൈന്ഡെഡുമാണെന്നാ പറയപ്പെടുന്നത്. പക്ഷെ നാട്ടുകാരും കൂടെ അവസരത്തിനൊത്ത് ഉയരണ്ടേ ?....എവിടെ?"</p><p> </p><p>സംഭാഷണം അങ്ങനെ നീണ്ടു പോയി. ശരിക്കും കോട്ടയംകാര് ഒരിഞ്ചു സ്ഥലം പോലും വിട്ടു കൊടുക്കാത്ത വികസന വിരോധികളാണോ?. എനിക്കറിഞ്ഞു കൂടെന്റെ ചങ്ങാതീ, ഞാന്‍ ഇവിടത്തുകാരനല്ല!. മേല്‍പ്പറഞ്ഞ സംഭാഷണം നടത്തിയ ഉദ്യോഗസ്ഥന്മാരും കോട്ടയം സ്വദേശികളല്ല. അതില്‍ ഒരാള്‍ മെറ്റെവിടെയൊ നിന്ന് വന്നു കോട്ടയത്തു താമസമാക്കിയ ആളാണെന്നു സംഭാഷണത്തില്‍ നിന്നു മനസ്സിലായി. ഏതായാലും എം.എല്‍.എ.യുടെ പ്രായോഗിക ബുദ്ധിയെക്കുറിച്ചു രണ്ടു പേരും മതിപ്പോടെ സംസാരിച്ചു.</p><p> </p><p>ഈ സംഭാഷണവും എം.എല്‍.എ.യുടെ പ്രായോഗിക ബുദ്ധിയെക്കുറിച്ചു മതിപ്പോടെ അവര്‍ പറഞ്ഞതും വളരെ നാളുകള്‍ക്കു ശേഷം ഒരു ദിവസം എന്റെ മനസ്സില്‍ ഓടിയെത്തി. അന്നു പത്രത്തില്‍ കണ്ട ഒരു വാര്‍ത്തയാണു് അതിനു കാരണം.</p><p> </p><p>ഒരു പോത്ത് ഇടഞ്ഞതാണു പ്രശ്നം. ഒരു ദിവസം കോട്ടയം ടൗണില്‍ ഒരുപോത്ത് വിരണ്ടോടി. ഓടി സ്കൂളിന്റെ ഗ്രൗണ്ടില്‍ കയറി. ഉടന്‍ തന്നെ കുട്ടികളെയെല്ലാം സ്കൂളിനകത്താക്കി അത്യാഹിതമൊന്നും ഉണ്ടാകാതെ അദ്ധ്യാപകര്‍ രക്ഷിച്ചു. പക്ഷെ വിരണ്ട പോത്തിനെ തളയ്ക്കണമല്ലോ, എന്തുചെയ്യും ?. തളയ്ക്കുവാനുള്ള എല്ലാ ശ്രമവും പോത്തുകുട്ടന്‍ വിദഗ്ദ്ധമായി പരാജയപ്പെടുത്തി.</p><p> </p><p>വെട്ടാന്‍ നില്ക്കുന്ന പോത്തിനോടു വേദമോതിയിട്ടു കാര്യമില്ലെന്നറിയാവുന്ന പോത്തുതളയ്ക്കല് വിദഗ്ദ്ധന്മാര് തടി കേടാകാതെ മാറിനില്‍ക്കുന്നതാണു ബുദ്ധിയെന്നു മനസ്സിലാക്കി. വിജയകരമായി പിന്മാറിയ അവര്‍ പോത്തുകുട്ടനില് നിന്നു പരമാവധി അകലമിട്ടു മാറി അവനെ അരാധനയോടെ നോക്കി നിന്നു. പോത്താകട്ടെ വിജയഭേരി മുഴക്കി മുക്രയിട്ടു കൊണ്ട് സ്കൂള്‍ മൈതാനത്തു പാഞ്ഞു നടന്നു.</p><p> </p><p>അടിയന്തിര സ്ഥിതി വിശേഷം നേരിടാനായി എന്തിനും തയ്യാറായി പൊലീസ് സംഘവും സ്ഥലത്തെത്തി നിലയുറപ്പിച്ചു. പോത്തിനെ പൊലീസ് വെടിവയ്ക്കും എന്നു പലരും വ്യാമോഹിച്ചു. ആദ്യമായി ഒരു വെടിവയ്പ്പു കണ്ടു സായൂജ്യമടയാം എന്ന അതിമോഹത്താല്‍ ജനമെല്ലാം അവിടത്തന്നെ തറഞ്ഞു നിന്നു.</p><p> </p><p>അവസരത്തിനൊത്ത് ഉയരേണ്ട പൊലീസ് പക്ഷെ സ്പോര്‍ട്സ് മാന്‍ സ്പിരിറ്റു കാണിച്ചില്ല. വെടി വയ്ക്കുന്ന പ്രശ്നമേയില്ല എന്നവര്‍ തീരുമാനിച്ചു കളഞ്ഞു!. കാരണം? - തോക്കെടുത്തു വെടി വച്ചാല്‍ പോത്തിനു തന്നെ കൊള്ളും എന്നു വല്ല ഉറപ്പുമുണ്ടോ?. തോക്കു കയ്യിലുള്ള പൊലീസിനു് അങ്ങനെ വലിയ ഉറപ്പൊന്നും തോന്നിയില്ല. പിന്നെയല്ലേ മറ്റുള്ളവര്‍ക്ക്!. ഉന്നം തെറ്റി വല്ല മനുഷ്യ ജീവിക്കും വെടിയേറ്റാല്‍ ?. അല്ലെങ്കില്‍ വെടിയേറ്റ് അടുത്തുള്ള തെങ്ങില്‍ നിന്നും തേങ്ങ താഴെ നില്ക്കുന്നവരുടെ തലയില്‍ വീണാല്‍?.</p><p> </p><p>പോത്തു പ്രശ്നം എങ്ങനെ പരിഹരിക്കാം എന്ന് ജനവും പൊലീസും തല പുകഞ്ഞ് ആലോചിക്കുന്നു. ഇതൊന്നും തനിക്കൊരു വിഷയമല്ല എന്ന മട്ടില്‍ പോത്ത് ഇടഞ്ഞു തന്നെ.അപ്പോളാണു് വിവരമറിഞ്ഞ് എം.എല്‍.എ. സ്ഥലത്തെത്തുന്നത്. പൊലീസിന്റെയും പൊതുജനം എന്ന കഴുതയുടെയും തല പുകയുന്നതു കണ്ട് എം.എല്‍.എ.യും തന്റെ തല ചെറുതായൊന്നു പുകച്ചു. അദ്ദേഹം പ്രായോഗിക ബുദ്ധിയുള്ള ആളായതു കൊണ്ട് പോത്തു പ്രശ്നത്തിനു് ഒരു പരിഹാരം പെട്ടെന്നു തന്നെ അദ്ദേഹത്തിന്റെ തലയ്ക്കുള്ളില്‍ മിന്നി.</p><p> </p><p>ഉടനെ തന്നെ അദ്ദേഹം നിര്‍ദ്ദേശം കൊടുക്കുന്നു. അധികം താമസിക്കാതെ അതാ രണ്ട് എരുമപ്പെണ്കൊടിമാരെ സ്ഥലത്തേയ്ക്ക് ആനയിക്കുന്നു. ഇടഞ്ഞു നില്ക്കുന്ന പോത്തു കുട്ടന്റെ വിഹാര രംഗത്തേയ്ക്കതാ എരുമയുവതികളെ കടത്തി വിടുന്നു. എരുമപ്പെണ്കൊടിമാര് കണ്ണില്‍ പെട്ടതും അതാ ഭീകരനായ ആ പോത്ത് ഒരു കുഞ്ഞാടായി മാറുന്നു. എരുമകളുമായി സൗഹൃദം സ്ഥാപിക്കാനായി അവന് മന്ദമന്ദം അവറ്റകളുടെ നേരേ നട കൊള്ളുന്നു. താന്‍ പൊതുജനത്തെയും പൊലീസിനെയും വിരട്ടി നിറുത്തിയിരിക്കുകയാണെന്ന കാര്യമെല്ലാം മറന്ന് അവന് പൊതു ജനത്തെക്കാളും വലിയ കഴുതയായി മാറി. ചുറ്റും നില്ക്കുന്ന ജനത്തെ അവഗണിച്ചു് അവന് എരുമകളുടെ പുറകെ പോയി.</p><p> </p><p>പറ്റിയ അവസരം മുതലെടുത്ത് ആളുകള്‍ പോത്തിനെ കുരുക്കിട്ടു പിടിച്ചു. അങ്ങനെ വെടിയും പുകയും രക്തച്ചൊരിച്ചിലുമൊന്നും കൂടാതെ പോത്തു പ്രശ്നം സിമ്പിളായി പരിഹരിച്ചു. ഈ വാര്‍ത്ത പത്രത്തില്‍ വായിച്ചപ്പോള്‍ എം.എല്‍.എ.യുടെ പ്രായോഗിക ബുദ്ധിയെക്കുറിച്ചെല്ലാം മതിപ്പോടെ രണ്ട് ഉദ്യോഗസ്ഥന്മാര് പണ്ടൊരിക്കല്‍ സംസാരിച്ചത് എന്റെ ഓര്‍മ്മയില്‍ തെളിഞ്ഞു. പോത്തു സംഭവം പരിഹരിച്ചത് അത്ര വലിയ കാര്യമാണോ എന്ന് ചിലര്‍ സംശയിച്ചേക്കാം. വലിയ കാര്യം തന്നെയാണു്. കാരണം ഇങ്ങനെയുള്ള ലൈവായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നല്ല മനസ്സാന്നിദ്ധ്യവും പ്രായോഗിക ബുദ്ധിയും അവശ്യമാണു്.</p><p> </p><p>കോട്ടയംകാരെപ്പറ്റി രണ്ടു പേര് നടത്തിയ സംഭാഷണം മുകളില്‍ കൊടുത്തിരുന്നല്ലോ. അവരുടെ അഭിപ്രായത്തോടു ഞാന്‍ യോജിക്കുന്നുണ്ടോ എന്നു ചോദിച്ചാല്‍ ഞാനെന്തു പറയും?.'ഞാനീ നാട്ടുകാരനല്ല' എന്നു തന്നെ. ഞാന്‍ ആ അഭിപ്രായത്തോടു യോജിക്കുന്നുമില്ല, വിയോജിക്കുന്നുമില്ല. അതിനെക്കുറിച്ച് ഒരു അഭിപ്രായം രൂപീകരിക്കാന്‍ മാത്രം ഞാന്‍ അവരെക്കുറിച്ചു പഠിച്ചിട്ടില്ല ചങ്ങാതീ.</p><p> </p><p>എന്നാലും ചങ്ങാതീ എനിക്കൊരു സംശയം-ആ പോത്തുകുട്ടനോട് അവര്‍ ചെയ്തതു ചതിയല്ലേ?, വന്‍ ചതി?. റ്റി.വി. ചാനലുകാര്‍ക്ക് അഭിപ്രായ വോട്ടെടുപ്പു നടത്താന്‍ പറ്റിയ ഒരു ചോദ്യമാണിത്, അല്ലേ?. </p>pradeephttp://www.blogger.com/profile/07319339380195881230noreply@blogger.com1tag:blogger.com,1999:blog-8644146774584202580.post-54401708069664697352009-12-10T07:50:00.000-08:002009-12-10T08:05:21.971-08:00ഔസേപ്പച്ചന്റെ സംഗീതംവളരെ വര്ഷങ്ങള്ക്കുമുന്പു കണ്ട ഒരു സിനിമയിലെ ഒരു രംഗം ഇപ്പോഴും ഓര്‍മ്മയില്‍ നിലനില്ക്കുന്നു. സിനിമയുടെ പേരു് 'അഹം' എന്നാണെന്നു തോന്നുന്നു, വലിയ നിശ്ചയമില്ല. പേരുകള്‍, തീയതികള്‍, സംഖ്യകള്‍, മനുഷ്യരുടെ മുഖങ്ങള്‍ എന്നിവയൊക്കെ പെട്ടെന്നു തന്നെ ഓര്‍മ്മയില്‍ നിന്നു മാഞ്ഞു പോകുന്നു. ആ സിനിമയില്‍ മോഹന്‍ ലാല്‍ ഭര്‍ത്താവായും ഉര്‍വ്വശി ഭാര്യയായും വരുന്നു. ഭര്‍ത്താവു്, സ്കൂളില്‍ പഠിക്കുന്ന കാലത്ത്, വളരെ നിയന്ത്രണത്തില്‍ വളര്‍ത്തപ്പെട്ട ആളാണു്. അതിനാല്‍ സ്കൂളില്‍ നിന്നു പുറത്തു വന്നതിനു ശേഷവും വളരെ കൃത്യനിഷ്ഠയോടെയുള്ള ഒരു പ്രത്യേക ജീവിതമാണു നയിക്കുന്നത്. ഭാര്യയായി വരുന്ന ഉര്‍വ്വശിയുടെ കഥാപാത്രത്തിനു് അയാളുടെ ഈ അറുബോറന്‍ പഴഞ്ചന്‍ രീതികളോട് പുശ്ചവും പരിഹാസവുമാണു്. മോഹന്‍ ലാല്‍ തനിക്കിഷ്ടമുള്ള നല്ല സംഗീതം കാസറ്റ് പ്ലേയറില്‍ ഉര്‍വ്വശിയെ കേള്‍പ്പിക്കുന്നു-ബിസ്മില്ലാ ഖാന്റെ ഷഹണായ് വാദനമാണു്. അപ്പോള്‍ ഉര്‍വ്വശി പരിഹാസത്തോടെ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്-<br /><br />"അയ്യേ, ഇതു വലിയ ആള്‍ക്കാരൊക്കെ മരിക്കുമ്പം റേഡിയോയിലും ടി വിയിലുമൊക്കെ കേള്‍പ്പിക്കുന്നതല്യോ?"<br /><br />ഈ വിവരമില്ലായ്മയ്ക്ക് മോഹന്‍ ലാല്‍ എന്തു മറുപടി പറയാന്‍!(ഒരു രഹസ്യം പറയാം, മറ്റാരോടും പറഞ്ഞേക്കരുത്-അന്നു് ഉര്‍വ്വശിയുടെ മേല്പറഞ്ഞ ഡയലോഗ് കേട്ടു കയ്യടിച്ചവരുടെ കൂട്ടത്തില്‍ വിവരദോഷിയായ ഞാനുമുണ്ടേ!). ശരിയാണു്, ഒരു കാലത്ത് നമ്മുടെ നാട്ടില്‍ വലിയ ആളുകള്‍ മരിക്കുമ്പോള്‍ (പ്രധാനമന്ത്രി, രാഷ്ട്രപതി, മഹാന്മാരായ മറ്റു നേതാക്കള്‍ മുതലായവര്‍) ദൂരദര്ശന്, ആകാശവാണി എന്നിവയില്‍ മറ്റു പരിപാടികള്‍ എല്ലാം നിര്‍ത്തി വച്ചിട്ട് ഇരുപത്തിനാലും നാല്‍പ്പെത്തെട്ടും മണിക്കൂറൊക്കെ ഷെഹണായ്, വയലിന്, വീണ, ഫ്ലൂട്ട് മുതലായ വാദ്യോപകരണങ്ങളില്‍ വായിച്ച സംഗീതം കേള്‍പ്പിക്കുമായിരുന്നു. സത്യം പറഞ്ഞാല്‍ നമുക്കും ഈ പരിപാടിയോട് വലിയ മതിപ്പൊന്നും ഉണ്ടായിരുന്നില്ല-അധികമായാല്‍ അമൃതും വിഷം എന്നല്ലേ?. ബിസ്മില്ലാ ഖാനെക്കുറിച്ചൊന്നും, വിവരമില്ലാത്ത ഈയുള്ളവന് അറിഞ്ഞിരുന്നും ഇല്ല.<br /><br />പിന്നെ എപ്പോഴോ, അക്ഷര വൈരിയായ ഈയുള്ളവന് പത്രമാസികകളില്‍ നിന്നൊക്കെ ബിസ്മില്ലാ ഖാന് മഹാനായ, ലോകം ബഹുമാനിക്കുന്ന ഒരു കലാകാരനാണെന്നും അദ്ദേഹത്തിന്റെ ഷെഹണായ് വാദനം സ്വര്‍ഗ്ഗീയ സുഖം തരുന്ന ഒരു അനുഭവമാണെന്നും ആരൊക്കെയോ എഴുതിയതു വായിച്ചു മനസ്സിലാക്കി. എന്നിട്ടും ആ ഷെഹണായ് വാദനം കേള്‍ക്കാന്‍ ഞാന്‍ ശ്രമിച്ചില്ല.<br /><br />അങ്ങനെ കാലം പൊയ്ക്കൊണ്ടിരുന്നു. ഒരു നാള് ആ മഹാനായ കലാകാരന് അന്തരിച്ചു. ടി വി ചാനലുകള്‍ അദ്ദേഹത്തെ അനുസ്മരിക്കുന്ന പരിപാടികള്‍ പ്രക്ഷേപണം ചെയ്തു. മാസികകളില്‍ അദ്ദേഹത്തെ കുറിച്ചുള്ള ലേഖനങ്ങളും അനുസ്മരണങ്ങളും നിറഞ്ഞു.<br /><br />അദ്ദേഹത്തിന്റെ ഷെഹണായ് വാദനം കേള്‍ക്കണമെന്ന് എനിക്ക് അതിയായ ആഗ്രഹം തോന്നി. അതിനു പറ്റിയ ഒരു സി.ഡി. ഞാന്‍ വാങ്ങി. അതു കേട്ടപ്പോഴാണു് ഷെഹണായ് വാദനം കേള്‍ക്കുന്നതിന്റെ സുഖം മനസ്സിലാകുന്നത്. അതിനു ശേഷമാണു് ഉപകരണ സംഗീതം കേള്‍ക്കുന്നതിനോട് ഒരു താല്‍പ്പര്യം തോന്നിയത്. കുടമാളൂര്‍ ജനാര്‍ദ്ദനന്റെ ഓടക്കുഴല്‍ വാദനം, കുന്നക്കുടി വൈദ്യനാഥന്റെ വയലിന് വാദനം എന്നിവയുടെയെല്ലാം സി.ഡി. വാങ്ങി.<br /><br />ഈ ഷെഹണായ്, ഓടക്കുഴല്‍, വയലിന് എന്നിവയെല്ലാം എങ്ങനെയാണെന്നോ കേള്‍ക്കേണ്ടത്?. രാത്രിയുടെ ഏകാന്തതയില്‍, ഒരു മുറിയില്‍ ഏകനായി ഇരുന്ന് ചെറിയ ശബ്ദത്തില്‍ ഒഴുകി വരുന്ന ഈ ഉപകരണങ്ങളുടെ സംഗീതം കേള്‍ക്കണം.സുന്ദരമായ, സുഖകരമായ അനുഭവമായിരിക്കും അത്.നിങ്ങള്‍ ഇതു വരെ അതനുഭവിച്ചിട്ടില്ലെങ്കില്‍ ഒന്നു പരീക്ഷിച്ചു നോക്കൂ. എത്ര നേരം വേണമെങ്കിലും കേട്ടുകൊണ്ടിരിക്കാന്‍ സാധിക്കും.<br /><br />പണ്ട്, എന്റെ കുട്ടിക്കാലത്ത് രാത്രിയില്‍ ഞാന്‍ വീട്ടിലിരിക്കുമ്പോള്‍ എങ്ങുനിന്നോ ഒഴുകിയെത്തുന്ന ഓടക്കുഴല്‍ നാദം ഒരു സുഖാനുഭൂതിയായി മനസ്സില്‍ വന്നു നിറഞ്ഞിട്ടുള്ള അവസരങ്ങള്‍ പലപ്പോഴും ഉണ്ടായിട്ടുണ്ട്. ആരാണു് രാത്രിയില്‍ ഓടക്കുഴല്‍ വായിക്കുന്നതെന്നു മനസ്സിലായിട്ടില്ല. എന്റെ വീടിനു മുന്പില് ചെറിയ അനേകം വീടുകള്‍ ഉണ്ടായിരുന്നു. ആ വീടുകളില്‍ ഏതിലോ മറഞ്ഞിരുന്ന് ആ അജ്ഞാത കലാകാരന് രാവിന്റെ നിശ്ശബ്ദതയില്‍ പുല്ലാംകുഴല്‍ നാദം ഉതിര്‍ത്തിരുന്നു.ഒരു പക്ഷേ അയാള്‍ അപ്രഗത്ഭനായ ഒരു ഓടക്കുഴല്‍ വായനക്കാരനായിരുന്നിരിക്കാം. എന്തായാലും രാവിന്റെ നിശ്ശബ്ദതയില്‍ ഒഴുകി വരുന്ന ആ മധുര നാദം കേള്‍ക്കാനായി ബാലകനായിരുന്ന ഞാന്‍ എന്നും കാതോര്‍ക്കുമായിരുന്നു.<br /><br />ഈ അനുഭവത്തില്‍ നിന്നായിരിക്കാം ഓടക്കുഴല്‍, വയലിന്, ഷെഹണായ് എന്നിങ്ങനെയുള്ള സംഗീതോപകരണങ്ങളുടെ നാദം രാത്രിയുടെ നിശ്ശബ്ദതയില്‍ പതിന്മടങ്ങ് ആസ്വാദ്യമാകും എന്ന് എനിക്കു മനസ്സിലായത്.<br /><br />മലയാള സിനിമയിലെ പ്രഗത്ഭനായ സംഗീതസംവിധായകന് ശ്രീമാന്‍ ഔസേപ്പച്ചന് അടിസ്ഥാനപരമായി ഒരു വയലിനിസ്റ്റാണു്. അതിനാലായിരിക്കണം അദ്ദേഹത്തിന്റെ പാട്ടുകള്‍ വയലിന് നാദം പോലെ മൃദുലവും മധുരമുള്ളതുമായിരിക്കുന്നത്!. രാവിന്റെ നിശ്ശബ്ദതയില്‍ എങ്ങനെ വയലിന് നാദം പതിന്മടങ്ങ് മധുരമാകുന്നുവോ അതു പോലെയാണു് ഔസേപ്പച്ചന്റെ സംഗീതവും. രാത്രിയുടെ നിശ്ശബ്ദതയില്‍, പതിഞ്ഞ സ്വരത്തില്‍, ഏകനായി ഇരുന്നുകൊണ്ട് ഔസേപ്പച്ചന് സഗീതം കൊടുത്തിട്ടുള്ള ഗാനങ്ങള്‍ കേട്ടു നോക്കൂ. നിങ്ങള്‍ ഒരു മാസ്മര ലോകത്തേയ്ക്ക് ഉയര്‍ത്തപ്പെടും!.<br /><br />ഔസേപ്പച്ചന്റെ പാട്ടുകള്‍ പണ്ടെന്നോ ആദ്യമായി കേട്ടപ്പോള്‍ത്തന്നെ ഇഷ്ടപ്പെട്ടു. ഇതാ ഒരു നല്ല സംഗീത സംവിധായകന് അവതരിച്ചിരിക്കുന്നു എന്ന് അന്നേ തോന്നിയിരുന്നു. ഔസേപ്പച്ചന് ഒരിക്കലും നിരാശപ്പെടുത്തിയില്ല.അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയ പാട്ടുകളെല്ലാം മനോഹരം.<br /><br />'ഓര്‍മ്മകളോടിക്കളിക്കുവാനെത്തുന്നു മുറ്റത്തെ ചക്കരമാവിന്‍ ചുവട്ടില്‍'-ഈ പാട്ട് കേട്ടുതുടങ്ങിയ നാള് മുതല്‍ വളരെയിഷ്ടമാണു്. അതിന്റെ സംഗീതം ആരായിരുന്നുവെന്ന് അറിയില്ലായിരുന്നു.ഈയിടെയാണു ഞാന്‍ അതു മനസ്സിലാക്കുന്നത്.ആരാണെന്നോ?- മറ്റാരാവാന്‍?, മ്മടെ ഔസേപ്പച്ചന് തന്നെ!.<br /><br />കാതോടു കാതോരം..........<br /><br />പാതിരാമഴയേതോ............<br /><br />നീയെന്‍ സര്‍ഗ്ഗ സൗന്ദര്യമേ.......<br /><br />ദേവദൂതര്‍ പാടീ................<br /><br />ഉണ്ണികളേ ഒരു കഥ പറയാം....<br /><br />മഞ്ഞു പെയ്യുന്ന രാത്രിയില്‍.......<br /><br />തുമ്പയും തുളസിയും...........<br /><br />മഴയുള്ള രാത്രിയില്‍..........<br /><br />കണ്ണാം തുമ്പീ പോരാമോ.........<br /><br />പിച്ചകപ്പൂംകാവുകള്‍ക്കുമപ്പുറം.......<br /><br />-ഔസേപ്പച്ചന്റെ മനോഹര ഗാനങ്ങളുടെ ലിസ്റ്റെടുത്താല്‍ അദ്ദേഹത്തിന്റെ എല്ലാ പാട്ടുകളും ഉള്‍പ്പെടുത്തേണ്ടി വരും!.<br /><br />'ഒരേ കടല്‍' എന്ന ചിത്രത്തിന്റെ സംഗീത സംവിധാനത്തിനാണു് ഇപ്പോള്‍ ഔസേപ്പച്ചനു ദേശീയ പുരസ്കാരം കിട്ടിയിരികുന്നത്.അദ്ദേഹമര്‍ഹിക്കുന്ന അംഗീകാരം തന്നെ.<br /><br />കുറെ നാള് മുമ്പ് ഏഷ്യാനെറ്റിലെ ഐഡിയാ സ്റ്റാര്‍ സിങ്ങര്‍ പ്രോഗ്രാമില്‍ വിധികര്‍ത്താക്കളില്‍ ഒരാളായി ഔസേപ്പച്ചനെ കാണാമായിരുന്നു. ആ പ്രോഗ്രാമില്‍ ഇത്ര മാന്യമായി, ഇത്ര സംസ്കാരത്തോടെ സംസാരിക്കുന്ന ജഡ്ജ് ഔസേപ്പച്ചന് മാത്രമായിരുന്നു. മറ്റു ജഡ്ജസിന്റെ തറ സംസാരം ഔസേപ്പച്ചന് സ്വീകരിച്ചില്ല(ഒരു പക്ഷേ അത് അദ്ദേഹത്തിനു് അറിയില്ലായിരിക്കും).പിന്നീട് അദ്ദേഹം പറഞ്ഞിട്ടുണ്ട് തനിക്കു പറ്റിയ പണിയല്ല അത് എന്നു മനസ്സിലായതുകൊണ്ടാണു് തന്നെ ഇപ്പോള്‍ സ്റ്റാര്‍ സിങ്ങറിന്റെ ജഡ്ജായി കാണാത്തതെന്ന്.ശരിയാണു് ആ തറ പരിപാടി താങ്കളെ പോലെ മാന്യന്മാര്ക്കു പറ്റിയതാണെന്നു തോന്നുന്നില്ല.<br /><br />സംഗീതത്തിന്റെ സാങ്കേതിക വശത്തെക്കുറിച്ച് യാതൊരു അറിവുമില്ലാത്ത പാമരനാണു ഞാന്‍. രാഗവും താളവുമൊക്കെ എന്താണെന്നെനിക്കറിയില്ല. നല്ല സംഗീതം കേള്‍ക്കാനിഷ്ടമാണെന്നു മാത്രം!. അപ്പോള്‍ 'എന്താണു ചേട്ടാ താങ്കളുടെ നല്ല സംഗീതം?' എന്നു ചോദിച്ചാല്‍, 'കേള്‍ക്കാന്‍ സുഖമുള്ള സംഗീതമാണെനിക്കു നല്ല സംഗീതം, അനിയാ' എന്നു പറയാനേ എനിക്കറിയൂ.(സംഗീത ജ്ഞാനികള്‍ ക്ഷമിക്കുക).<br /><br />നല്ല സംഗീതം ഔസേപ്പച്ചനിലൂടെ ഇനിയും വളരെ നാള് കേള്‍ക്കാന്‍ ഇടവരേണമേ എന്ന് ദൈവത്തോടു പ്രാര്‍ഥിക്കുന്നു.pradeephttp://www.blogger.com/profile/07319339380195881230noreply@blogger.com3tag:blogger.com,1999:blog-8644146774584202580.post-65012888296153495522009-08-06T16:50:00.000-07:002009-08-06T17:15:10.019-07:00ആണ്-പെണ് ശുദ്ധ സൗഹൃദം<p> </p><p>വൈകുന്നേരം ഞങ്ങള്‍ സുഹൃത്തുക്കള്‍ക്ക്(തെറ്റിദ്ധരിക്കണ്ട,ആണ് സുഹൃത്തുക്കളാണേ) ഒത്തു ചേരാന്‍ ഒരിടമുണ്ട്.'ദി ഡെന്‍' എന്നാണു ഞങ്ങള്‍ അതിനു പേരിട്ടിരിക്കുന്നത്.ഒരു നാലുനിലക്കെട്ടിടത്തിന്റെ ഏറ്റവും മുകളില്‍ ടെറസിലുള്ള ഒരു ഒറ്റമുറിയാണു് ഞങ്ങളുടെ മാളം.കുട്ടപ്പായി ആണു് അതിന്റെ താക്കോല്‍ സൂക്ഷിപ്പുകാരന്. വൈകിട്ട് കൃത്യം അഞ്ചു മണിക്ക് കുട്ടപ്പായി എത്തി ഞങ്ങളുടെ 'മാളം' തുറക്കും.എന്തു കൊണ്ടാണു കുട്ടപ്പായി 'മാള'ത്തിന്റെ സൂക്ഷിപ്പുകാരനായത് എന്നു ചോദിച്ചാല്‍, അവനാണല്ലോ ഞങ്ങളുടെ ഇടയില്‍ വേലയും കൂലിയും ഒന്നുമില്ലാതെ നടക്കുന്ന ഒരേ ഒരുത്തന്!.അതു തന്നെ കാരണം.</p><p> </p><p>കുട്ടപ്പായി, സ്വന്തം ജീവിതത്തിന്റെ സുവര്‍ണ്ണ കാലഘട്ടം മുഴുവന്‍ ഗള്‍ഫ് രാജ്യത്തെ മണലാരണ്യത്തില്‍ വെയിലുകൊണ്ട് ഉരുകി, നാലു തലമുറയ്ക്കു വച്ചുണ്ണാനും നേരമ്പോക്കിനുമുള്ള വക സമ്പാദിച്ചു കൊണ്ട് നാട്ടില്‍ തിരിച്ചെത്തിയതാണു്, വയസ്സ്സ്സാംകാലം അടിച്ചു പൊളിച്ച് ആഘോഷിക്കാന്‍!. കുട്ടപ്പായി നിത്യവും വച്ചുണ്ണലും നേരമ്പോക്കുമായി കഴിയുന്നു. തലമുറകള്‍ക്കു വേണ്ടി കൊണ്ടുവന്നതെല്ലാം ഒറ്റയ്ക്ക് അനുഭവിച്ചു തീര്‍ക്കേണ്ട ഗതികേടിലാണു് അയാള്‍. കാരണം, പിന് തലമുറയൊന്നും നിലവില്‍ വന്നില്ല. കുട്ടപ്പായിയുടെ ഭാര്യയ്ക്കു പ്രസവിക്കാനുള്ള ഭാഗ്യം ഉണ്ടായില്ല, ചങ്ങാതീ!. കുട്ടപ്പായിയ്ക്കുള്ളതെല്ലാം മണലാരണ്യത്തിലെ കൊടും ചൂടില്‍ ഉരുകിപ്പോയതാണു മക്കളുണ്ടാകാത്തതിനു കാരണം എന്ന് അസൂയാലുക്കള്‍ പറഞ്ഞുണ്ടാക്കി. പറഞ്ഞുണ്ടാക്കല് മാത്രമാണല്ലോ അസൂയാലുക്കളുടെ പണി. മനുഷ്യന്റെ മനസ്സിലെ തീയുടെ ചൂട് അവരുണ്ടോ അറിയുന്നു!.</p><p> </p><p>കൂനിന്മേല് കുരുവെന്നോണം മറ്റൊരു ദുരന്തവും പാവം കുട്ടപ്പായിയെ തേടിയെത്തി-രണ്ടു വര്‍ഷം മുമ്പ് അയാളുടെ ഭാര്യ ആകസ്മികമായി കുട്ടപ്പായിയോടു വിട പറഞ്ഞ് ഈ ലോകത്തു നിന്നു യാത്രയായി. ഹതഭാഗ്യനായ അയാള്‍ ഏകനായി, ഒറ്റാംതടിയായി ആ വലിയ വീട്ടില്‍ കഴിഞ്ഞു. രാവിലെ എഴുന്നേല്ക്കുന്നതു മുതല്‍ വൈകിട്ട് അഞ്ചു മണി വരെ വിരക്തനായി, സാത്വികനായി വായനയില്‍ നിമഗ്നനായി പച്ചക്കറിമാത്ര ഭോജിയായി അങ്ങനെ കഴിയും. അഞ്ചുമണി കഴിഞ്ഞാല്‍ ആത്മ നിയന്ത്രണങ്ങളെല്ലാം അഴിയുന്നു. 'ദി ഡെന്‍'- ന്റെ നായകനാകുന്നു. ഞങ്ങളെല്ലാവരുമൊപ്പം വെള്ളമടിക്കുന്നു. അമ്പത്താറു കളിക്കുന്നു.ചിലപ്പോഴൊക്കെ നേരമ്പോക്കുമുണ്ടെന്നു കേള്‍ക്കുന്നു. മാന്യന്മാരും കുടുംബ ജീവികളുമായ ഞങ്ങള്‍ അതിനെക്കുറിച്ച് അന്വേഷിക്കാറില്ല.</p><p> </p><p>അന്നും അഞ്ചു മണിയോടെ ഞങ്ങള്‍ ഓരോരുത്തരായി മാളത്തിലെത്തി. ആറുപേരും ഉപവിഷ്ഠരായി.ഗ്ലാസ്സുകളും ചീട്ടും നിരന്നു.</p><p> </p><p>"ഡേയ് കൃഷ്ണങ്കുട്ടീ നിന്റെ മുഖത്തെന്താണെഡേ കുട്ടാ ഒരു വൈക്ലബ്യം?" </p><p> </p><p>ചാക്കോച്ചനാണതു ചോദിച്ചത്. ഒറ്റ നിമിഷം കൊണ്ട് ഞങ്ങളുടെയെല്ലാം കണ്ണുകള്‍ കൃഷ്ണന് കുട്ടിയുടെ മുഖം സ്കാന്‍ ചെയ്യാന്‍ തുടങ്ങി.</p><p> </p><p>"ശരിയാ, ഇഞ്ചി കടിച്ച കൊരങ്ങന്റെ മോന്ത പോലെയുണ്ട്" - നമ്പൂരിച്ചനും സപ്പോര്‍ട്ടു ചെയ്തു. "അല്ലേടോ?", എന്ന് എന്നോടു ചോദിച്ചു.</p><p> </p><p>"കൊരങ്ങന്റെ മോന്ത കണ്ടത് താന്‍ തന്റെ നേരെ മുമ്പില്‍ ഭിത്തിയിലുള്ള കണ്ണാടിയിലേയ്ക്കെങ്ങാനും അറിയാതെ നോക്കിയപ്പോഴായിരിക്കും നമ്പൂരിച്ചാ"</p><p> </p><p>- ഞാന്‍ മറുപടി പറയുന്നതിനു മുമ്പ് ജയകുമാര്‍ ചാടിക്കേറിപ്പറഞ്ഞു. എന്നിട്ട് ഒരു തമാശ പറഞ്ഞ മട്ടില്‍ ചിരിയും പാസ്സാക്കി.</p><p> </p><p>"തമാശിച്ചതാണല്ലേ ?........... കിക്കിക്കിക്കിക്കി. ദേ ഞാന്‍ ചിരിച്ചു, പോരേ?" നമ്പൂരിച്ചന് തിരിച്ചടിച്ചു.</p><p> </p><p>"ദേ, നമ്മള് പ്രധാന വിഷയത്തില്‍ നിന്ന് അകന്നു പോകുന്നു".ചക്കോച്ചനാണതു പറഞ്ഞത്. </p><p> </p><p>"കൃഷ്ണങ്കുട്ടിയുടെ മുഖത്തെ വൈക്ലബ്യമാണിപ്പോള് നമ്മുടെ concern".</p><p> </p><p>അതു പറഞ്ഞ് അയാള്‍ നിറച്ചു വച്ചിരുന്ന ഗ്ലാസ്സെടുത്ത് ആഞ്ഞൊരു വലി വലിച്ചു.ഞാന്‍ സീരിയസ്സായി, കൃഷ്ണന് കുട്ടിയെ സൂക്ഷിച്ചു നോക്കിക്കൊണ്ട് പറഞ്ഞു.</p><p> </p><p>"കൃഷ്ണങ്കുട്ടീ, you owe us an explanation.......come on"</p><p> </p><p>"രാവിലത്തെ ഒരു സംഭവം പെട്ടെന്ന് ഓര്‍ത്തു പോയി".</p><p> </p><p>"പറ. we are all ears"</p><p> </p><p>"രാവിലെ ഓഫീസില്‍ പോകാന്‍ ബസ്സില്‍ കയറി. ഒരു വനിതാ കണ്ടക്റ്ററായിരുന്നു".</p><p> </p><p>കൃഷ്ണങ്കുട്ടി തന്റെ കദനകഥയുടെ കെട്ടഴിക്കാന്‍ തുടങ്ങി. ഞങ്ങള്‍ നല്ല ശ്രോതാക്കളായി.ചീട്ടുകളി ആരംഭിച്ചിരുന്നില്ല. Let it wait</p><p> </p><p>"കണ്ടക്റ്റര്‍ വനിത എന്റെ അടുത്തു വന്ന് ഒരു ചോദ്യം-'എങ്ങോട്ടാ അങ്കിള്‍?' "</p><p> </p><p>ഒന്നു നിര്‍ത്തിയിട്ടു തുടര്‍ന്നു-"ഞാനങ്ങയ്യടാ എന്നായിപ്പോയി കേട്ടോ"</p><p> </p><p>മദ്ധ്യവയസ്സന്മാരായ ഞങ്ങളെല്ലാവരും ശരിക്കും അയ്യടാ എന്നായിപ്പോയി.എന്തൊരക്രമം!-അമ്മാവാ എന്നല്ലേ അവള് വിളിച്ചത്?</p><p> </p><p>ഞെട്ടലില്‍ നിന്ന് ആദ്യമുണര്‍ന്ന നമ്പൂരിച്ചന് മൊഴിഞ്ഞു:</p><p> </p><p>"അന്ത കണ്ട്രാക്ക് പൊണ്ണ് റൊമ്പ കട്ടിക്കാരി!.........പരിചയമില്ലാത്ത വയസ്സന്മാരെ നമ്മള് പരിഹാസത്തില്‍ പൊതിഞ്ഞ കപട ബഹുമാനത്തോടെ 'അമ്മാവാ' എന്നു വിളിക്കാറില്ലേ?. അതു തന്നെ അല്ലേ അവള് ചെയ്തത്?"</p><p> </p><p>"അമ്മാവാ എന്നതിനു പകരം അങ്കിള്‍ എന്നു വിളിച്ച അവളുടെ ഒരു സൗജന്യം!.ത് ഫൂ". കുട്ടപ്പായിക്കു ശരിക്കും ദേഷ്യം വന്നു,"സാറെന്നു വിളിച്ചു കൂടേ അവള്‍ക്ക്?"</p><p> </p><p>കൃഷ്ണങ്കുട്ടി വീണ്ടും -"ചങ്ങനാശ്ശേരി കഴിഞ്ഞപ്പോള്‍ ബസ്സില്‍ ആളു കുറഞ്ഞു. ധാരാളം സീറ്റ് ഒഴിവുണ്ടായിരുന്നു.എന്റെ മുന്‍പിലുള്ള സീറ്റിലിരുന്ന ഒരമ്മാവന്‍-അയാള്‍ ശരിക്കും ഒരമ്മാവനാ കേട്ടോ-നമ്മുടെ വനിതാ കണ്ടക്റ്ററുമായി ചങ്ങാത്തം കൂടി".</p><p> </p><p>കൃഷ്ണങ്കുട്ടി തുടര്‍ന്നു-</p><p> </p><p>"ഈ വനിതയുണ്ടല്ലോ, പുതിയ ആളാണെന്നു തോന്നുന്നു. സ്ഥലങ്ങളൊന്നും വലിയ പരിചയമില്ല. നമ്മുടെ അമ്മാവന്, ഓരോ സ്റ്റോപ്പിലുമെത്തുമ്പോള് ആ സ്ഥലത്തിന്റെ പേര് പറഞ്ഞു കൊടുക്കും.ഇടയ്ക്കയാള് അവളുടെ പേരും നാടുമൊക്കെ ചോദിച്ചു മനസ്സിലാക്കി". </p><p> </p><p>"എത്രയോ പുതിയ ആണ് കണ്ടക്റ്റര്‍മാര്‍ സ്ഥലമറിയാതെ ബുദ്ധിമുട്ടുന്നതു കണ്ടിട്ടുണ്ട്.ഒരുത്തനും സഹായിക്കുന്നതു ഞാന്‍ കണ്ടിട്ടില്ല.അതിനു പകരം കളിയാക്കിയെന്നിരിക്കും"- ജയകുമാര്‍ പറഞ്ഞു.</p><p> </p><p>"കണ്ടക്റ്റര്‍ പെണ്ണായപ്പോള് സഹായിക്കാന്‍ ഓരോത്തന്മാര് അവതരിച്ചോളും"- ചാക്കോച്ചന് പുച്ഛത്തോടെ പറഞ്ഞു.ഗ്ലാസ്സില്‍ നിന്ന് ആഞ്ഞൊരു വലിയും വലിച്ചു.</p><p> </p><p>"എടോ അതാണു് ആണ്-പെണ് സൗഹൃദം".</p><p> </p><p>"അതു പറഞ്ഞപ്പഴാ. കഴിഞ്ഞ ദിവസം പെണ്ണുങ്ങളുടെ മാസികയില്‍ ഒരു ഫീച്ചര്‍ കണ്ടു-ആണ്-പെണ് സൗഹൃദത്തെപ്പറ്റി. കല്യാണം കഴിഞ്ഞ ചില പെണ്ണുങ്ങള് പോലും ആണുങ്ങളെ അടുത്ത സുഹൃത്തുക്കളായി കൊണ്ടു നടക്കുന്നു. അതുപോലെ കല്യാണം കഴിഞ്ഞ ആണുങ്ങളും പെണ് സുഹൃത്തുക്കളുമായി സ്വന്തം ഭാര്യമാരുടെ സമ്മതത്തോടെ ഇടപഴകുന്നു!"- ജയകുമാറാണു പറഞ്ഞത്</p><p>“ശുദ്ധമായ, വിഷയാസക്തിയില്ലാത്ത വെറും സൗഹൃദം മാത്രം!.ത് ഫൂ എന്റെ പട്ടി വിശ്വസിക്കും"- എനിക്കു ശരിക്കും ദേഷ്യം വന്നു.</p><p> </p><p>"എടോ ആണു് ആണും പെണ്ണു പെണ്ണുമായിരിക്കും. അവരുടെ ഇടയില്‍ ശുദ്ധ സൗഹൃദം എന്നു പറയുന്നതു വെറും ഭോഷ്ക്ക്!.ഒരു നിമിഷം മതി ഈ ശുദ്ധ സൗഹൃദം അത്ര ശുദ്ധമല്ലാതാവാന്.ഓഫീസില്‍ വച്ചു സഹപ്രവര്‍ത്തകരായ സ്ത്രീ പുരുഷന്മാര് തമ്മില്‍ ഇടപഴകുന്നതു പോലെയല്ല ഇത്.സൗഹൃദത്തിന്റെ പേരു പറഞ്ഞു പരപുരുഷനുമായി കറങ്ങി നടക്കുന്നതും ഹോട്ടലില്‍ കയറി കാപ്പി കുടിക്കുന്നതുമൊന്നും ഞാനാണെങ്കില്‍ അംഗീകരിക്കുന്ന പ്രശ്നമില്ല"- നമ്പൂരിച്ചന് ആരോടെന്നില്ലാതെ ചൂടായി.</p><p> </p><p>എന്റെ നേരെ നോക്കിയാണു് അയാള്‍ അതു പറഞ്ഞത്. അയാളുടെ സ്ഥിരം പരിപാടിയാണത്. വെള്ളമടിച്ച് ആരോടെന്നില്ലാതെ ചൂടായി എന്തെങ്കിലും പറയുമ്പോള്‍ എന്റെ നേരെയായിരിക്കും നോക്കുന്നത്. കാണുന്നവര്‍ കരുതും എന്നോടാണയാള് ചൂടാവുന്നത് എന്ന്.</p><p> </p><p>"ഞാന്‍ ഈ ആണ്-പെണ് സൗഹൃദത്തെക്കുറിച്ചുള്ള ഒരു കഥ പറയാം.കഥയല്ലിത്.യഥാര്‍ത്ഥ സംഭവമാണു്"- നമ്പൂരിച്ചന് സീരിയസ്സായി.</p><p> </p><p>ഞങ്ങള്‍ ഉഷാറായി. ഏതു വിഷയമെടുത്തിട്ടാലും നമ്പൂരിച്ചനൊരു കഥ പറയാനുണ്ടാവും.വെറും കഥയല്ല, യഥാര്‍ത്ഥ സംഭവമാണെന്നു പറഞ്ഞാവും അവതരിപ്പിക്കുക.എന്തായലും കേള്‍ക്കാന്‍ രസമുണ്ടാവും.</p><p> </p><p>"ഒരു പെണ്ണ്. അവള്‍ക്ക് ഒരു ആണ് സുഹൃത്തുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്നതാണു കേട്ടോ....ശരിക്കും പറഞ്ഞാല്‍ ഈ കഥാനായകന് നമ്മളെല്ലാം അറിയുന്ന ആളാ".നമ്പൂരിച്ചന് കഥയാരംഭിച്ചു-</p><p> </p><p>"അവള് വേറൊരു പുരുഷനെ കല്യാണം കഴിച്ചു. ഭാഗ്യത്തിനു് അവളുടെ ഭര്‍ത്താവ് വിശാല ഹൃദയനും പുരോഗമനവാദി എന്ന് അഭിമാനിക്കുന്നവനും ആയിരുന്നു.ഭര്‍ത്താവിന്റെ അനുഗ്രഹാശിസ്സുകളോടെ അവള് പുരുഷ സുഹൃത്തുമായി ശുദ്ധമായ സൗഹൃദം തുടര്‍ന്നു".</p><p> </p><p>"അപ്പഴേ ചങ്ങാതീ, ഈ കഥാനായകനു് ഒരു പേരില്ലേ?.പ്രത്യേകിച്ചും നമ്മള് അറിയുന്ന ആളാണെന്നു പറഞ്ഞ സ്ഥിതിക്ക്..."- കുട്ടപ്പായിക്കു ക്ഷമ കെട്ടു.</p><p> </p><p>"ങാ, അതു കൊണ്ടു തന്നെയാ പേരു പറയാത്തത്"- നമ്പൂരിച്ചന് ചൂടായി.</p><p> </p><p>അയാള്‍ കഥ ഓര്‍ത്തെടുക്കാന്‍ എന്നപോലെ ഒന്നു നിര്‍ത്തി.വീണ്ടും തുടര്‍ന്നു-</p><p> </p><p>"എന്തായാലും ആണും പെണ്ണുമല്ലേ?.ഈ 'ശുദ്ധം' എന്നുള്ളത് ഏതോ ഒരു ദുര്‍ബ്ബലനിമിഷത്തില്‍(ഈ വാക്കു കണ്ടുപിടിച്ചവനെ കെട്ടിപ്പിടിച്ചൊരു ഉമ്മ കൊടുക്കണം)അശുദ്ധമാകാന്‍ തുടങ്ങി.എങ്ങനെയോ ഭര്‍ത്താവെന്ന ആ പുരോഗമനവാദി ഇതിനെക്കുറിച്ചറിഞ്ഞു എന്നാണു പിന്നീടുണ്ടായ സംഭവം തെളിയിക്കുന്നത്".</p><p> </p><p>നമ്പൂരിച്ചന് ഗ്ലാസ്സു കാലിയാക്കിയിട്ട് വീണ്ടും നിറച്ചു.ഞങ്ങള്‍ നിശ്ശബ്ദരായിരുന്നു കഥ കേള്‍ക്കുകയാണു്.</p><p> </p><p>"ഒരു ദിവസം നമ്മുടെ ആണ് സുഹൃത്ത് പെണ് സുഹൃത്തിനെയും കാത്ത് പാര്‍ക്കിലിരിക്കുകയായിരുന്നു.പെട്ടെന്നു പടപടോന്ന് അടി പൊട്ടുന്നതു സ്വന്തം പുറത്താണെന്ന തിരിച്ചറിവില്‍ ഞെട്ടലോടെ അയാള്‍ തിരിഞ്ഞു നോക്കി.പട്ടികക്കഷണം കൊണ്ട് തന്റെ പുറം നോക്കി വച്ചു താങ്ങുന്നത് ആ പുരോഗമനവാദിയായ ഭര്‍ത്താവും അയാളുടെ സുഹൃത്തുക്കളുമാണെന്നു മനസ്സിലാക്കാന്‍ ഒരു നിമിഷം പോലും വേണ്ടി വന്നില്ല.നമ്മുടെ ആണ് സുഹൃത്തിനെ ഓടിച്ചിട്ടടിച്ച് ഒരു പരുവമാക്കിയിട്ടാണു അവര്‍ പിന്മാറിയത്.അങ്ങനെ ആ ശുദ്ധ സൗഹൃദം നിലച്ചു. നമ്മുടെ ആണ് സുഹൃത്തു ആ നാടു വിട്ട് ദൂരെയൊരിടത്തു താമസമാക്കി".</p><p> </p><p>"കഥ കൊള്ളാം. പക്ഷേ, ഇതൊരു ഭാവനാ സൃഷ്ടിയല്ലേ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.ഈ കള്ളക്കഥ കൊണ്ടൊന്നും ശുദ്ധമായ ആണ്-പെണ് സൗഹൃദത്തിനു കത്തി വയ്ക്കാം എന്നാരും കരുതേണ്ട.അല്ലെങ്കില്‍ ആളിന്റെ പേരു പറയണം"- കുട്ടപ്പായി നമ്പൂരിച്ചനെ കളിയാക്കാനെന്നോണം തുറന്നടിച്ചു.</p><p> </p><p>"എടാ തെണ്ടീ"-നമ്പൂരിച്ചന് കോപത്തോടെ ചാടിയെഴുന്നേറ്റു.എന്നിട്ട് ഞങ്ങള്‍ക്കു പുറം തിരിഞ്ഞു നിന്നു കൊണ്ട് ഷര്‍ട്ടു പൊക്കി നഗ്നമായ പുറം കാണിച്ചു തന്നു.</p><p> </p><p>"അന്നു കൊണ്ട അടിയുടെ പാട് ഇന്നും മാറിയിട്ടില്ല, ദേ നോക്ക്.കള്ളക്കഥയാണു പോലും!.കണ്ണീച്ചോരയില്ലാത്ത വര്‍ഗ്ഗം!.അന്നു ഞാന്‍ നാടു വിട്ട് ഓടിയ ഓട്ടം ഇവിടെയെത്തിയാ അവസാനിച്ചത്"-നമ്പൂരിച്ചന് നിന്നു തേങ്ങി.</p><p> </p><p>ഞങ്ങള്‍ ഒന്നും പറയാനാവാതെ തരിച്ചിരുന്നു പോയി.</p><p> </p>pradeephttp://www.blogger.com/profile/07319339380195881230noreply@blogger.com5tag:blogger.com,1999:blog-8644146774584202580.post-13881419434036172682009-05-28T17:02:00.000-07:002009-05-28T17:34:28.186-07:00ബസ്സ് യാത്രയ്ക്കിടയില്‍ സംഭവിച്ചത്<p></p><p>അടുത്തയിടെ ബസ്സ് യാത്രയ്ക്കിടയില്‍ ഉണ്ടായ സംഭവങ്ങളാണു പറയാന്‍ പോകുന്നത്. കണ്ണൂരില്‍ നിന്നു കോട്ടയത്തേയ്ക്കു മാറ്റം കിട്ടിയിട്ട് വര്‍ഷമൊന്നായി.ഇപ്പോള്‍ വീട്ടില്‍ നിന്ന് ദിവസവും പോയി വരാം-ഇരുപത്തഞ്ചു കിലോമീറ്ററിന്റെ കാര്യമല്ലേ ഉള്ളൂ.</p><p></p><p>ഓഫീസ്സില്‍ വരുന്ന പലരും എന്റെ വീടു തിരുവല്ലയിലാണെന്നു കേള്‍ക്കുമ്പോള്‍ ചോദിക്കും-</p><p></p><p>"ദിവസവും പോയി വരികയല്ലേ ?"</p><p></p><p>"അതെ"</p><p></p><p>"ട്രെയിനിനായിരിക്കും"</p><p></p><p>"അല്ല. ബസ്സിനാ"</p><p></p><p>അതു കേള്‍ക്കുമ്പോള്‍ പലര്‍ക്കും അദ്ഭുതമാണു്. ട്രെയിനില്‍ പോകാതെ ബസ്സില്‍ പോകുന്ന ഇയാള്‍ എന്തു മണ്ടത്തരമാണു കാണിക്കുന്നത് എന്ന ഭാവത്തില്‍ അവര്‍ എന്നെ നോക്കും. അപ്പോള്‍ ചില വിശദീകരണങ്ങള്‍ കൊടുക്കാന്‍ ഞാന്‍ നിര്‍ബ്ബന്ധിതനാകും.</p><p></p><p>"കുറച്ചു ദൂരമല്ലേ ഉള്ളൂ. ബസ്സിനാവുമ്പോള് ഞങ്ങടെ അടുത്തുള്ള ബസ്സ് സ്റ്റോപ്പില്‍ നിന്നാല്‍ മതി. എം.സി. റോഡല്ലേ?. നേരെ കോട്ടയത്തിനുള്ള ബസ്സു കിട്ടും. മുക്കാല്‍ മണിക്കൂറു കൊണ്ടു കോട്ടയത്തെത്തും. ട്രെയിനാണെങ്കിലോ?. റെയില്‍ വേ സ്റ്റേഷന് എന്റെ വീട്ടില്‍ നിന്നു രണ്ടു കിലോമീറ്റര്‍ അകലെയാണു്. കോട്ടയത്തെത്തിയാലോ?. ഓഫീസ്സും റെയില്‍ വേ സ്റ്റേഷനും തമ്മില്‍ രണ്ടു മൂന്നു കിലോമീറ്റര്‍ ദൂരമുണ്ട്. ബസ്സാവുമ്പോള്‍ ഇങ്ങനെയുള്ള പ്രശ്നങ്ങളൊന്നുമില്ല. ഇതിലൊക്കെ പ്രധാനപ്പെട്ട കാര്യം മറ്റൊന്നാണു്-ബസ്സാവുമ്പോള്‍ നമുക്കു സൗകര്യമുള്ള സമയത്തിറങ്ങിയാല്‍ മതി. ട്രെയിനാവുമ്പോള് നമ്മള് ട്രെയിനിന്റെ സമയം നോക്കി ഇറങ്ങണം"</p><p></p><p>ഇത്രയും പറഞ്ഞിട്ട് ഞാന്‍ വിജയഭാവത്തില്‍ എതിരാളിയെ നോക്കും. പക്ഷെ, അയാളുണ്ടോ വിട്ടു തരുന്നു.</p><p></p><p>"എന്നാലും ബസ്സ് യാത്ര വല്ല്യ ചെലവല്ലേ?"</p><p></p><p>കൂടുതല്‍ തര്‍ക്കിക്കാന്‍ തുനിയാതെ ഞാന്‍ അവിടെ നിര്‍ത്തും. പക്ഷെ, മനസ്സില്‍ പറയും-"ട്രെയിനില്‍ പോകാന്‍ എനിക്കു മനസ്സില്ല. ഒന്നു പോ കൂവേ, ഇയാള്‍ക്കെന്താ ഇത്ര നിര്‍ബ്ബന്ധം, എന്നെ ട്രെയിനില്‍ കേറ്റണമെന്ന്?"</p><p></p><p>കഴിഞ്ഞ ശനിയാഴ്ച. ഞാന്‍ മുത്തൂര്‍ ജങ്ക്ഷനിലുള്ള ഞങ്ങളുടെ ബസ്സ് സ്റ്റോപ്പില്‍ നിന്നും ബസ്സില്‍ കയറി. ഓഫീസ്സിലേയ്ക്കുള്ള പോക്കാണു്. കോട്ടയം, വൈക്കം വഴിയുള്ള ഏറണാകുളം ഫാസ്റ്റാണു്. പത്തനംതിട്ട, കോഴഞ്ചേരി, തിരുവല്ല വഴി വരുന്നതാണു്. സീറ്റൊന്നും ഒഴിവില്ല. കുറെ പേര് നില്‍ക്കുന്നുണ്ട്. നില്ക്കുക തന്നെ. ചങ്ങനാശ്ശേരി വരെ നില്‍ക്കേണ്ടി വരും. അവിടെ ആളിറങ്ങുമ്പോള്‍ സീറ്റു കിട്ടും. അതാണു പതിവ്. കണ്ടക്ടര്‍ മുന്പില് ടിക്കറ്റ് കൊടുക്കുകയാണു്. പണ്ടത്തെ പോലുള്ള ടിക്കറ്റ് റായ്ക്കല്ല കയ്യില്‍, ടിക്കറ്റിംഗ് മെഷീനാണു്. അയാള്‍ എന്റെ അടുത്തെത്തിയപ്പോള്‍ ഞാന്‍ പറഞ്ഞു.</p><p></p><p>"ഒരു കോട്ടയം"</p><p></p><p>ഇരുപതു രൂപയും കൊടുത്തു.</p><p></p><p>"കോട്ടയം ഒന്ന്" എന്നു തന്നോടു തന്നെ പറഞ്ഞിട്ട് അയാള്‍ ടിക്കറ്റു വിലയുടെ ബാക്കി അഞ്ചു രൂപയും എനിക്കു തന്നു. പക്ഷെ, ടിക്കറ്റ് തന്നില്ല. ഞാന്‍ അയാളെ ഒന്നു സൂക്ഷിച്ചു നോക്കി, ടിക്കറ്റു തരാന്‍ മറന്നു പോയതാണെങ്കില്‍ ഒന്ന് ഓര്‍മ്മിപ്പിക്കുവാനെന്നോണം!. അയാള്‍ എന്റെ നോട്ടത്തെ അവഗണിച്ച് പുറകിലേയ്ക്കു പോവുകയാണു്.</p><p></p><p>"ഒരു കോട്ടയം". </p><p></p><p>എന്റെ പുറകിലുള്ള ഒരു സീറ്റിലിരുന്ന ഒരാള്‍ പറഞ്ഞു, രൂപയും കൊടുത്തു.</p><p></p><p>"കോട്ടയം രണ്ട്", എന്നു വിജയ ഭാവത്തില്‍ പറഞ്ഞ് കണ്ടക്റ്റര്‍ അയാള്‍ക്കും ബാക്കി കൊടുത്ത് പുറകിലേയ്ക്കു പോകാന്‍ തുടങ്ങി.</p><p></p><p>"ടിക്കറ്റു തന്നില്ല". എന്തോ ആപത്തു സംഭവിച്ച മട്ടില്‍ ആ യാത്രക്കാരന് കണ്ടക്ടറോടു പറഞ്ഞു.</p><p></p><p>"ഉം, തരാം". </p><p></p><p>കണ്ടക്ടര്‍ നിസ്സംഗ ഭാവത്തില്‍ പറഞ്ഞു. എന്നിട്ടു പുറകില്‍ നിന്ന ആളോടു ചോദിച്ചു-</p><p></p><p>"എങ്ങോട്ടാ?"</p><p></p><p>"കോട്ടയം"</p><p></p><p>"കോട്ടയം മൂന്ന്". </p><p></p><p>കണ്ടക്ടര്‍ ആഹ്ലാദത്തോടെ തന്നോടു തന്നെ പറഞ്ഞു. ടിക്കറ്റു കിട്ടുമെന്ന പ്രതീക്ഷയില്‍ മൂന്നാമനും കണ്ടക്റ്ററെ നോക്കി. കണ്ടക്റ്റര്‍ അയാളെ നോക്കി പുഞ്ചിരിച്ചു. എന്നിട്ട് അയാളോടും നേരത്തെ കോട്ടയം ടിക്കറ്റു ചോദിച്ച മറ്റേയാളോടുമായി മുന്പില് കമ്പിയില്‍ പിടിച്ചു നില്ക്കുന്ന എന്നെ കാണിച്ചിട്ടു പറഞ്ഞു.</p><p></p><p>"നിങ്ങള്‍ രണ്ടു പേര്‍ക്കുമുള്ള ടിക്കറ്റ് ഞാന്‍ ആ ആളിന്റെ കയ്യില്‍ കൊടുത്തേക്കാം. മൂന്നു പേര്‍ക്കും കൂടിയുള്ള ഒറ്റ ടിക്കറ്റാണു്"</p><p></p><p>അതു പറഞ്ഞിട്ട് കണ്ടക്റ്റര്‍ എന്റെ അടുത്തു വന്നു. എന്റെ നേരെ ഒരു ടിക്കറ്റ് നീട്ടി. ആരോ മടക്കി പോക്കറ്റിലിട്ടതു കാരണം(ഒരു പക്ഷെ ആ കണ്ടക്ടര്‍ തന്നെ ആകാം.) ചുളുക്കു വീണ ഒരു ടിക്കറ്റ്.</p><p></p><p>"കോഴഞ്ചേരിയില്‍ നിന്നു് ഒരുമിച്ചു കേറിയ മൂന്നു പേര് എറണാകുളം ടിക്കറ്റു വേണമെന്നു പറഞ്ഞു. ഞാന്‍ ടിക്കറ്റടിച്ചു കഴിഞ്ഞപ്പോഴാണു് ഈ ബസ്സ് എപ്പോഴാണു് എറണാകുളത്തെത്തുക എന്നു ചോദിക്കുന്നത്. ഞാന്‍ സമയം പറഞ്ഞപ്പോള്‍ 'ട്രെയിനിനു പോയാല്‍ അതിലും നേരത്തെ എത്താം. അതു കൊണ്ടു ഞങ്ങള്‍ തിരുവല്ലയിലിറങ്ങി ട്രെയിനിനു പൊക്കോളാം. തിരുവല്ലാ ടിക്കറ്റു മതി' എന്നായി അവര്‍. അവര്‍ തിരുവല്ല വരെയുള്ള ചാര്‍ജേ തന്നുള്ളു"................ എന്നിട്ട് എന്നെ നോക്കി കണ്ടക്ടര്‍ പറഞ്ഞു "ഏറണാകുളം വരെ മൂന്നു പേര്‍ക്കുള്ള ടിക്കറ്റാണിത്. ഇതു വച്ചോ. കോട്ടയത്തിറങ്ങുമ്പോള്‍ ഇത് എന്റെ കയ്യില്‍ തിരിച്ചു തന്നിട്ടേ പോകാവൂ.................മനസ്സിലായില്ലേ?". എനിക്കെന്തോ പൂര്‍ണ്ണമായും മനസ്സിലായില്ലേ എന്ന ശങ്കയോടെ അയാള്‍ ചോദിച്ചു.</p><p></p><p>എല്ലാം മനസ്സിലായ ഞാന്‍ ആശ്രിത വത്സലനെ പോലെ തലയാട്ടി, "ശരി"</p><p></p><p>ചേതമില്ലാത്ത ഒരു ഉപകാരമല്ലേ, എനിക്കെന്തു പ്രശ്നം?. മുത്തൂര്‍ സ്റ്റോപ്പില്‍ നിന്നു കയറിയാലും കോട്ടയത്തിനു തിരുവല്ലയില്‍ നിന്നുള്ള ചാര്‍ജു തന്നെയാണു്. ആ പാവം കണ്ടക്ടര്‍ക്കു് ഇങ്ങനെയൊരു അഡ്ജസ്റ്റ്മന്റ് സാധിച്ചില്ലെങ്കില്‍ കയ്യില്‍ നിന്നു പൈസ നഷ്ടം വരും.</p><p></p><p>ഞങ്ങള്‍ മൂന്നു പേരില്‍ എന്നെത്തന്നെ ടിക്കറ്റേല്പ്പിക്കാന് തെരെഞ്ഞെടുത്തതെന്താണാവോ?. അതാണു ഞാന്‍ ചിന്തിച്ചത്. ഒരു പക്ഷെ, എന്നെ കണ്ടിട്ട് തര്‍ക്കമൊന്നും കൂടാതെ അയാള്‍ പറയുന്നത് അംഗീകരിക്കുന്ന ആളാണെന്നു തോന്നിക്കാണും. അതോ വേറൊരാളെ ടിക്കറ്റേല്പ്പിച്ചാല് ഞാന്‍ വഴക്കുണ്ടാക്കാന്‍ ചെല്ലുമെന്നു തോന്നിയിട്ടാകുമോ?.</p><p></p><p>കോട്ടയത്തിറങ്ങുന്നതിനു മുമ്പായി ഞാന്‍ കണ്ടക്റ്ററെ ടിക്കറ്റ് തിരിച്ചേല്‍പ്പിച്ചു. ഇനി കോട്ടയം ബസ്സ് സ്റ്റാന്റില്‍ നിന്ന് എറണാകുളത്തിനു കേറുന്ന മൂന്നു പേര്‍ക്കുള്ളതായി മാറും ആ ടിക്കറ്റ്!.ആരെങ്കിലും ആ ടിക്കറ്റ് സ്വീകരിക്കാന്‍ വിസമ്മതിച്ചാല്‍ ആ കണ്ടക്ടറുടെ കാര്യം കഷ്ടത്തിലായതു തന്നെ. കയ്യില്‍ നിന്നു പൈസ പോകും. ആരെങ്കിലും എറണാകുളം ടിക്കറ്റ് ആവശ്യപ്പെടുമ്പോള്‍ സന്തോഷത്തോടെ "എറണാകുളം ഒന്ന്" എന്ന് ലേലം വിളി പോലെ തന്നോടു തന്നെ പറയുന്ന കണ്ടക്ടറെ ഞാന്‍ സങ്കല്‍പ്പത്തില്‍ കണ്ടു. ഓരോരുത്തര്‍ക്കുണ്ടാകുന്ന ഓരോ ഗതികേടേ!.</p><p></p><p>ഇനി പറയാന്‍ പോകുന്നത് മറ്റൊരു ബസ്സ് യാത്രയ്ക്കിടയില്‍ നടന്ന ദയനീയമായ, ദുഃഖകരമായ ഒരു സംഭവത്തെ കുറിച്ചാണു്. മേല്‍ വിവരിച്ച ബസ്സ് യാത്രയ്ക്ക് ഏതാണ്ട് ഒരാഴ്ച മുന്‍പു നടത്തിയ മറ്റൊരു ബസ്സ് യാത്രയുടെ കഥയാണിത്.</p><p></p><p>കറുകച്ചാലില്‍ ഒരു നല്ല കണ്ണാശുപത്രിയുണ്ട്-എസ്സ്.ജെ ഐ ഹോസ്പിറ്റല്‍. സന്തോഷ് കുമാര്‍ എന്ന ഒരു ഡോക്ടറുടെ ഉടമസ്ഥതയില്‍ ഉള്ള ആശുപത്രിയാണു്. ഒരിക്കല്‍ ആ ഡോക്ടറെ ഒരു പ്രത്യേക സാഹചര്യത്തില്‍ പരിചയപ്പെടാനിടയായി. ആ സമയത്ത് ഞാന്‍ കട്ടിക്കണ്ണട ധരിച്ചായിരുന്നു നടപ്പ്. ഉറങ്ങുന്ന സമയമൊഴികെ എല്ലായ്പ്പോഴും അതു വയ്ക്കണമായിരുന്നു. അതൊരു അസൗകര്യമായിരുന്നെങ്കിലും മറ്റു മാര്‍ഗ്ഗമില്ലായിരുന്നു;കണ്ണു കാണണ്ടേ?. ഡോക്ടര്‍ സന്തോഷിനെ പരിചയപ്പെട്ട ശേഷം എന്റെ കണ്ണു പരിശോധിച്ച അദ്ദേഹം പറഞ്ഞു, ഒരു ഓപ്പറേഷന് നടത്തി പ്ലാസ്റ്റിക് ലെന്‍സ് കണ്ണിനകത്തു വച്ചാല്‍ എനിക്കു കണ്ണട ധരിക്കാതെ നടക്കാന്‍ സാധിക്കുമെന്ന്. ഓപ്പറേഷനു സമ്മതമാണെന്നു ഞാന്‍ അറിയിച്ചാല്‍ മതി, ബാക്കി കാര്യം അദ്ദേഹമേറ്റു!.</p><p></p><p>അത്ര മാത്രം ഉറപ്പോടെ, ആത്മവിശ്വാസത്തോടെയാണദ്ദേഹമതു പറഞ്ഞത്. അതിനാല്‍ യാതൊരു ശങ്കയുമില്ലാതെ ഞാന്‍, ഓപ്പറേഷന് നടത്താം എന്നു തീരുമാനിച്ചു. അതിനു മുമ്പ് ഇങ്ങനെയൊരു ആശുപത്രിയെക്കുറിച്ചോ ഈ ഡോക്ടറെക്കുറിച്ചോ ഞാന്‍ കേട്ടിട്ടുപോലും ഇല്ലെന്നോര്‍ക്കണം. അദ്ദേഹത്തെ പരിചയപ്പെട്ടു കഴിഞ്ഞപ്പോള്‍ അദ്ദേഹം വളരെ മാന്യനും നല്ലവനുമായ ഒരാളാണെന്നു മനസ്സിലായി. അദ്ദേഹത്തെ പൂര്‍ണ്ണമായും വിശ്വസിക്കാം എന്ന് എനിക്കു തോന്നി.</p><p></p><p>അങ്ങനെ എന്റെ രണ്ടു കണ്ണിനും ഓപ്പറേഷന് നടത്തി. വിദഗ്ദ്ധനായ ഐ സര്ജന് ശ്രീമാന്‍ ഫിലിപ്പ് കുര്യാക്കോസ് ആണു് അതു ചെയ്തത്. അദ്ദേഹമാണു സന്തോഷ് ഡോക്ടറുടെ ആശുപത്രിയില്‍ കണ്ണിന്റെ ഓപ്പറേഷനെല്ലാം നടത്തുന്നത്.</p><p></p><p>ഓപ്പറേഷനു ശേഷം കണ്ണട വേണ്ടെന്നായി. എഴുതുവാനും വായിക്കുവാനും മാത്രം സാധാരണ വെള്ളെഴുത്തു കണ്ണട പോലുള്ള കട്ടി കുറഞ്ഞ ഒരു കണ്ണട ധരിക്കണം, അത്രമാത്രം. അല്ലാത്ത സമയത്തു കണ്ണടയുടെ ആവശ്യമില്ല. വണ്ടി ഓടിക്കുവാന്‍ പോലും കണ്ണട വയ്ക്കേണ്ട ആവശ്യമില്ല. വലിയ ആശ്വാസമായി എനിക്ക്.</p><p></p><p>ഓപ്പറേഷന് കഴിഞ്ഞിട്ടിപ്പോള്‍ ഒരു വര്‍ഷമാകുന്നു. രണ്ടു ദിവസമായി വലതു കണ്ണിനു് ചെറിയ ഒരു വേദന തോന്നുന്നുണ്ടായിരുന്നു. എസ്സ്.ജെ. ഐ ഹോസ്പിറ്റലില്‍ തന്നെ പോയി ഡോക്ടറെ കണ്ടു. ഡോക്ടര്‍ ലീമയായിരുന്നു പരിശോധിച്ചത്. കണ്ണിലൊഴിക്കുവാനുള്ള മരുന്നുകള്‍ തന്നിട്ട് മൂന്നു ദിവസം കഴിഞ്ഞിട്ടു ചെന്നു കാണണമെന്നു ഡോക്ടര്‍ പറഞ്ഞു.</p><p></p><p>ആ മൂന്നു ദിവസം കഴിഞ്ഞു. ഡോക്ടറെ കാണുവാനുള്ള ദിവസമായി. ഉച്ചയ്ക്കു ശേഷം മൂന്നു മണിക്കാണു് ആശുപത്രിയില്‍ എത്തേണ്ടത്. രാവിലെ ഞാന്‍ പതിവു പോലെ കോട്ടയത്ത് ഓഫീസ്സില്‍ പോയി. ഉച്ചയ്ക്ക് രണ്ടു മണിയോടെ ആശുപത്രിയിലേക്കു പോകുവാന്‍ കോട്ടയം ട്രാന്‍സ്പോര്‍ട്ട് ബസ്സ് സ്റ്റാന്റില്‍ എത്തി. ഇപ്പോള്‍ അവിടെ നിന്നും കറുകച്ചാല്‍, മല്ലപ്പള്ളി വഴിയായി ചെയിന്‍ സര്‍വീസുണ്ട്. നേരത്തെ ആ റൂട്ടില്‍ പ്രൈവറ്റ് ബസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളു. ലാഭകരമായ റൂട്ടുകളിലെല്ലാം പ്രൈവറ്റു ബസ്സുകളുമായി മത്സരിക്കാന്‍ ബസ്സുകളിറക്കാനുള്ള കെ.എസ്സ്.ആര്.ടി.സി.യുടെ പുതിയ പരിപാടിയുടെ ഭാഗമായിട്ടാണു് കറുകച്ചാല്‍ റൂട്ടിലും ധാരാളം ട്രാന്‍സ്പോര്‍ട് ബസ്സുകള്‍ ഓടിക്കാന്‍ തുടങ്ങിയത്. സ്വയം നന്നായില്ലെങ്കിലും കുറച്ചു സ്വകാര്യ ബസ്സുകാരെയെങ്കിലും കുത്തുപാളയെടുപ്പിക്കാന്‍ ട്രന്സ്പോര്ട്ടുകാര് വിചാരിച്ചാല്‍ സാധിക്കുമെന്നു് നാലു പേര് അറിയട്ടെ!, ഹല്ല പിന്നെ!. കാട്ടിലെ തടി, തേവരുടെ ആന(വണ്ടി), വലിപ്പിക്കാനല്ലേ നമുക്കു പറ്റൂ, ചങ്ങാതീ ?!.</p><p></p><p>പലപ്പോഴും വീട്ടിലേയ്ക്കു പോകാന്‍ ബസ്സിനായി കോട്ടയം ബസ്സ് സ്റ്റാന്റില്‍ നില്ക്കുമ്പോള് കറുകച്ചാല്‍ വഴി കോഴഞ്ചേരിക്കുള്ള ബസ്സുകള്‍ ആളൊഴിഞ്ഞു പോകുന്നതു കണ്ടു നെടുവീര്‍പ്പിട്ടു നില്‍ക്കേണ്ടി വന്നിട്ടുണ്ട്!. എനിക്കു വീട്ടില്‍ പോകേണ്ടത് എം.സി. റോഡ് വഴിയാണു്. ദേശസാല്‍കൃത റൂട്ട്. വന്‍ തിരക്ക്. ആവശ്യത്തിനു ബസ്സുമില്ല. അങ്ങനെ ബസ്സു കാത്തു നിന്നു മടുക്കുമ്പോഴാണു് കറുകച്ചാല്‍, മല്ലപ്പള്ളി ബസ്സുകള്‍ ആളൊഴിഞ്ഞു പോകുന്നത്!. നമ്മുടെ വീടും ആ റൂട്ടിലെങ്ങാനുമായിരുന്നെങ്കില് എന്നു വ്യാമോഹിച്ചു പോകും, അല്ലേ ചങ്ങാതീ?. </p><p></p><p>ഏതായാലും എനിക്ക് ഇപ്പോള്‍ ആശുപത്രിയില്‍ പോകാന്‍ കറുകച്ചാല്‍ വഴിയുള്ള ബസ്സാണു് ആവശ്യം. അതിനാല്‍ ആളൊഴിഞ്ഞ ബസ്സുകള്‍ തുരുതുരെ കറുകച്ചാല്‍ റൂട്ടില്‍ വിടുന്ന കെ.എസ്.ആര്.ടി.സി.യുടെ വിനോദത്തിനു തല്ക്കാലം ജയ് വിളിക്കാം.</p><p></p><p>ഞാന്‍ ബസ്സ് സ്റ്റാന്റില്‍ പ്രവേശിപ്പോഴേ കറുകച്ചാല്‍ വഴിയുള്ള ഒരു വേണാടു ബസ്സ് സ്റ്റാര്‍ട്ട് ചെയ്തു നിര്‍ത്തിയിരിക്കുന്നതു കണ്ടു. അധികം ആളൊന്നും അതിനകത്തില്ല. അതിനടുത്തു തന്നെ അതേ റൂട്ടില്‍ പോകുന്ന മറ്റൊരു ബസ്സും കിടപ്പുണ്ട്. അതില്‍ ആരും കയറിയിട്ടില്ല. അതു രണ്ടാമതായി പോകാനുള്ള ബസ്സാണെന്നു തോന്നുന്നു. എന്നാലും അതില്‍ കയറിയാലോ എന്നൊരു ചിന്ത ഒരു നിമിഷ നേരത്തേക്ക് ഉണ്ടായി. സ്റ്റാര്‍ട്ട് ചെയ്തു നിര്‍ത്തിയിരിക്കുന്ന മറ്റേ ബസ്സിനെക്കുറിച്ച് എന്തോ ഒരു അശുഭ ചിന്ത എന്റെ ആറാമിന്ദ്രിയം(അങ്ങനെയൊന്ന് നമുക്കെല്ലാവര്‍ക്കുമില്ലേ?) മുഖേന മനസ്സില്‍ കടന്നു വന്നതാണു്. പക്ഷെ, ഈ ആറാമിന്ദ്രിയത്തിന്റെ മുന്നറിയിപ്പുകള്‍ നാമെല്ലാവരും നിസ്സാരമാക്കി അവഗണിക്കുകയാണല്ലോ പതിവ്. ഞാനും അതു തന്നെയാണു ചെയ്തത്.</p><p></p><p>സ്റ്റാര്‍ട്ട് ചെയ്തു നിര്‍ത്തിയിരിക്കുന്ന ബസ്സില്‍ത്തന്നെ ഞാന്‍ കയറി. അതാണല്ലോ നാട്ടുനടപ്പ്. കൂടാതെ നേരത്തെ സ്ഥലത്തെത്താം എന്ന വ്യാമോഹവും. പക്ഷെ, ആദ്യം വിട്ട ബസ്സില്‍ പുറപ്പെട്ടാലും പുറകെ വരാന്‍ പോകുന്ന ബസ്സില്‍ കയറിയേ എനിക്കു യാത്ര മുഴുമിക്കുവാന്‍ കഴിയുകയുള്ളൂ എന്ന് ഞാന്‍ അറിഞ്ഞില്ലല്ലോ!. നമുക്കു സംഭവിക്കാന്‍ പോകുന്നത്, അല്ലെങ്കില്‍ നമ്മുടെ ഭാവി നമ്മില്‍ നിന്നു മറച്ചു വയ്ക്കുവാന്‍ എന്താണു കാരണം?. ഞാന്‍ പറയാം, അത് അങ്ങനെയല്ലെങ്കില്‍ നമ്മുടെ ജീവിതം പരിണാമ ഗുപ്തിയില്ലാത്ത കഥ പോലെ വിരസമായി തീരും, അതല്ലേ കാരണം?.</p><p></p><p>നമ്മുടെ ഭാവി കൃത്യമായി പ്രവചിക്കും എന്ന് അവകാശപ്പെടുന്ന ജ്യോത്സ്യന്മാരും ദിവ്യന്മാരുമുള്ള നാടാണു് ഇത്. ഒരു മനുഷ്യന്റെ ഭാവി ആര്‍ക്കെങ്കിലും മുന്‍ കൂട്ടി പറയാന്‍ സാധിക്കും എന്നു ഞാന്‍ വിശ്വസിക്കുന്നില്ല. അഥവാ ഭാവി പ്രവചിക്കാന്‍ കഴിവുള്ള ഒരാളുണ്ടെന്നു തന്നെ സങ്കല്‍പ്പിക്കുക(അങ്ങനെ ഒരാള്‍ ഒരിടത്തുമില്ല ചങ്ങാതീ, എന്നെ വിശ്വസിക്കൂ), ഞാന്‍ ഒരിക്കലും എന്റെ ഭാവി അറിയാന്‍ അയാളുടെ അടുത്തു പോവുകയില്ല. എന്തെന്നാല്‍, അറിയാതിരിക്കുന്നതു തന്നെയാണു നല്ലത്.</p><p></p><p>ബസ്സ് യാത്രയിലേക്കു മടങ്ങി വരാം. അങ്ങനെ ബസ്സ് വിട്ടു പോവുകയാണു്. മുന്നിലും പിന്നിലുമായി രണ്ടു വാതിലുകള്‍ ഉള്ള ബസ്സാണു്. പിന്നിലെ വാതിലിനു തൊട്ടു പിന്നിലുള്ള വിന്‍ഡോ സീറ്റിലാണു ഞാന്‍ ഇരിക്കുന്നത്. എനിക്കു പിന്നില്‍ ഒരു നിര സീറ്റു കൂടിയേ ഉള്ളൂ. എന്റെ തൊട്ടു പിന്നിലെ വിന്‍ഡോ സീറ്റില്‍ ഒരാള്‍ ഇരിപ്പുണ്ട്.</p><p></p><p>ബസ്സ് പരിയാരം എന്ന സ്ഥലത്തുള്ള ഒരു ചെറിയ പാലത്തിലേയ്ക്കു പ്രവേശിക്കുകയാണു്. ഒരു ചെറിയ വളവും പാലവും കൂടെ ഒരുമിച്ചു വരുന്ന സ്ഥലമാണു്. പാലത്തിനടുത്തായി വഴി തിരിഞ്ഞു പോകുന്ന സ്ഥലപ്പേരുകള്‍ എഴുതി വച്ചിരിക്കുന്ന ഇരുമ്പു കോണ്ടുള്ള ഒരു ബോര്‍ഡും വഴിയരികില്‍ സ്ഥാപിച്ചിരിക്കുന്നു. എതിരെ വന്ന വണ്ടിക്കു സൈഡ് കൊടുക്കാന്‍ വേണ്ടി ഞങ്ങളുടെ ബസ്സ് ഈ ബോര്‍ഡിനോടു ചേര്‍ന്നാണു പാലത്തിലേയ്ക്ക് പ്രവേശിച്ചത്.</p><p></p><p>ബസ്സ് ഈ ബോര്‍ഡിനെ കടന്നതും പിറകിലായി 'പഠോ' എന്ന് വലിയ ഒരു ശബ്ദം കേട്ടു. ബസ്സിന്റെ പിന് ഭാഗം ബോര്ഡിലിടിച്ചതാണെന്നു ഞാന്‍ കരുതി. ഒരു സെക്കന്റിനു ശേഷം "എന്റെ കൈ പോയേ" എന്നൊരു നിലവിളി എന്റെ പിറകിലെ സീറ്റില്‍ നിന്നും ഉയര്‍ന്നു.</p><p></p><p>പെട്ടെന്നു ഡ്രൈവര്‍ ബസ്സ് നിര്‍ത്തി. ബസ്സിനുള്ളിലെ യാത്രക്കാരില്‍ ചിലരും കണ്ടക്ടറും പിറകിലുള്ള സീറ്റിനടുത്തേക്ക് ഓടിയെത്തി.</p><p></p><p>പിറകിലിരുന്ന ആളിന്റെ കൈ ആണു് വഴിയരികിലെ ബോര്‍ഡില്‍ ഇടിച്ചതെന്ന് എനിക്കു മനസ്സിലായി. പിറകിലേക്കു നോക്കുവാനുള്ള ധൈര്യം എനിക്കില്ല. ദുര്‍ബ്ബല ഹൃദയനും വികാരജീവിയുമാണു ഞാന്‍!. പിറകില്‍ ഒരു ഭീകരമായ കാഴ്ചയായിരിക്കും എന്നെനിക്കു തോന്നി. ഞാന്‍ പതുക്കെ ബസ്സില്‍ നിന്നു പുറത്തേക്കിറങ്ങി. മറ്റു ചിലരും പുറത്തേക്കിറങ്ങുന്നുണ്ടായിരുന്നു.</p><p></p><p>അപകടം പറ്റിയ ആളിന്റെ ശബ്ദമോ നിലവിളിയോ ഒന്നും കേള്‍ക്കുന്നില്ല. ഒരു പക്ഷെ അയാളുടെ കൈയുടെ ആ ഭാഗം മരവിച്ചു പോയിരിക്കാം, വേദന അറിയുന്നുണ്ടാവില്ല.</p><p></p><p>രണ്ട് പേര് ഹതഭാഗ്യനായ ആ മനുഷ്യനെ താങ്ങിപ്പിടിച്ച് നടത്തിക്കൊണ്ട് പുറത്തിറങ്ങി. ആരോ അടുത്തുണ്ടായിരുന്ന ഒരു ഓട്ടോ വിളിച്ചു. അതില്‍ കയറ്റി കണ്ടക്ടര്‍ അയാളെ ഏതോ ആശുപത്രിയിലേക്കു കൊണ്ടു പോയി.</p><p>അയാളുടെ കൈമുട്ടിനു കാര്യമായ തകരാര്‍ സംഭവിച്ചിരുന്നു. അയാള്‍ കൈമുട്ട് ബസ്സിനു വെളിയിലേക്കു വച്ചു കൊണ്ട് ഉറങ്ങുകയായിരുന്നു എന്നാണു മനസ്സിലാക്കുന്നത്. പാവം!.</p><p></p><p>ഞാന്‍ വഴിയരികില്ലുള്ള വെയിറ്റിംഗ് ഷെഡ്ഡിനുള്ളിലേയ്ക്കു കയറി നിന്നു. ഒരു മനം പുരട്ടല്‍ പോലെ, വയറ്റില്‍ ഒരു അസ്വസ്ഥത. ഡ്രൈവര്‍ ബസ്സ് റോഡരികിലേയ്ക്കു മാറ്റിയിടുന്നു. ഞാന്‍ ബസ്സിലേയ്ക്കു നോക്കി. അതിന്റെ പിറകില്‍ ഇടത്തു വശത്തായി ചോര വീണ പാട്. </p><p></p><p>ആ ബസ്സില്‍ വന്ന ഞങ്ങള്‍ എല്ലാവരും അടുത്ത ബസ്സ് വരാന്‍ വേണ്ടി കാത്തു നില്ക്കുകയാണു്. അപ്പോഴാണു് ഒരു പ്രൈവറ്റ് ബസ്സ് വരുന്നത്. പോകാന്‍ ധൃതിയുള്ള ചിലര്‍ അതിനു കൈ കാണിച്ചു, ടിക്കറ്റിന്റെ പൈസ പോകുന്നെങ്കില്‍ പോകട്ടെ!. പക്ഷേ ആ ബസ്സ് നിറുത്താതെ പൊയ്ക്കളഞ്ഞു. ട്രാന്‍സ്പോര്‍ട്ട് ബസ്സിനു് എന്തോ കുഴപ്പം പറ്റിയതാണെന്ന് ആ പ്രൈവറ്റ് ബസ്സിന്റെ ഡ്രൈവര്‍ക്കു മനസ്സിലായിക്കാണും. തങ്ങളുടെ എതിരാളികളുടെ ബസ്സില്‍ കയറിയവര്‍ അല്‍പ്പം ബുദ്ധിമുട്ടട്ടെ എന്നയാള്‍ കരുതിക്കാണും.</p><p></p><p>അല്‍പ്പസമയത്തിനു ശേഷം അതാ ട്രാന്‍സ്പോര്‍ട്ട് ബസ്സ് വരുന്നു!. അത് ഞങ്ങളുടെ ബസ്സ് കോട്ടയം സ്റ്റാന്റില്‍ നിന്നു വിട്ടപ്പോള്‍ അവിടെ കിടന്നിരുന്ന, ഞാന്‍ കയറണമോ എന്ന് ഒരു നിമിഷം ചിന്തിച്ച അതേ ബസ്സ് തന്നെ!. ഞങ്ങളുടെ ബസ്സില്‍ ഉണ്ടായിരുന്ന ടിക്കറ്റ് ചെക്കര്‍ അതിനു കൈ കാണിച്ചു നിര്‍ത്തി. എല്ലാവരും ആ ബസ്സില്‍ കയറി. കോട്ടയത്തു വച്ച് ഇതില്‍ കയറിയാല്‍ മതി എന്ന തോന്നല്‍ അവഗണിച്ച് ആദ്യത്തെ ബസ്സില്‍ കയറിയ എനിക്ക് യാത്ര മുഴുമിക്കാന്‍ ആ ബസ്സില്‍ത്തന്നെ കയറേണ്ടി വന്നു. നമ്മുടെ ആറാമിന്ദ്രിയത്തിന്റെ നിര്‍ദ്ദേശം അവഗണിച്ചാല്‍ ഇങ്ങനെയിരിക്കും!. കൂടാതെ ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ കയ്യും തലയും പുറത്തിടരുത്, ജാഗ്രത!.</p>pradeephttp://www.blogger.com/profile/07319339380195881230noreply@blogger.com4tag:blogger.com,1999:blog-8644146774584202580.post-88316135590977615692009-03-13T21:04:00.000-07:002009-03-13T21:16:42.486-07:00"നീലകണ്ടന്റെ കണ്ടി”<p> </p><p> </p><p>"അപ്പൂപ്പാ, എന്റെ പേരെന്തുവാ ?"</p><p> </p><p>അപ്പൂപ്പന് കേള്‍ക്കാത്ത ഭാവത്തില്‍ ജോലി തുടര്‍ന്നു. പോക്കുവെയിലില്‍ അപ്പൂപ്പന്റെ മുഖത്തെ നരച്ച കുറ്റി രോമങ്ങള്‍ തിളങ്ങി. വെയിലാറിത്തുടങ്ങിയിട്ടും ഉഷ്ണത്തിനു കുറവില്ല. നരച്ച പുരികത്തിലെ വിയര്‍പ്പു ചൂണ്ടുവിരലിനാല്‍ തുടച്ചു കുടഞ്ഞുകളഞ്ഞിട്ട് അപ്പൂപ്പന് തലയുയര്‍ത്തി നോക്കി.</p><p> </p><p>കുട്ടികള്‍ പോയിട്ടില്ല. അയാള്‍ വീണ്ടും കുനിഞ്ഞ് ഉണക്കാനിട്ടിരുന്ന വാഴനാരുകള്‍ പെറുക്കിയെടുക്കുന്നതു തുടര്‍ന്നു. അപ്പൂപ്പന്റെ ജീവിത മാര്‍ഗ്ഗമാണത്. എവിടെയെങ്കിലും വാഴ വെട്ടിയിട്ടിട്ടുണ്ടെങ്കില് അപ്പൂപ്പന് അവിടെയെത്തും. പേനാക്കത്തി കൊണ്ട് വാഴപ്പോളയില്‍ നിന്നു നാരുകള്‍ കീറിയെടുക്കും. എന്നിട്ട് അത് വെയിലത്ത് ഉണക്കാനിടും. ഉണങ്ങിയ വാഴനാരുകള്‍ ഭംഗിയായി ചുറ്റി ഉണ്ടയാക്കി എടുക്കും. അതു പലചരക്കു കടകളില്‍ കൊണ്ടു ചെന്നു വില്‍ക്കും. അതില്‍ നിന്നു കിട്ടുന്ന തുച്ഛമായ വരുമാനമാണു് അപ്പൂപ്പന്റെ ജീവിത മാര്‍ഗ്ഗം. കടകളില്‍ സാധനങ്ങള്‍ പൊതിഞ്ഞു കെട്ടാന്‍ ഉപയോഗിച്ചിരുന്നത് ഉണങ്ങിയ വാഴനാരായിരുന്നു.</p><p> </p><p>നാട്ടിലെ ചെറിയ കുട്ടികള്‍ക്ക് ഈ അപ്പൂപ്പനെ വലിയ ഇഷ്ടമായിരുന്നു. അപ്പൂപ്പന്റെ തലവട്ടം കണ്ടാല്‍ കുട്ടികള്‍ ഓടി അടുത്തു കൂടും. അപ്പൂപ്പനും കുട്ടികളുടെ സാമീപ്യം ഇഷ്ടപ്പെട്ടിരുന്നു. അപ്പൂപ്പന് ഓരോ കുട്ടിയ്ക്കും ഓരോ ഇരട്ടപ്പേരിടും. ഇന്ന് ഒരു പേരിടും. നാളെ വേറൊന്ന്. അപ്പൂപ്പന് വിളിക്കുന്ന ഇരട്ടപ്പേരു കേട്ട് കുട്ടികള്‍ ആര്‍ത്തു ചിരിക്കും. കരിങ്കണ്ണന്‍, പൂതപ്പാണ്ടി, കട്ടബ്ബൊമ്മന്‍ - ഇവയൊക്കെ അപ്പൂപ്പനിടുന്ന ഇരട്ടപ്പേരുകളില്‍ ചിലതാണു്.</p><p> </p><p>വാഴനാരെല്ലാം പെറുക്കിയെടുത്തു കഴിഞ്ഞ് അപ്പൂപ്പന് നിവര്‍ന്നു നിന്നു. കുട്ടികളെ നോക്കി ചിരിച്ചു. എന്നിട്ടു ചോദിച്ചു.</p><p> </p><p>"അപ്പൊ എന്താ ചോദിച്ചെ ?"</p><p> </p><p>"എന്റെ പേരെന്താന്ന്"</p><p> </p><p>പെട്ടെന്നാണു് എവിടെ നിന്നോ ഒരു പട്ടി ഓടി വന്നത്. പ്രകൃതിയുടെ വിളിയുണ്ടായിട്ടു വന്നതാണു്. അതു ദൂരെ മാറിയിരുന്ന് കാര്യം സാധിക്കാന്‍ തുടങ്ങി. പട്ടിയുടെ പ്രവൃത്തി ഒന്നു നോക്കിയിട്ട് അപ്പൂപ്പന് പെട്ടെന്നു കുട്ടികളുടെ നേരേ തിരിഞ്ഞു. അപ്പൂപ്പന്റെ ചുണ്ടില്‍ ഒരു കുസൃതിച്ചിരി വിരിഞ്ഞു.</p><p> </p><p>" അപ്പൊ നിനക്കൊരു പേരു വേണം, അല്ലേ ?". </p><p> </p><p>പേരു വേണമെന്ന് ആവശ്യപ്പെട്ട കുസൃതിക്കുട്ടന്, അതേ എന്ന അര്‍ത്ഥത്തില്‍ തലയാട്ടി.</p><p> </p><p>"ഉം, നിനക്കു നല്ലൊരു പേരു കിട്ടിയിട്ടുണ്ട്. പറയട്ടേ ?"</p><p> </p><p>"ഒന്നു പറയപ്പൂപ്പാ". അവന് ആകാംക്ഷയോടെ പറഞ്ഞു.</p><p> </p><p>"നിന്റെ പേരാണു് ' നീലകണ്ടന്റെ കണ്ടി ' "</p><p> </p><p>കാര്യം സാധിച്ചു കഴിഞ്ഞ് ഓടിപ്പോകുന്ന പട്ടിയെ നോക്കി അപ്പൂപ്പന് ഉറക്കെ ചിരിച്ചു. കുട്ടികളും ആര്‍ത്തു ചിരിച്ചു.</p><p> </p><p>പേരു കിട്ടിയവനെ നോക്കി എല്ലാവരും കൂടി ഉറക്കെ വിളിച്ചു.</p><p> </p><p>"നീലകണ്ടന്റെ കണ്ടി. നീലകണ്ടന്റെ കണ്ടി"</p><p> </p><p>നീലകണ്ടന്റെ കണ്ടിയ്ക്ക് ആകെപ്പാടെ നാണം വന്നു.</p><p> </p><p>"പോടാ". അവന് മറ്റുള്ളവരെ നോക്കി കൊഞ്ഞനം കാട്ടി. അതുകൊണ്ടും മതിയാകാതെ അവരുടെ നേരെ ഒരു കല്ലെടുത്തെറിഞ്ഞിട്ട് അവന് ഓടിക്കളഞ്ഞു.</p><p> </p><p>ഈ അപ്പൂപ്പന് ഞങ്ങളുടെ നാട്ടില്‍ പണ്ട്, എന്നു വച്ചാല്‍ ഒരു നാല്‍പ്പതു കൊല്ലം മുന്‍പ് ജീവിച്ചിരുന്ന ഒരാളാണു്. അന്നിവിടം ഒരു ശുദ്ധ നാട്ടിന്‍പുറമായിരുന്നു. ഇന്നിപ്പോള്‍ ഈ കാണുന്ന വഴിയിലൂടെ കാറും ലോറിയുമെല്ലാം പോകും. ഒരു കാലത്ത് ഈ കാണുന്ന ടാറിട്ട റോഡുണ്ടായിരുന്നില്ല. ഇതിന്റെ സ്ഥാനത്ത് ഒരു ഒറ്റയടിപ്പാത മാത്രം. ഞങ്ങളുടെ വീടിനു വടക്കായി ഈ ഒറ്റയടിപ്പാതയോരത്ത് വളരെ പ്രായമായ ഒരു തേക്കു മരം നിന്നിരുന്നു. ഇന്ന് അതില്ല. അത് ആരുടെതായിരുന്നെന്നോ എന്നാണത് വെട്ടിമാറ്റിയതെന്നോ അറിയില്ല. ഒരു പക്ഷേ വഴിക്കു വീതി കൂട്ടിയപ്പോള്‍ വെട്ടിയതാവും.</p><p> </p><p>അച്ഛനു ജോലിയില്‍ സ്ഥലം മാറ്റങ്ങളുണ്ടായതു കാരണം ഞങ്ങള്‍ വര്‍ഷങ്ങളോളം മറ്റിടങ്ങളില്‍ താമസിച്ചു. മടങ്ങിയെത്തിയപ്പോള്‍ (1983ല്‍) ഈ പരിസരം ആകെ മാറിപ്പോയിരുന്നു. ഒറ്റയടിപ്പാതയുടെ സ്ഥാനത്ത് കാറും ലോറിയും വരുന്ന വഴി ഉണ്ടായി(ടാര്‍ ചെയ്തത് പിന്നെയും ചില വര്‍ഷങ്ങള്‍ക്കു ശേഷമാണു്). ഞങ്ങള്‍ നാട്ടില്‍ തിരിച്ചെത്തിയ ദിവസം ഈ റോഡില്‍ക്കൂടെ ഒരു ഓട്ടോ വന്നതു കണ്ടപ്പോള്‍ എനിക്കു വല്ലാത്ത കൗതുകം തോന്നി. ഇങ്ങനെയൊന്നു സംഭവിക്കുമെന്ന് ഒരു കാലത്തു ഞാന്‍ നിനച്ചിരുന്നില്ല. കാലം പോയൊരു പോക്കേ!.</p><p> </p><p>മേല്‍പ്പറഞ്ഞ ആ അപ്പൂപ്പനൊക്കെ മരിച്ചു പോയിട്ട് എത്രയോ വര്‍ഷങ്ങള്‍ കഴിഞ്ഞു. അന്നൊക്കെ എല്ലാ നാട്ടിന്‍പുറങ്ങളിലും അവിടത്തെ ട്രേഡ് മാര്‍ക്ക് എന്നതു പോലെയുള്ള ഇത്തരം ചില കഥാപാത്രങ്ങള്‍ ഉണ്ടായിരുന്നു. ഇതുപോലെയുള്ള പച്ചയായ മനുഷ്യരെ ഇപ്പോള്‍ എവിടെയും കാണാനില്ല. ഒരേ അച്ചിലിട്ടു വാര്‍ത്തതു പോലെയുള്ള സോഫിസ്റ്റിക്കേറ്റഡായിട്ടുള്ള മനുഷ്യരെയാണു് ഇപ്പോള്‍ കൂടുതലായും കാണുന്നത്, അല്ലേ ?. നാട്ടിന്‍പുറങ്ങള്‍ തന്നെ അപ്രത്യക്ഷമായിക്കഴിഞ്ഞു. ഇപ്പോള്‍ അവയെല്ലാം സമീപത്തുള്ള പട്ടണങ്ങളുടെ ഉപഗ്രഹങ്ങളായി മാറിയിരിക്കുന്നു. നാഗരികതയുടെ ഉല്‍പ്പന്നങ്ങളായിക്കഴിഞ്ഞു നമ്മുടെ ജനമെല്ലാം. മനുഷ്യന് പുരോഗമിക്കുകയാണു്, അല്ലേ ?</p><p> </p><p>പ്രത്യേകതയുള്ള വേറെയും കഥാപാത്രങ്ങള്‍ ഞങ്ങളുടെ നാട്ടില്‍ ഉണ്ടായിരുന്നു. അതില്‍ ഒരാളായിരുന്നു കൊച്ചുകുഞ്ഞ്. കൊച്ചുകുഞ്ഞ് ആശാരിമാരുടെ കുടുംബത്തിലെ ആയിരുന്നു. പക്ഷെ വയറിംഗ് ജോലിയാണു ചെയ്തിരുന്നത്. ഞങ്ങളുടെ പഴയ വീട്ടില്‍ ആദ്യമായി ഇലക്ട്രിക് വയറിംഗ് ചെയ്തത് കൊച്ചുകുഞ്ഞും വേറൊരാളും ചേര്‍ന്നായിരുന്നു. നല്ല പണിക്കാരനായിരുന്നു. പാവം, എന്നോ മാനസിക നില തകരാറിലായി. എല്ലാവരും 'വട്ടന്‍ കൊച്ചുകുഞ്ഞ്' എന്നു വിളിക്കാന്‍ തുടങ്ങി. പണിക്കൊന്നും പോകാതെയായി. കൊച്ചുകുഞ്ഞും മരിച്ചിട്ടു വര്‍ഷങ്ങളായി. </p><p> </p><p>കൊച്ചുകുഞ്ഞ് ഞങ്ങളുടെ സ്കൂളിന്റെ മുന്‍പിലുള്ള വഴിയില്‍ കൂടെ നടക്കുന്ന കാഴ്ച ഞാനിപ്പോഴും വ്യക്തമായി കാണുന്നു, മനസ്സില്‍. കിഴക്കു നിന്നു നടന്നു വന്ന് മുത്തൂര്‍ ആല്‍ത്തറ ജങ്ങ്ഷനിലേയ്ക്കു പോകും. മുഖമുയര്‍ത്താതെ നിലത്തു നോക്കിയാണു നടപ്പ്. പോകുന്ന പോക്കില്‍ ഓരോ ഇലക്ട്രിക് പോസ്റ്റിലും ഒന്നു തൊടും. ചിലപ്പോള്‍ ഏതെങ്കിലും ഒരു പോസ്റ്റില്‍ തൊടാന്‍ മറന്ന് മുന്നോട്ടു പോകും. തെറ്റു മനസ്സിലാക്കിയതു പോലെ ഉടനെ തിരികെ വന്ന് ആ പോസ്റ്റിലും തൊടും. വീണ്ടും മുന്നോട്ട്. ആല്‍ത്തറ ജങ്ങ്ഷന് വരെ പോയിട്ടു മടങ്ങി വരും. അപ്പോഴും ഓരോ ഇലക്ട്രിക് പോസ്റ്റിലും തൊടാന്‍ മറക്കില്ല. അങ്ങോട്ടുമിങ്ങോട്ടുമുള്ള ഈ നടപ്പ് പല തവണ തുടരും. ഇതിനിടയില്‍ ആരുടെയും നേരെ നോക്കുകയോ സംസാരിക്കുകയോ എന്തെങ്കിലും ശബ്ദമുണ്ടാക്കുകയോ ചെയ്യില്ല. ഒരു നിയോഗം പോലെ കൃത്യനിഷ്ഠയോടെ ഓരോ ഇലക്ട്രിക് പോസ്റ്റിലും തൊട്ടു കൊണ്ട് നടന്നു പോകുന്ന പാവം കൊച്ചുകുഞ്ഞിനെ എനിക്കു മറക്കാന്‍ കഴിയില്ല.</p><p> </p><p>ഇതുപോലെ പ്രത്യേകതയുള്ള വേറെയും കഥാപാത്രങ്ങളുണ്ട്. കള്ളന് മത്തായി, അയാളുടെ ജ്യേഷ്ഠനായിരുന്ന ഗീവര്‍ഗ്ഗീസ് എന്നിവര്‍ ഓര്‍മ്മയില്‍ വരുന്നു. ഇവരെല്ലാം ഞങ്ങളുടെ നാടിന്റെ മാത്രം കഥാപാത്രങ്ങളായിരുന്നു. വേറെവിടെയും ഇതുപോലെയുള്ളവരെ കാണാന്‍ കിട്ടിയിട്ടുണ്ടാവില്ല. മറ്റിടങ്ങളില്‍ അവിടത്തേതു മാത്രമായ വേറെ കഥാപാത്രങ്ങള്‍ ഉണ്ടായിരുന്നിരിക്കാം. കൊച്ചുകുഞ്ഞിനേയും അതുപോലെയുള്ള മറ്റുള്ളവരേയും ഇപ്പോള്‍ ആരെങ്കിലും ഓര്‍ക്കുന്നുണ്ടാവുമോ എന്നെനിക്കറിയില്ല. </p>pradeephttp://www.blogger.com/profile/07319339380195881230noreply@blogger.com0tag:blogger.com,1999:blog-8644146774584202580.post-27233251945529705692009-02-05T15:44:00.000-08:002009-02-05T16:03:07.015-08:00മയില്‍ വാഹനന്റെ പാട്ട്<p>'സ്വര്‍ണ്ണ ഗോപുര നര്‍ത്തകീ ശില്‍പ്പം</p><p>കണ്ണിനു സായൂജ്യം നിന് രൂപം'</p><p></p><p>കേട്ടിട്ടുണ്ടോ ഈ പാട്ട്?. പഴയ ഒരു സിനിമാ ഗാനം. മനോഹരമായ പാട്ട്. പാടിയത് പി. ജയചന്ദ്രന്. സോറി, സിനിമയുടെ പേരു മറന്നു!.</p><p></p><p>മയില്‍ വാഹനന് മതിമറന്നു പാടിയിരുന്ന, മനോഹരമായി പാടിയിരുന്ന ഇഷ്ട ഗാനം!. എന്റെ സതീര്‍ത്ഥ്യനായിരുന്നു മയില്‍ വാഹനന്. മയില്‍ വാഹനന് ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. പത്താം ക്ലാസ്സില്‍ പഠിച്ചിരുന്നപ്പോള്‍, ജീവിതത്തിലെ ഏറ്റവും സുന്ദരമായ കൗമാര കാലം മുഴുമിക്കാനാകാതെ, പാടാനായി എത്രയോ പാട്ടുകള്‍ ബാക്കി നിര്‍ത്തി യാത്രയായി പാവം മയില്‍ വാഹനന്.</p><p></p><p>വളരെ കുറച്ചു കാലം മാത്രമേ ഞങ്ങള്‍ ഒരുമിച്ചു പഠിച്ചിട്ടുള്ളു, കുറെ മാസങ്ങള്‍ മാത്രം. എന്റെ സുഹൃത്തൊന്നും അല്ലായിരുന്നു മയില്‍ വാഹനന്, സഹപാഠികളില്‍ ഒരാള്‍ മാത്രം. പക്ഷെ ഈ പാട്ട് - മയില്‍ വാഹനനെ ഒരിക്കലും മറക്കാന്‍ അനുവദിക്കുകയില്ല !.</p><p></p><p>എറണാകുളം ജില്ലയില്‍ കാലടിക്കടുത്തുള്ള ഒരു മനോഹരമായ ഗ്രാമം - മാണിക്കമംഗലം. മാണിക്കമംഗലം മാത്രമല്ല കാലടിയും അതി മനോഹരമാണു്. മാണിക്കമംഗലത്തുള്ള എന്‍.എസ്സ്.എസ്സ്. ഹൈ സ്കൂളില്‍ പത്താം ക്ലാസ്സിലാണു് ഞാനും മയില്‍ വാഹനനും ഒരുമിച്ചു പഠിച്ചത്; വര്‍ഷം 1974 - 75.</p><p></p><p>പ്രസ്തുത സ്കൂളില്‍ ഞാന്‍ പത്താം ക്ലാസ്സില്‍ മാത്രമേ പഠിച്ചുള്ളു.അതിനു മുന്‍പ് തിരുവല്ലയില്‍, ഞങ്ങളുടെ നാടായ മുത്തൂര്‍ എന്ന സ്ഥലത്തുള്ള സ്കൂളിലാണു പഠിച്ചിരുന്നത്.</p><p></p><p>ഞാന്‍ പത്താം ക്ലാസ്സിലായപ്പോഴാണു് അച്ഛനു മാണിക്കമംഗലം എന്‍.എസ്സ്.എസ്സ് ഹൈ സ്കൂളില്‍ ഹെഡ് മാസ്റ്ററായി സ്ഥലം മാറ്റം കിട്ടിയത്. മുത്തൂറിലുള്ള വീട് അടച്ചിട്ട് ഞങ്ങളെല്ലാവരും കൂടി മാണിക്കമംഗലത്തുള്ള ഒരു വാടക വീട്ടിലേയ്ക്കു താമസം മാറ്റാന്‍ തീരുമാനിച്ചു.</p><p></p><p>അച്ഛനു മാണിക്കമംഗലത്ത് എത്ര വര്‍ഷം തുടരാനാവും എന്നു നിശ്ചയമില്ലാത്തതു കാരണം, വളരെ കുറച്ചു സാധനങ്ങള്‍ മാത്രം അങ്ങോട്ടു കൊണ്ടു പോയാല്‍ മതി എന്നും തീരുമാനമായി.അത്യാവശ്യം ഫര്‍ണിച്ചറെല്ലാം ആ വാടക വീട്ടില്‍ ഉണ്ടായിരുന്നു.</p><p></p><p>അങ്ങനെ അത്യാവശ്യ സാധനങ്ങള്‍ മാത്രം എടുത്തു കൊണ്ട് വാസൂള്ള(ച്ചാല്‍,വാസു പിള്ള)യുടെ അംബാസ്സഡര്‍ കാറില്‍, ഒരു പ്രഭാതത്തില്‍ അച്ഛന്,അമ്മ,എന്റെ അനുജത്തി,ഞാന്‍ എന്നിവരും, കൂടാതെ ഞങ്ങള്‍ക്കൊരു ധൈര്യത്തിനായി അമ്മയുടെ മൂത്ത സഹോദരിയുടെ മകനായ, ഞാന്‍ ഗോവിന്ദന് ചേട്ടന് എന്നു വിളിക്കുന്ന ശ്രീമാന്‍ ഗോവിന്ദപ്പിള്ളയും പ്രതീക്ഷയോടെ പ്രയാണം ആരംഭിച്ചു, സങ്കല്‍പ്പത്തില്‍ മാത്രം കണ്ടിട്ടുള്ള മാണിക്കമംഗലത്തേയ്ക്ക്.</p><p></p><p>ഇത്ര ദൂരെയുള്ള ഒരു സ്ഥലത്തേയ്ക്ക് കാറില്‍ ഒരു യാത്ര തരപ്പെടുകയെന്നു വച്ചാല്‍ കുട്ടിയായ എനിക്ക് വളരെ അപ്രതീക്ഷിതമായി വീണു കിട്ടിയ ഭാഗ്യമായാണു തോന്നിയത്. കാര്‍ യാത്ര തന്നെ വല്ലപ്പോഴുമൊരിക്കല്‍ മാത്രം കിട്ടുന്ന ഒരു ആഡംബരമായിരുന്നു.</p><p></p><p>അന്നു കാറില്‍ കയറ്റിക്കൊണ്ടു പോയ അവശ്യ സാധനങ്ങളില്‍ ഏറ്റവും വലിപ്പവും പ്രാധാന്യവുമുണ്ടായിരുന്നത് ഒരു കുട്ടകത്തിനായിരുന്നു. ചെമ്പു കൊണ്ടുണ്ടാക്കിയ ആ കുട്ടകം, കുളിമുറിയില്‍ വെള്ളം ശേഖരിച്ചു വയ്ക്കുവാനാണു് ഉപയോഗിച്ചിരുന്നത്. ഞങ്ങള്‍ മാറിമാറി തമസിച്ചിരുന്ന വീടുകളിലെല്ലാം സന്തത സഹചാരിയായി ആ കുട്ടകവും ഉണ്ടായിരുന്നു.</p><p></p><p>(ആ കുട്ടകം ഇപ്പോഴും ഞങ്ങള്‍ക്കൊപ്പം ഉണ്ട്. പക്ഷെ പഴയ പ്രതാപമെല്ലാം നഷ്ടപ്പെട്ട്, വീടിന്റെ ഒരു മൂലയില്‍, ശ്രദ്ധിക്കപ്പെടാതെ, തന്റെ ദുര്യോഗമോര്‍ത്ത് നെടുവീര്‍പ്പിട്ടു കഴിയുന്നു പാവം!. മനുഷ്യന്റെ ഗതിയും ഇങ്ങനെ തന്നെ, അല്ലേ ചങ്ങാതീ?).</p><p></p><p>തിരുവല്ലയില്‍ നിന്ന് എം.സി. റോഡില്‍ക്കൂടി കോട്ടയം, മൂവാറ്റുപുഴ, പെരുമ്പാവൂര്‍, കാലടി - ഇതായിരുന്നു ഞങ്ങളുടെ സഞ്ചാര പഥം. കാലടിയില്‍ എത്തിയ ശേഷം മലയാറ്റൂര്‍ റൂട്ടില്‍ അല്‍പ്പ ദൂരം പോയശേഷം ഇടത്തോട്ടു തിരിഞ്ഞ് നേരെ മാണിക്കമംഗലം.</p><p></p><p>(വാസൂള്ള, വളരെ സൂക്ഷിച്ചും വേഗം കുറച്ചും മാത്രം വണ്ടിയോടിക്കുന്ന ഡ്രൈവറായിരുന്നു. പാവം, ഇന്നു ജീവിച്ചിരിപ്പില്ല).</p><p></p><p>പെരുമ്പാവൂരില്ക്കൂടി പോകുമ്പോഴാണു് വഴിയരികിലുള്ള ഒരു തടി മില്ലിന്റെ ബോര്‍ഡ് അച്ഛന് ഞങ്ങള്‍ക്കു കാണിച്ചു തന്നത് - 'ചെതലന്‍ ടിംബര്‍ ഡിപ്പോ'. ആ പേരു വായിച്ച ഞങ്ങള്‍ ചിരിച്ചു പോയി. തടി മില്ലിനിടാന് കണ്ട ഒരു പേരേ!. തടിയുടെ ശത്രുവല്ലേ ചിതല്?. അപ്പോള്‍ ആ പേരിടാമോ?. ആ തടി മില്ലിന്റെ ഉടമസ്ഥന്റെ വീട്ടു പേരുമായി ബന്ധമുള്ള പേരായിരിക്കാം അത്. എന്നാലും യാതൊരു കലാബോധവുമില്ലാത്ത ഒരു പേരിടീല്‍!. ഇപ്പോഴും പെരുമ്പാവൂരില്‍ ആ സ്ഥാപനം ഉണ്ടോ ആവോ?. അതോ കാലമെന്ന ചിതലരിച്ച് മണ്ണോടു ചേര്‍ന്നു പോയോ?. </p><p></p><p>ഉച്ചയ്ക്കു ശേഷം ഞങ്ങള്‍ മാണിക്കമംഗലത്ത് ഞങ്ങള്‍ക്കു താമസിക്കുവാനുള്ള വാടക വീട്ടിലെത്തി. രണ്ടു നിലയുള്ള ഒരു വീട്. (രണ്ടാമത്തെ നിലകൊണ്ട് പ്രയോജനമൊന്നുമില്ലെന്നു പിന്നീടു മനസ്സിലായി. രണ്ടാമത്തെ നിലയിലെ തറ ചാണകം മെഴുകിയതായിരുന്നു. മുറികള്‍ക്കു കതകില്ലായിരുന്നു. കൂടാതെ പുറത്തു നിന്നു മാത്രമേ അവിടേയ്ക്കു കയറാന്‍ കഴിയുമായിരുന്നുള്ളു). വഴിയില്‍ നിന്ന് മുറ്റത്തേയ്ക്കു കയറാന്‍ ഒരു കടമ്പ കടക്കണം. ഒരു മുളങ്കമ്പ് കുറുകെ കെട്ടി വച്ചിരിക്കുകയാണു്. ഇങ്ങനെയൊരു സംവിധാനം ഞങ്ങളുടെ നാട്ടില്‍ ഇല്ലാത്തതാണു്. സ്ത്രീകള്‍ക്ക് ഇതല്‍പ്പം അസൗകര്യമല്ലേ എന്നൊരു സംശയം. </p><p></p><p>ഞങ്ങളെ അവിടെ വിട്ടിട്ട് വാസൂള്ള അധികം താമസിയാതെ തിരികെ പോയി. വാസൂള്ളയുടെ കാര്‍ കണ്ണില്‍ നിന്നു മറഞ്ഞപ്പോള്‍ ഒരു നേരിയ വിഷമം. നാടുമായുള്ള ബന്ധത്തിന്റെ അവസാന കണ്ണിയും അറ്റു പോയതു പോലെ.</p><p></p><p>(ഗോവിന്ദന് ചേട്ടന് കൂടെയുള്ളത് ഒരാശ്വാസമായിരുന്നു. പുള്ളിക്കാരന് അന്ന് പ്രീ ഡിഗ്രി പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയായിരുന്നു എന്നാണോര്‍മ്മ).</p><p></p><p>അടുത്ത ദിവസം രാവിലെ സ്കൂളിലേയ്ക്ക് ഗോവിന്ദന് ചേട്ടനും കൂടെ വന്നു. പരിചയമില്ലാത്ത സ്കൂള്‍, ആദ്യമായി കാണാന്‍ പോകുന്ന സഹപാഠികള്‍, ഞങ്ങളുടേതില്‍ നിന്നു വ്യത്യസ്തമായ സംസാര രീതി ("എന്തൂട്ട് തേങ്ങ്യാ"- എന്നിങ്ങനെ) . സ്കൂളിലേയ്ക്കു നടക്കുമ്പോള്‍ നെഞ്ചിടിപ്പ് അല്‍പ്പം ഉയര്ന്നുവോ?.</p><p></p><p>എന്റെ ക്ലാസ്സ് മുറിയിലെത്തിയപ്പോള്‍ തെല്ലൊന്നമ്പരന്നു. ക്ലാസ്സില്‍ ആണ് കുട്ടികള്‍ മാത്രം. മുട്ടാളന്മാരായ കുട്ടികള്‍(?) ധാരാളം. ചിലരെയൊക്കെ കണ്ടാല്‍ കല്യാണം കഴിച്ചു രണ്ടു കുട്ടികളുമാകാനുള്ള പ്രായമുണ്ടെന്നു തോന്നും. ജോസ് എന്നയാളായിരുന്നു ഏറ്റവും പ്രായമുള്ളത്. പല ക്ലാസ്സിലും പലവട്ടം തോറ്റു വന്നതാണു്. കാഴ്ചയില്‍ ഒരു മുപ്പതു വയസ്സെങ്കിലും തോന്നും. വെള്ള ഖദര്‍ മുണ്ടും ഖദര്‍ ഷര്‍ട്ടും വേഷം. അസ്സല് ഒരു യൂത്ത് കോണ്‍ഗ്രസ്സ് നേതാവ്. സ്കൂളിലെ ഉന്നതനായ കെ.എസ്സ്.യു. നേതാവാണു്. ഇതൊക്കെ ഞാന്‍ പിന്നീടു മനസ്സിലാക്കിയതാണു്.</p><p></p><p>ഇന്റര്‍വെല്‍ സമയത്ത് ജോസ് എന്റെ അടുത്തേയ്ക്കു വന്നു. പുതിയ ആളിനെ പരിചയപ്പെടാനായിരിക്കണം. എന്നോടു പേരു ചോദിച്ചു. ഭവ്യതയോടെ ഞാന്‍ പേരു പറഞ്ഞു. ഉടനെ അടുത്തു നിന്ന ആരോ പറഞ്ഞു:</p><p></p><p>"ഹെഡ് മാസ്റ്റര്‍ടെ മോനാടാ"</p><p>"ദൈവത്തിന്റെ മോനായാലെന്താ". ജോസ് അവജ്ഞയോടെ പറഞ്ഞു.</p><p></p><p>എനിക്കു നേരിയ വിഷമം തോന്നി, അയാള്‍ക്കെന്നെ ഇഷ്ടപ്പെട്ടില്ലായിരിക്കും. ഞാന്‍ ജനലില്‍ കൂടി വെളിയിലേയ്ക്കു നോക്കി. സ്കൂളിന്റെ പ്ലേ ഗ്രൗണ്ടാണു നേരെ കാണുന്നത്. അതിനു് അതിരിട്ടു കൊണ്ട് വെള്ളം നിറഞ്ഞു കിടക്കുന്ന ചിറ.</p><p></p><p>പഠിപ്പിക്കാന്‍ വന്ന അദ്ധ്യാപകരെല്ലാം നല്ല ഉഗ്രന്‍!. രവി സാര്‍, ഭാസി സാര്‍, കുറുപ്പു സാര്‍- എല്ലാവരും നല്ല ഒന്നാം തരം അദ്ധ്യാപകര്‍. നല്ല ആജ്ഞാ ശക്തിയുള്ളവരും നല്ലതു പോലെ പഠിപ്പിക്കുന്നവരും ആയിരുന്നു. മലയാളം പഠിപ്പിച്ചിരുന്നത് സുമുഖനും സരസനുമായ ഒരു ചെറുപ്പക്കാരനായിരുന്നു-ശശി സാര്‍. പാവം പിഷാരടി സാര്‍ പിള്ളേരുടെ പരിഹാസ പാത്രമായിരുന്നു. സാധുവായ ആ മനുഷ്യന് വന്നു കഴിഞ്ഞാല്‍ ബഹളം കാരണം ക്ലാസ്സൊരു ചന്തയായി മാറുമായിരുന്നു.</p><p></p><p>കുട്ടികള്‍ ബഹു ഭൂരിപക്ഷവും ഷര്‍ട്ടും മുണ്ടുമായിരുന്നു വേഷം. പത്താം ക്ലാസ്സിലെത്തിയാല്‍ അതായിരുന്നല്ലോ നാട്ടു നടപ്പ്. പക്ഷെ ചുരുക്കം ചിലര്‍ താഴ്ന്ന ക്ലാസ്സിലെ വേഷമായ നിക്കറും ഷര്‍ട്ടും തന്നെ തുടര്‍ന്നു. അതിലൊരാളായിരുന്നു മയില്‍ വാഹനന്. വിചിത്രമായ പേര്. ഞാന്‍ ആദ്യമായാണു് ആ പേര് കേള്‍ക്കുന്നത്.</p><p></p><p>ക്ലാസിലോ സ്കൂളിലോ എന്തെങ്കിലും പരിപാടിയുണ്ടെങ്കില്‍ മയില്‍ വാഹനന്റെ പാട്ടുണ്ടാവും. 'സ്വര്‍ണ്ണ ഗോപുര നര്‍ത്തകീ ശില്പ'മായിരുന്നു അയാളുടെ ഫേവറിറ്റ് ഗാനം.</p><p></p><p>ഒരു നിര്‍ദ്ധന കുടുംബമായിരുന്നു മയില്‍ വാഹനന്റേത്. പഠിക്കാന്‍ മിടുക്കനൊന്നും ആയിരുന്നില്ല. ക്ലാസ്സില്‍ അദ്ധ്യാപകര്‍ ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ ഉത്തരമറിയാതെ തല കുനിച്ചു വിഷണ്ണനായി നില്ക്കുമായിരുന്നു മയില്‍ വാഹനന്. ഇയാള്‍ക്കൊക്കെ പഠിച്ചിട്ടു ക്ലാസ്സില്‍ വന്നു കൂടേ എന്നു ഞാന്‍ മനസ്സില്‍ ചോദിക്കും. അവരുടെയൊക്കെ വീട്ടിലെ സാഹചര്യങ്ങളെക്കുറിച്ചോ അവര്‍ നേരിടുന്ന പൊള്ളുന്ന ജീവിത യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ചോ ഒന്നും ലോക പരിചയമില്ലാത്ത എനിക്ക് അറിവുണ്ടായിരുന്നില്ല എന്നതാണു വാസ്തവം.</p><p></p><p>എന്നാല്‍ സ്കൂളിലെ ഏതെങ്കിലും പരിപാടിക്ക് പാട്ടു പാടുമ്പോള്‍ മയില്‍ വാഹനന് തലയുയര്‍ത്തി നിന്നു. അപ്പോള്‍ അയാളായിരുന്നു താരം. എല്ലാവരുടെയും ശ്രദ്ധാ കേന്ദ്രം. എല്ലാവരും മയില്‍ വാഹനനെ ആരാധനയോടെ നോക്കി നില്ക്കും.</p><p></p><p>ഒരിക്കല്‍ കുറെ ദിവസം അടുപ്പിച്ച് മയില്‍ വാഹനന് ക്ലാസ്സില്‍ വന്നില്ല. അവസാനം മയില്‍ വാഹനന് മരിച്ച വിവരമാണു് അറിയുന്നത്. ടെറ്റനസ്സ് ബാധിച്ചായിരുന്നു മരിച്ചത്.</p><p></p><p>ഞങ്ങളെല്ലാവരും മയില്‍ വാഹനന്റെ വീട്ടില്‍ പോയി. മയില്‍ വാഹനന്റെ വെള്ള പുതപ്പിച്ച മൃത ശരീരം നിലത്തു കിടത്തിയിരുന്നു. ആരൊക്കെയോ ഉറക്കെ കരയുന്നുണ്ട്. 'സ്വര്‍ണ്ണ ഗോപുര നര്‍ത്തകീ ശില്പം' പാടിയിരുന്ന ചുണ്ടുകള്‍ കറുത്തു കരുവാളിച്ചിരുന്നു.</p><p></p><p>ഇനിയൊരിക്കലും മയില്‍ വാഹനന് പാടുകയില്ലന്നോര്ത്തപ്പോള് ഉള്ളിലൊരു നീറ്റല്‍.</p><p></p><p>അന്നു കൂടെ പഠിച്ച പലരെയും ഞാന്‍ മറന്നു. വലിയ അടുപ്പമുണ്ടായിരുന്നില്ലെങ്കിലും മയില്‍ വാഹനന് ഇന്നും മനസ്സില്‍ മായാതെ നില്ക്കുന്നു. 'സ്വര്‍ണ്ണ ഗോപുര നര്‍ത്തകീ ശില്പം' മനോഹരമായി പാടുന്നു.</p><p></p><p>മയില്‍ വാഹനന്റെ കൂടെ പഠിച്ചിരുന്ന ഞങ്ങള്‍ എല്ലാവരും തല നരച്ച മദ്ധ്യവയസ്കരായി കഴിഞ്ഞു. പക്ഷെ എന്റെ മനസ്സിലുള്ള മയില്‍ വാഹനന് ഇപ്പോഴും നിക്കറും ഷര്‍ട്ടുമിട്ടു വരുന്ന ആ പതിനഞ്ചു വയസ്സുകാരനാണു്. മരിച്ചവര്‍ക്കു പ്രായമേറുന്നില്ല. ഓര്‍മ്മകള്‍ മരിക്കുന്നില്ല, മയില്‍ വാഹനന്റെ പാട്ടും!. </p>pradeephttp://www.blogger.com/profile/07319339380195881230noreply@blogger.com3tag:blogger.com,1999:blog-8644146774584202580.post-52082931726891505102009-01-02T16:07:00.000-08:002009-01-02T16:28:31.100-08:00കൊച്ചുകൊച്ചു തട്ടിപ്പുകള്‍<p> </p><p>റ്റൂ വീലര്‍ ഓടിക്കുന്ന ആരെങ്കിലും ഒരിക്കലെങ്കിലും അതില്‍ നിന്നു മറിഞ്ഞു വീഴാതിരുന്നിട്ടുണ്ടോ?. ജീവിതത്തിലിന്നേവരെ ഏതെങ്കിലും തരത്തിലുള്ള കൊച്ചുകൊച്ചു തട്ടിപ്പുകള്‍ക്കു വിധേയരാകാത്തവര്‍ ഉണ്ടാകുമോ?. ഇല്ല എന്നു തന്നെയാണു് എന്റെ വിശ്വാസം. മിടുക്കന്മാര് എന്നു സ്വയം അഭിമാനിക്കുന്നവരെപ്പോലും കബളിപ്പിക്കുന്ന ബഹുമിടുക്കന്മാരാണീ തട്ടിപ്പുകാര്‍.</p><p> </p><p>ഞാന്‍ പൊതുവേ ഒരു മണ്ടനാണെന്നാണെന്റെ വിശ്വാസം. ഇത്തരം ചെറിയ തട്ടിപ്പുകളില്‍ പലപ്പോഴും ചെന്നു ചാടിയിട്ടുണ്ട്. എന്തെങ്കിലും ആവശ്യപ്പെടുന്നവരോട് നിഷേധാത്മകമായ നിലപാടു സ്വീകരിക്കാന്‍ പലപ്പോഴും കഴിയാറില്ല. അതായത്, 'നോ' പറയേണ്ടിടത്ത് അതു പറയാന്‍ പലപ്പോഴും മടിക്കും. ഈയൊരു ബലഹീനതയായിരിക്കാം ഞാന്‍ ഇത്തരം പല തട്ടിപ്പുകള്‍ക്കും വിധേയനാകാന്‍ കാരണം. അങ്ങനെയുള്ള ചില സംഭവങ്ങളെ കുറിച്ചാണു പറയാന്‍ പോകുന്നത്.</p><p> </p><p>അടുത്ത കാലത്തൊരു ദിവസം വൈകുന്നേരം. ഇവിടെ അടുത്ത് രാമഞ്ചിറയിലുള്ള മാര്‍ജിന്‍ ഫ്രീ സൂപ്പര്‍ മാര്‍ക്കറ്റിനു മുന്പിലാണു രംഗം. ഞാനും ഭാര്യയും മക്കളും ഉണ്ട്. അല്‍പ്പം ഷോപ്പിങ്ങിനിറങ്ങിയതാണു്. </p><p> </p><p>കാറു പാര്‍ക്കു ചെയ്തിട്ട് ഞങ്ങള്‍ സൂപ്പര്‍ മാര്‍ക്കറ്റിലേയ്ക്കു നടക്കുന്നു. അതിന്റെ മുന്‍പിലുള്ള വരാന്തയിലേക്കുള്ള പടിയിലേയ്ക്കു കാല് വയ്ക്കുന്നതിനു മുന്‍പ്, "സാറേ" എന്നൊരു വിളി. എന്റെ വലതു വശത്തായി നിര്‍ത്തിയിരുന്ന ബൈക്കില്‍ ഇരുന്ന ചെറുപ്പക്കാരനാണു വിളിച്ചത്.മുണ്ടും ഷര്‍ട്ടും വേഷം. പരിചയ ഭാവത്തില്‍ ചിരിക്കുന്ന മുഖം കണ്ടിട്ട് മുന്‍പു കണ്ടിട്ടുണ്ടോ എന്നെനിക്കു സംശയം.</p><p> </p><p>"മനസ്സിലായില്ലേ?"മനസ്സിലായില്ല എങ്കിലും അതു പറയാനുള്ള മടി കാരണം മനസ്സിലായെന്ന ഭാവത്തില്‍ ഞാന്‍ ചിരിച്ചു.</p><p> </p><p>"പൊടിയെന്റെ മോനാ സാറേ"</p><p> </p><p>'ഏതു പൊടിയന്?, എന്തു പൊടിയന്?' എന്നു ചോദിക്കാന്‍ തോന്നിയെങ്കിലും ഞാന്‍ ചോദിച്ചില്ല. പൊടിയന് എന്നു പറയുമ്പോള്‍ എനിക്കാദ്യം ഓര്‍മ്മ വന്നതു് നേരത്തെ ഞങ്ങളുടെ അടുത്തു താമസിച്ചിരുന്ന ഇലക്ട്രിസിറ്റി ബോര്‍ഡില്‍ ലൈന്‍ മാനായിരുന്ന ഒരു പൊടിയനെ ആണു്. അവരെല്ലാം ഇവിടം വിട്ടു പോയിട്ടു വളരെ നാളായി. അയാളുടെ മകനെ ഞാന്‍ കണ്ടിട്ടു കുറെ നാളായെങ്കിലും ആ മുഖത്തിന്റെ ഷെയ്പ് ഇങ്ങനെ അല്ല എന്നുറപ്പാണു്.ആളിനെ മനസ്സിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഞാന്‍ ഒരു ചോദ്യമെറിഞ്ഞു - </p><p> </p><p>"എന്തു ചെയ്യുന്നു?"</p><p> </p><p>"ഞാന്‍ ഡ്രൈവറാ"</p><p> </p><p>ലൈന്‍ മാന്‍ പൊടിയന്റെ മകനും ഡ്രൈവറായിരുന്നു. പക്ഷേ അയാളുടെ മുഖമല്ല ഇയാളുടേത്, അതുറപ്പ്. ബുദ്ധിമുട്ടായി!. രണ്ടും കല്പ്പിച്ചു ഞാന്‍ ചോദിച്ചു.</p><p> </p><p>"ലൈന്‍ മാന്‍ പൊടിയന്റെ മോനാണോ?"</p><p> </p><p>എന്റെ ബുദ്ധിമുട്ടു മനസ്സിലാക്കി അയാള്‍ സഹായിക്കാന്‍ തയ്യാറായി, ഒരു ക്ലൂ തന്നു.</p><p> </p><p>"ചാക്കോ പെലേന്റെ മോന് പൊടിയനില്ലേ സാറെ?" </p><p> </p><p>ചാക്കോ പെലേന്‍ എന്നൊരു മനുഷ്യനെപ്പറ്റി ഞാന്‍ ആദ്യമായിട്ടു കേള്‍ക്കുകയാണ്. എങ്കിലും എല്ലാം മനസ്സിലായതു പോലെ ഞാന്‍ തലയാട്ടി, ഇനി ഈ ക്വിസ്സ് മത്സരം തുടരാന്‍ വയ്യ!.</p><p> </p><p>ഞങ്ങളുടെ സംഭാഷണം ശ്രദ്ധിച്ചു കൊണ്ട് അല്‍പ്പം മാറി നില്‍ക്കുകയാണ് എന്റെ ഭാര്യ. മക്കളാകട്ടെ സൂപ്പര്‍ മാര്ക്കറ്റിനകത്തേയ്ക്കു കാലെടുത്തു കുത്താന്‍ അക്ഷമരായി കാത്തു നില്ക്കുന്നു!. ഇയാളെ എവിടെ വച്ചാണു കണ്ടിട്ടുള്ളതെന്ന് ഓര്‍ത്തെടുക്കാന്‍ ഞാന്‍ പാടു പെടുന്നു. അയാള്‍ സംഭാഷണം തുടര്‍ന്നു.</p><p> </p><p>"പെങ്ങടെ കല്ല്യാണമാ സാറെ നാളെ".</p><p> </p><p>ഒന്നു നിര്‍ത്തി നെടുവീര്‍പ്പിട്ടിട്ട് അയാള്‍ തുടര്‍ന്നു.</p><p> </p><p>"പെങ്ങളു വികലാംഗയാ. കല്ല്യാണം കഴിക്കുന്നതൊരു വികലാംഗനാ. അതു കൊണ്ടു മാത്രമാ ഇങ്ങനെയൊരു കല്ല്യാണം ഒത്തു വന്നത്. അവര്‍ക്ക് കുറച്ചു പൈസാ കൊടുക്കാമെന്നു സമ്മതിച്ചിരുന്നു. കഴിഞ്ഞ ആഴ്ച കൊടുക്കേണ്ടതാ. പൈസാ ശരിയാകാത്ത കാരണം കൊടുക്കാന്‍ പറ്റിയില്ല. പിന്നെ സമുദായക്കാരൊക്കെ ഇടപെട്ട് കല്ല്യാണത്തിന്റെ ദിവസം രാവിലെ കൊടുത്താല്‍ മതിയെന്നാക്കി".</p><p> </p><p>നിരാശനായി ദൂരെ ശൂന്യതയിലേയ്ക്കു കണ്ണു നട്ട് അയാള്‍ തുടര്‍ന്നു.</p><p> </p><p>"നാളെയാ കല്ല്യാണം. കൊടുക്കാനുള്ള പൈസ മുഴുവനും ആയിട്ടില്ല. പരിചയക്കാരു ചിലരെല്ലാം സഹായിച്ചിട്ടുണ്ട്. സാറെന്തെങ്കിലും സഹായം ചെയ്താല്‍ കൊള്ളാമായിരുന്നു".</p><p> </p><p>പെട്ടെന്നാണെന്റെ മനസ്സില്‍ ഓര്‍മ്മയുടെ ഒരു മിന്നല്‍പ്പിണര്‍ പാഞ്ഞു പോയത്. അതിന്റെ വെളിച്ചത്തില്‍ ഈ ചെറുപ്പക്കാരനെ ഞാന്‍ തിരിച്ചറിഞ്ഞു.ഏതാണ്ട് ഒരു വര്‍ഷം മുന്‍പ് ഇയാള്‍ എന്റെ മേല്‍ ഇതേ തട്ടിപ്പു പ്രയോഗിച്ചിട്ടുണ്ട്. അന്നും ഇതു പോലെ, വികലാംഗയായ സഹോദരിയുടെ കല്ല്യാണമാണു പിറ്റേ ദിവസമെന്നും ചെറുക്കന് കൂട്ടര്‍ക്കു കൊടുക്കുവാനുള്ള പൈസ തികയാത്തതു കാരണം കല്യാണം മുടങ്ങുന്ന സ്ഥിതിയാണെന്നും പറഞ്ഞ് എന്റെ സഹതാപം പിടിച്ചു പറ്റി. അന്നു ഞാന്‍ അയാള്‍ക്കു നൂറു രൂപ കൊടുത്ത കാര്യവും ഞാന്‍ ഓര്‍ത്തു.</p><p> </p><p>"ഇയാളല്ലേ കുറെ നാള് മുന്‍പ് വികലാംഗയായ സഹോദരിയുടെ കല്ല്യാണമാണു നാളെ എന്നു പറഞ്ഞ് എന്നോടു പൈസ വാങ്ങിയത്?........ ഇനി അടുത്ത തവണ കാണുമ്പോള്‍ പുതിയ കഥ വല്ലതും പറയണം കേട്ടോ. അല്ലെങ്കില്‍ പെട്ടെന്നു മനസ്സിലാകും".</p><p> </p><p>അയാളെ വിട്ടിട്ടു ഞാന്‍ സൂപ്പര്‍ മാര്‍ക്കറ്റിനുള്ളിലേയ്ക്കു കടന്നു. പിന്നീടിതുവരെ അയാളെ ഞാന്‍ കണ്ടിട്ടില്ല.</p><p> </p><p>*********</p><p> </p><p>ഇനി വേറൊരു സംഭവം - ഞാന്‍ എവിടെയോ പോയിട്ട് തിരിച്ചു വീട്ടിലേയ്ക്ക് നടന്നു വരികയാണു്. വീടിനടുത്തെത്താറായി. സ്കൂളിന്റെ ഗ്രൗണ്ടിനെ ചുറ്റിയുള്ള വഴിയിലെ തൊണ്ണൂറു ഡിഗ്രി വളവു തിരിഞ്ഞു കയറ്റം കയറുകയാണു ഞാന്‍. കയറ്റത്തിനു മുകളിലുള്ള രണ്ടാമത്തെ തൊണ്ണൂറു ഡിഗ്രി വളവു തിരിഞ്ഞ് ഒരാള്‍ താഴേയ്ക്കിറങ്ങി വരുന്നു. നേര്‍ക്കുനേരെ ആയപ്പോള്‍ അയാള്‍ ചിരിച്ചു.അടുത്ത പരിചയമൊന്നും ഇല്ലാത്ത ആളാണു്. സൈക്കിളിനു പിന്നില്‍ മീന്‍ കുട്ടയും വച്ചു കൊണ്ട് പോകുന്നതു ചിലപ്പോള്‍ കണ്ടിട്ടുണ്ട്. മീന്‍ കച്ചവടക്കാരനാണു്. എന്നാല്‍ സ്ഥിരമായി മീന്‍ കച്ചവടക്കാരന്റെ വേഷത്തില്‍ കാണാറുമില്ല. </p><p> </p><p>പതിവായി ഞങ്ങളുടെ വീടിനു മുമ്പില്‍ക്കൂടെ വടക്കോട്ടു നടന്നു പോകുന്നതു കാണാറുണ്ട്.അങ്ങനെ സ്ഥിരമായി അതിലെ വടക്കോട്ടു പോകുന്നതിനു വേറെ അര്‍ഥമുണ്ട്!. വടക്കോട്ടു മാറി വ്യാജച്ചാരായം കിട്ടുന്ന പരസ്യമായ ഒരു രഹസ്യ സങ്കേതമുണ്ട്. അവിടത്തെ സ്ഥിരം ഉപഭോക്താക്കള്‍ രാവിലെയും വൈകിട്ടും (കുടിയന്മാരിലെ തീവ്രവാദികളായ ചിലര്‍ ഉച്ചയ്ക്കും!) റോഡില്‍ക്കൂടി വടക്കോട്ടു വച്ചുപിടിക്കുന്നതു കാണാം. വളരെ കൃത്യനിഷ്ഠയോടെ, ഇടംവലം നോക്കാതെയുള്ള ആ പ്രയാണം കാണുമ്പോള്‍ അവരുടെ യാത്രാ ലക്ഷ്യം ആര്‍ക്കും വ്യക്തമാകും. ഞാന്‍ നേരത്തെ വിവരിച്ച ആ മനുഷ്യനും അങ്ങനെ പട്ടച്ചാരായ സേവയുള്ള ആളാണെന്നു ഞാന്‍ മനസ്സിലാക്കിയിരുന്നു.</p><p> </p><p>എതിരെ വന്ന അയാള്‍ ചിരിച്ചപ്പോള്‍ ഒരു മര്യാദയ്ക്കു ഞാനും ചിരിച്ചു. മെല്ലിച്ച, ഊതിയാല്‍ പറന്നു പോകുന്നതു പോലെയുള്ള ഒരു ശരീരമാണത്.അയാള്‍ക്ക് എന്തോ പറയുവാനുണ്ടെന്നു തോന്നിയതു കൊണ്ട് ഞാന്‍ നിന്നു.</p><p> </p><p>"എനിക്കു നാളെയൊരു ഓപ്പറേഷനാ. കോട്ടയം മെഡിക്കല്‍ കോളേജില്‍ പോകണം. പൈസയൊന്നുമില്ല. എന്തെങ്കിലും സഹായം....."</p><p> </p><p>"എന്താ അസുഖം?" സഹതാപത്തോടെ ഞാന്‍ ചോദിച്ചു.</p><p> </p><p>"ഹെര്‍ണിയ". അയാള്‍ വിഷാദത്തോടെ മൊഴിഞ്ഞു.</p><p> </p><p>"എന്താ പേരു്?"</p><p> </p><p>"ബഷീര്‍"</p><p> </p><p>ഞാന്‍ അമ്പതു രൂപ കൊടുത്തു. ഇങ്ങനെ സഹായം ചോദിക്കുന്നവര്‍ക്ക് എന്തെങ്കിലും കൊടുത്തു കഴിഞ്ഞാല്‍ മനസ്സിനൊരു അസ്വസ്ഥതയാണു്. ഞാന്‍ കബളിപ്പിക്കപ്പെട്ടോ എന്നൊരു സംശയം. ആ സംശയം ഇത്തവണയും ശരിയായി വന്നു.അടുത്ത ദിവസം ഞാന്‍ അയാളെ വഴിയില്‍ വച്ചു കണ്ടു. എനിക്ക് അത്ഭുതം തോന്നി - മെഡിക്കല്‍ കോളജില്‍ ഇന്ന് ഓപ്പറേഷനാണെന്നു പറഞ്ഞയാള്‍!.</p><p> </p><p>" എന്താ എന്താ ബഷീറേ ഓപ്പറേഷനു പോയില്ലേ?"</p><p> </p><p>"ഓപ്പറേഷന് മാറ്റി വച്ചു". </p><p> </p><p>ഇത്രയും പറഞ്ഞ് അയാള്‍ തിടുക്കത്തില്‍ നടന്നു പോയി. അയാളുടെ ചുണ്ടില്‍ ഒരു പരിഹാച്ചിരി ഉണ്ടായിരുന്നോ?. എന്റെ അമ്പതു രൂപാ ചാരായത്തിന്റെ രൂപത്തില്‍ അയാളുടെ വയറ്റിലെത്തിക്കാണും!.ഇപ്പോള്‍, ഇങ്ങനെ ചികിത്സയ്ക്കെന്നു പറഞ്ഞു പണം ചോദിക്കുന്നവര്‍ക്ക് ഒന്നും കൊടുക്കാറില്ല. കബളിപ്പിക്കപ്പെട്ട അനുഭവങ്ങളേ ഉണ്ടായിട്ടുള്ളൂ. ചൂടു വെള്ളത്തില്‍ വീണ പൂച്ച, പച്ച വെള്ളം കണ്ടാലും അറയ്ക്കും എന്നല്ലേ?.</p><p> </p><p>************</p><p> </p><p>മേല്‍പ്പറഞ്ഞവ നാടന്‍ തട്ടിപ്പുകളാണു്. എന്നാല്‍ പ്രൊഫഷണലായിട്ടുള്ള ചില തട്ടിപ്പുകളെക്കുറിച്ചാണു് ഇനി. പുറത്താരോ വന്നു ഡോര്‍ ബെല്‍ അടിച്ചതു കേട്ടാണു ഞാന്‍ വാതില്‍ തുറന്നത്. മുറ്റത്ത് ഒരാള്‍ നില്ക്കുന്നു. മദ്ധ്യവയസ്ക്കന്. മുണ്ടും ഷര്‍ട്ടും വേഷം. മുഖത്തു പുഞ്ചിരി.</p><p> </p><p>"അകത്തേയ്ക്കു വരാമോ?"</p><p> </p><p>"വരൂ". ഞാന്‍ അകത്തേയ്ക്കു ക്ഷണിച്ചു.</p><p> </p><p>"ഓച്ചിറയില്‍ നിന്നു വരികയാണു്". </p><p> </p><p>കസേരയില്‍ ഇരുന്നു കൊണ്ട് അയാള്‍ പറഞ്ഞു.അയാള്‍ ഓച്ചിറയ്ക്കടുത്തുള്ള ഏതോ ഒരു അമ്പലത്തില്‍ നിന്നാണു വരുന്നതെന്നും അമ്പലത്തില്‍ താഴികക്കുടം പണിയാനുള്ള സംഭാവന സ്വീകരിക്കുകയാണു ലക്ഷ്യമെന്നും പറഞ്ഞു.(അമ്പലത്തിന്റെ പേരു ഞാന്‍ മറന്നു പോയി). അതിന്റെ ഒരു നോട്ടീസും തന്നു. ഇത്ര ദൂരെ നിന്നൊക്കെ പിരിവിനു വരുന്നതിനോട് എതിര്‍പ്പു തോന്നിയെങ്കിലും ഞാന്‍ സംഭാവന കൊടുത്തു. അയാള്‍ രസീതും തന്നു. അതു മതിയല്ലോ . പിന്നെ ആര്‍ക്കു സംശയം തോന്നാന്‍?!.</p><p> </p><p>വളരെ നാളുകള്‍ക്കു ശേഷം-ഏതാണ്ട് ഒരു വര്‍ഷമെങ്കിലും ആയിക്കാണും-അയാള്‍ വീണ്ടും വന്നു. കണ്ടപ്പോള്‍ എനിക്ക് ആളിനെ മനസ്സിലായില്ല കേട്ടോ.ഓച്ചിറയ്ക്കടുത്തുള്ള ഒരു അമ്പലത്തില്‍ നിന്നാണു വരുന്നതെന്നും അമ്പലത്തില്‍ ഗോപുരം പണിയാനുള്ള പിരിവിനിറങ്ങിയതാണെന്നും പറഞ്ഞു.ഓച്ചിറയ്ക്കടുത്തുള്ള അമ്പലമെന്നു കേട്ടപ്പോള്‍ എനിയ്ക്കു പഴയ കാര്യം ഓര്‍മ്മ വന്നു. അന്നിയാള്‍ താഴികക്കുടത്തിന്റെ പേരിലാണു പണം പിരിച്ചത്. ഇന്നിതാ ഗോപുരം!. പണ്ടു വന്ന ആളിന്റെ രൂപമൊന്നും എന്റെ മനസ്സില്‍ വ്യക്തമായി തെളിഞ്ഞില്ലയെങ്കിലും അതു താനല്ലയോ ഇത് എന്ന ആ ശങ്ക മനസ്സില്പൊങ്ങി വന്നു.അതെ, അതിയാള് തന്നെ. താഴികക്കുടം കഴിഞ്ഞ് ഇപ്പോള്‍ ഗോപുരം! - തട്ടിപ്പു തന്നെ. ഞാന്‍ ഉറപ്പിച്ചു. സംഭാവന കൊടുക്കാന്‍ സാദ്ധ്യമല്ല എന്നു പറഞ്ഞ് ഞാന്‍ അയാളെ ഇറക്കി വിട്ടു.</p><p> </p><p>ഒന്നു രണ്ട് ആഴ്ചകള്‍ക്കു ശേഷം പത്രത്തില്‍ ഒരു വാര്‍ത്ത കണ്ടു - ഓച്ചിറയ്ക്കടുത്തുള്ള ആ അമ്പലത്തിന്റെ പേരും പറഞ്ഞ് ആരോ പണം പിരിച്ചു തട്ടിപ്പു നടത്തുന്നുണ്ടെന്നും അമ്പലവുമായി അയാള്‍ക്കു യാതൊരു ബന്ധവും ഇല്ല എന്നും. അതിനു ശേഷം ഒരിക്കലും അയാളെ കണ്ടിട്ടില്ല.</p><p> </p><p>***********</p><p> </p><p>ഗാന്ധിജി എന്ന മഹാ മനുഷ്യന്റെ പേരു പറഞ്ഞു കൊണ്ടുള്ള ഒരു തട്ടിപ്പിന്റെ കഥയാണടുത്തത്.</p><p> </p><p>അവര്‍ മൂന്നു പേരായിരുന്നുവോ നാലു പേരായിരുന്നുവോ എന്നൊരു സംശയം. ഏതായാലും, അവര്‍ മൂന്നോ നാലോ പേര് ഒരു ദിവസം വൈകിട്ട് വീട്ടില്‍ വന്നു കയറി. എല്ലാവരും മദ്ധ്യ വയസ്സു കഴിഞ്ഞവരും കാഴ്ചയില്‍ മാന്യന്മാരുമായിരുന്നു.</p><p> </p><p>"ങ് ഹാ, ഇവിടെ ഉണ്ടായിരുന്നോ. ഇന്നു പോയില്ലേ?". അതില്‍ ഒരാള്‍ ചോദിച്ചു. </p><p> </p><p>ചിരപരിചിതനായ ഒരാളോടു ചോദിക്കുന്നതു പോലെയാണയാള്‍ ഞാനിന്നു ജോലിക്കു പോയില്ലേ എന്നു ചോദിക്കുന്നത്.ഞാന്‍ മറുപടിയൊന്നും പറഞ്ഞില്ല. ചോദ്യ ഭാവത്തില്‍ അവരെ നോക്കി.</p><p> </p><p>"ഞങ്ങള്‍ ഒരു ചാരിറ്റബിള്‍ സൊസൈറ്റിയാ. സര്‍ക്കാര്‍ ആശുപത്രിയിലൊക്കെ ഉച്ചയ്ക്കു രോഗികള്‍ക്കു ഭക്ഷണം വിതരണം ചെയ്യാറുണ്ട്. പൊതുജനങ്ങളില്‍നിന്നു സംഭാവന സ്വീകരിച്ചാണിതൊക്കെ ചെയ്യുന്നത്. അതിനു വന്നതാ". </p><p> </p><p>മറ്റൊരാള്‍ തുടര്‍ന്നു."ഈ ജോണ്‍ സാറിനെ അറിയത്തില്ലേ?. പത്രത്തിലൊക്കെ സ്ഥിരം എഴുതുന്ന ആളാ". അതിലൊരാളെ ചൂണ്ടിക്കാണിച്ചു കൊണ്ട് അയാള്‍ ചോദിച്ചു.</p><p> </p><p>'ജോണ്‍ സാറെന്ന' ആ കുരങ്ങനെ ഞാന്‍ അറിയുകയില്ല എന്നതാണു വാസ്തവം. പക്ഷെ അതിനും ഞാന്‍ മറുപടിയൊന്നും പറഞ്ഞില്ല. പണം പിരിക്കാന്‍ വന്നതാണെന്നറിഞ്ഞതിലുള്ള നീരസം മറച്ചു വയ്ക്കാതെ ഞാന്‍ അയാളെ തുറിച്ചു നോക്കി.പിരിവുകാരെല്ലാം തുലഞ്ഞു പോകുകയേ ഉള്ളൂ എന്നു മനസ്സില്‍ ശപിച്ചു കൊണ്ട് ഞാന്‍ അകത്തു പോയി നൂറു രൂപ എടുത്തു കൊണ്ടുവന്നു കൊടുത്തു.</p><p> </p><p>അവരും കൃത്യമായി രസീതു തന്നു. ഞാന്‍ അതു വായിച്ചു നോക്കി. ഗാന്ധിജി മെമ്മോറിയല്‍ ചാരിറ്റബിള്‍ സൊസൈറ്റി, ചങ്ങനാശ്ശേരി എന്നോ മറ്റോ ആണു് അതില്‍ അച്ചടിച്ചിരിക്കുന്നത്. ഒരു ഫോണ്‍ നമ്പരും കൊടുത്തിട്ടുണ്ട്. എന്നാലും, ഇതു പോലെയുള്ള ഏതു പിരിവു കൊടുത്തു കഴിയുമ്പോഴും ഉണ്ടാകുന്ന, കബളിപ്പിയ്ക്കപ്പെട്ടു എന്ന തോന്നല്‍ അപ്പോഴും എനിക്കുണ്ടായി.</p><p> </p><p>ഒരാഴ്ച കഴിഞ്ഞില്ല, പത്രത്തില്‍ ഒരു വാര്‍ത്ത - ഇല്ലാത്ത ചാരിറ്റബിള്‍ സൊസൈറ്റിയുടെ പേരില്‍ ആശുപത്രിയിലെ അന്നദാനത്തിനെന്നും പറഞ്ഞ് പിരിവു നടത്തി ജനത്തിനെ കബളിപ്പിയ്ക്കുന്ന വിരുതന്മാരെ പിടികൂടി എന്ന വാര്‍ത്തയാണു്.അവര്‍ പിരിവിനു ചെന്ന ഒരു വീട്ടിലെ ആള്‍ക്ക് സംശയം തോന്നിയിട്ട് അവരെ തടഞ്ഞു നിറുത്തി പോലീസിനെ വരുത്തി (മിടുക്കന്!. അങ്ങനെ വേണം ആങ്കുട്ട്യോളു്. അങ്ങനെയൊന്നും ചെയ്യാതെ കയ്യിലിരുന്ന പൈസയെടുത്തു കൊടുത്ത ഞാന്‍ എന്തൊരു മണ്ടന്‍!). </p><p> </p><p>പോലീസിന്റെ ചോദ്യം ചെയ്യലില്‍ കള്ളി വെളിച്ചത്തായി.അവന്മാരുടെ ഫോട്ടോയും പത്രത്തില്‍ കണ്ടു. എന്റെ വീട്ടില്‍ വന്ന അതേ ആളുകള്‍ തന്നെ!. അങ്ങനെ പത്രത്തില്‍ എഴുതുന്നയാളാണെന്നു പരിചയപ്പെടുത്തിയ "ജോണ്‍ സാറി"ന്റെ ഫോട്ടോ ആദ്യമായി പത്രത്തില്‍ പതിഞ്ഞു. കലികാല വൈഭവം!. ഭഗവാന് പല വേഷത്തിലും വരും എന്നല്ലേ?.</p><p> </p><p>വേറെയും തട്ടിപ്പുകള്ക്കിരയായിട്ടുണ്ട്. "വിസ്തര ഭയത്താല്‍" അതിനെ കുറിച്ചൊന്നും ഇപ്പോള്‍ പറയുന്നില്ല.ഇവയെല്ലാം കൊച്ചുകൊച്ചു തട്ടിപ്പുകള്‍ മാത്രം. ഇതിലൊക്കെ എത്രയോ വലിയ തട്ടിപ്പുകള്‍ക്കിരയായവര്‍ നമുക്കിടയില്‍ ഉണ്ട്. അങ്ങനെ നോക്കുമ്പോള്‍ ഇതൊക്കെ നമുക്കു പറ്റിയ മണ്ടത്തരമോര്‍ത്ത് ഉള്ളില്‍ ചിരിക്കാന്‍ ഭാവിയില്‍ ഉതകുന്ന സംഭവങ്ങള്‍ മാത്രം, അല്ലേ?.</p>pradeephttp://www.blogger.com/profile/07319339380195881230noreply@blogger.com8tag:blogger.com,1999:blog-8644146774584202580.post-56095183818586713822008-11-28T01:23:00.000-08:002008-11-28T01:31:20.916-08:00മുംബൈ: ഈ കണ്ണീര് കണ്ട് ആരും ചിരിക്കേണ്ടനവംബര് 27 ,2008രാവിലെ:<br /><br />റ്റി.വി. യില്‍ തെളിയുന്ന ഭീതിദമായ ദൃശ്യങ്ങള്‍കത്തിയെരിയുന്ന ടാജ് ഹോട്ടല്‍; വേള്‍ഡ് ട്രെയിഡ് സെന്റര്‍ കത്തിയെരിയുന്ന ദൃശ്യം റ്റി.വി.യില്‍ കണ്ട ഓര്‍മ്മ.<br /><br />ദൈവമേ വീണ്ടും ആ ഭ്രാന്തന്മാര്. സമനില നഷ്ടപ്പെട്ട്, കുരങ്ങന്റെ കയ്യില്‍ കിട്ടിയ പൂമാല പോലെ എന്തും പിച്ചിച്ചീന്തി തകര്‍ത്തെറിയാന്‍ എത്തിയിരിക്കുന്നു!. പേ പിടിച്ച മനുഷ്യ മൃഗങ്ങള്‍!<br /><br />എത്ര നാളുകള്‍. എത്രയെത്ര ഭീകരാക്രമണങ്ങള്‍. ഇവര്‍ എന്തു നേടി?ഭീതിയില്‍ വിറുങ്ങലിച്ചു നില്ക്കുന്ന മുംബൈ നഗരം. ഭീകരാക്രമണത്തില്‍ മരിച്ചു വീഴുന്ന മനുഷ്യര്‍. അവരില്‍ ഹിന്ദുവുണ്ട്, മുസല്‍മാനുണ്ട്, ക്രിസ്ത്യാനിയുണ്ട്, സ്വദേശികളുണ്ട്, വിദേശികളുണ്ട്.<br /><br />എത്ര കുടുംബങ്ങള്‍ അനാഥമായി. എത്ര അമ്മമാര്‍, ഭാര്യമാര്‍, സഹോദരിമാര്‍, മക്കള്‍ കണ്ണീര് കുടിച്ചു. എത്ര പിതാക്കന്മാര്, സഹോദരന്മാര്, ബന്ധുക്കള്‍, സുഹൃത്തുക്കള്‍ കണ്ണീര് കുടിച്ചു.എന്നിട്ടോ, ഈ അക്രമികള്‍, ഈ മനുഷ്യ മൃഗങ്ങള്‍ എന്തു നേടി?<br /><br />ഒന്നും നേടില്ല, നേടാന്‍ പറ്റില്ല.അങ്ങനെയുള്ള ഒരു രാജ്യമാണിത്. അങ്ങനെയുള്ള ഒരു ജനതയാണിത്. തകര്‍ക്കാന്‍ പറ്റില്ല. ഉരുക്കിനേക്കാള്‍ ബലമുള്ള ഒരു അടിത്തറയാണു് ഈ രാജ്യത്തിനുള്ളത്, ജനതയ്ക്കുള്ളത്, ഈ സംസ്കാരത്തിനുള്ളത്.<br /><br />നൂറ്റാണ്ടുകളിലൂടെ, എന്തെല്ലാം പരീക്ഷണ ഘട്ടങ്ങളില്‍ക്കൂടെ കടന്നു വന്നതാണു നമ്മള്, ഈ രാജ്യം, ഈ ജനത- ലോകാ സമസ്താ സുഖിനോ ഭവന്തു എന്നു പറഞ്ഞ നമ്മള്!<br /><br />എത്രയെത്ര വിദേശാക്രമണങ്ങളും, കീഴ്പ്പെടുത്തലുകളും കണ്ട രാജ്യമാണിത്. എല്ലാ പ്രതിസന്ധി ഘട്ടങ്ങളും കടന്നു എന്നും നമ്മള് വിജയിച്ചിട്ടേ ഉള്ളൂ. ഒരു ആക്രമണത്തിനും തകര്‍ക്കാന്‍ പറ്റിയിട്ടില്ലാത്ത ഒരു രാജ്യമാണിത്. ഒരു അധിനിവേശത്തിനും തകര്‍ക്കാന്‍ കഴിയാത്ത ഒരു സംസ്കാരമാണിത്. ഒരിക്കലും തല കുനിക്കാത്ത ഒരു ജനതയാണിത്. അതു ചരിത്രം.<br /><br />ലോക സമൂഹത്തില്‍ സുപ്രധാനമായ ഒരു സ്ഥാനം നേടിയെടുത്ത നമ്മുടെ രാജ്യം. പുരോഗതിയിലേയ്ക്ക് അതി വേഗം കുതിച്ചു കൊണ്ടിരിക്കുന്ന ഒരു ജനത - അതാണു നമ്മള്.<br /><br />മഹാ മേരു പോലെ തലയുയര്‍ത്തി നില്ക്കുന്ന ഒരു ഗജരാജന്‍, നമ്മുടെ രാജ്യം. അതിന്റെ പിന് കാലില്‍ വന്നു കുത്തുന്ന ഒരു കൊതുക്, അത്രേയുള്ളൂ ഈ ഭീകരഭ്രാന്തന്മാര്‍!.<br /><br />നഗരങ്ങള്‍ ഇവര്‍ ഇടയ്ക്കിടെ ശവപ്പറമ്പാക്കി മാറ്റുന്നു. നിരപരാധികളെ കൊന്നു കൊല വിളിക്കുന്നു.<br /><br />ശവപ്പറമ്പില്‍ നിരന്നു കിടക്കുന്ന ശവങ്ങള്. അവയ്ക്കിടയില്‍ പരതി നടക്കുന്ന ഒരു സ്ത്രീ രൂപം. ശവങ്ങള്‍ക്കിടയില്‍ പ്രിയപ്പെട്ട ആരെയോ തിരയുകയാണു്. ആരാണു് ആ സ്ത്രീ?അതു് എന്റെ, അല്ലെങ്കില്‍ നിങ്ങളുടെ അമ്മയാകാം, ഭാര്യയകാം, പെങ്ങളാകാം, മകളാകാം.<br /><br />ശവങ്ങള്‍ക്കിടയില്‍ തിരയുന്നത് എന്നെയാകാം, നിങ്ങളെ ആകാം. തേങ്ങല്‍ അടക്കിപ്പിടിച്ച നിസ്സഹായത. ആ കണ്ണില്‍, നഷ്ടപ്പെട്ടു പോയ പ്രിയപ്പെട്ട ആളിനു വേണ്ടി ഒരു തുള്ളി കണ്ണീര്!.<br /><br />ഈ കണ്ണീര് കണ്ടു ചിരിക്കുവാനാണോ ഈ ഭ്രാന്തന്മാര് ഇതു ചെയ്യുന്നത്?<br /><br />എങ്കില്‍ ഈ കണ്ണീര് കണ്ട് ആരും ചിരിക്കേണ്ടതില്ല. ഈ ദുഃഖവും ഞങ്ങള്‍ മറികടക്കും. അവസാനം ചിരിക്കുന്നതു ഞങ്ങളായിരിക്കും, ഭീകരതയുടെ അന്ത്യം കാണുമ്പോള്‍!pradeephttp://www.blogger.com/profile/07319339380195881230noreply@blogger.com2tag:blogger.com,1999:blog-8644146774584202580.post-75633267961721662612008-11-20T16:01:00.000-08:002008-11-20T16:09:21.340-08:00മമ്മൂട്ടി ഫാന്‍സും മോഹന്‍ലാല്‍ ഫാന്‍സും<p> സഹോദരന്മാരാണു് സുജിത്തും ശ്രീജിത്തും. സുജിത്ത് മമ്മൂട്ടി ഫാന്‍. ശ്രീജിത്ത് മോഹന്‍ലാല്‍ ഫാന്‍. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും കാര്യം പറഞ്ഞ് രണ്ടും കൂടെ അടിയുണ്ടാക്കാത്ത ദിവസങ്ങള്‍ വിരളം.</p><p> </p><p>രാവിലെ ശ്രീജിത്ത് വീടിന്റെ വരാന്തയില്‍ ഇരിക്കുകയാണു്. അപ്പോഴാണു സുജിത്ത് പുറത്തു നിന്നു കയറി വന്നത്. മുണ്ടും ഷര്‍ട്ടും വേഷം. നെറ്റിയില്‍ ചന്ദനക്കുറി.</p><p> </p><p>"രാവിലെ സാറെവിടെ പോയിട്ടു വരുന്നു ?", ശ്രീജിത്ത് പരിഹാസത്തോടെ ചോദിച്ചു.</p><p> </p><p>" എനിക്കു സൗകര്യമുള്ളിടത്ത്. നിനക്ക് എന്തോ വേണം അറിഞ്ഞിട്ട് ?".</p><p> </p><p>"വെള്ള മുണ്ട്......... ചന്ദനക്കുറി. ഉം.... അമ്പലത്തില്‍ പോയി, അല്ല്യോ ?"</p><p> </p><p>സുജിത്ത് ഒന്നും പറയാതെ അനുജനെ രൂക്ഷമായി ഒന്നു നോക്കി.</p><p> </p><p>"ഓഹൊഹൊഹോ. ഇന്നു മമ്മൂട്ടി സാറിന്റെ സിനിമാ എറങ്ങുന്നുണ്ടല്ലേ ?. രാവിലെ ഗണപതിക്കു തേങ്ങാ അടിക്കാന്‍ പോയതാ, അല്ല്യോ ?. എട്ടു നെലേ പൊട്ടാതിരുന്നാല്‍ ഭാഗ്യം!".</p><p> </p><p>"എടാ ചെറുക്കാ, രാവിലെ എന്റെ വായിലിരിക്കുന്നതൊന്നും കേക്കണ്ടാ. മിണ്ടാതിരുന്നോ". സുജിത്തിനു ദേഷ്യം വന്നു.</p><p> </p><p>"വല്ല്യ നടനാത്രേ!. ഒന്നു ഡാന്‍സു ചെയ്യാനറിയാമോ ?. അതിനു വേറെ ആളിനെ വിളിക്കണം".</p><p> </p><p>"നീ പോടാ. സന്ദര്‍ഭത്തിനനുസരിച്ച് ഡാന്‍സു ചെയ്യാനൊന്നും മമ്മൂക്കായ്ക്ക് ഒരു ബുദ്ധിമുട്ടുമില്ല. അല്ലാതെ തൊടക്കം മുതല്‍ ഒടുക്കം വരെ ചെലരെപ്പോലെ കോമാളി വേഷോം കെട്ടി തുള്ളിച്ചാടാനൊന്നും മമ്മൂക്കായെ കിട്ടത്തില്ല. തുള്ളിച്ചാടുന്നതിലല്ല കാര്യം, മോനേ. അഭിനയിക്കണം!. അക്കാര്യത്തിലിന്നു മമ്മൂക്കായെ വെല്ലാന്‍ തത്ക്കാലം ആരുമില്ല".</p><p> </p><p>"ആഹഹഹ. അഭിനയത്തിന്റെ കാര്യമൊന്നും പറയണ്ടാ. അതൊക്കെ ഞങ്ങടെ അമ്പിളിച്ചേട്ടന് പറഞ്ഞു വച്ചിട്ടൊണ്ട്".</p><p> </p><p>"ഞങ്ങടെ അമ്പിളിച്ചാട്ടനോ. അതാരാണെടേ അപ്പീ?. അങ്ങേരെന്തരാണോ പറഞ്ഞത്?. അമ്മയാണെ ഞാന്‍ കേട്ടിട്ടില്ല, കേട്ടോ!". സുജിത്ത് പരിഹസിച്ചു.</p><p> </p><p>" എങ്കില്‍ ഇപ്പൊ കേട്ടോ - മോഹന്‍ ലാല്‍ ഈസ് ഏ ബോണ്‍ ആക്റ്റര്‍. മമ്മൂട്ടി ഈസ് ഏ ട്രെയിന്‍ഡ് ആക്റ്റര്‍".</p><p> </p><p>"ബോണ്‍ ആക്റ്ററായാലും ട്രെയിന്‍ഡ് ആക്റ്ററായാലും നല്ല ആക്റ്ററാരാണെന്നതു നോക്കിയാല്‍ മതി...... മമ്മൂട്ടിക്ക് എത്ര തവണ ഭരത് അവാര്‍ഡ് കിട്ടിയിട്ടുണ്ട് ?"</p><p> </p><p>ശ്രീജിത്ത് ഒന്നും മിണ്ടിയില്ല.</p><p> </p><p>"എന്താ ഒന്നും മിണ്ടാത്തത് ?. സുജിത്ത് വിട്ടില്ല.</p><p> </p><p>"പിന്നേ, നിന്റെ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം പറയുകയല്ലേ എന്റെ ജോലി".അതും പറഞ്ഞ് അവന് അകത്തേയ്ക്കു കയറി പോയി. ദേഷ്യം വരുമ്പോള്‍ ചേട്ടനെ നീ എന്നേ ശ്രീജിത്ത് വിളിക്കൂ.</p><p> </p><p>***************************************************************</p><p> </p><p>മോഹന്‍ ലാല്‍ ആരാധക സംഘത്തിന്റെ സ്ഥലത്തെ യൂണിറ്റിന്റെ സമ്മേളനം നടക്കുന്നു. യൂണിറ്റ് സെക്രട്ടറി ആയ ശ്രീജിത്ത് സംസാരിക്കുകയാണു് -</p><p> </p><p>".........അതു കൊണ്ട് നമ്മുടെ പ്രിയപ്പെട്ട ലാലേട്ടന്റെ ഒരു പൂര്‍ണ്ണകായ പ്രതിമ നമ്മുടെ നാട്ടില്‍ സ്ഥാപിക്കാന്‍ വേണ്ട നടപടി ക്രമങ്ങള്‍ നമ്മള് ഉടന്‍ തന്നെ ആരംഭിക്കുവാന്‍ പോവുകയാണു്".</p><p> </p><p>ദീര്‍ഘമായ കരഘോഷം!. മുദ്രാവാക്യം വിളി - "ലാലേട്ടന്...സിന്ദാബാദ്"</p><p> </p><p>"പിന്നെ ഒരു കാര്യം....." ശ്രീജിത്ത് തുടര്‍ന്നു. "തത്ക്കാലം ഇക്കാര്യം പുറത്തു വിടണ്ട. ഇതു മറ്റവന്മാര് അറിഞ്ഞാല്‍ നമ്മക്കിട്ടു പാര വച്ച് മമ്മൂട്ടിയുടെ പ്രതിമ ആദ്യം കൊണ്ടു സ്ഥാപിച്ചെന്നു വരും. ഏതായാലും രാഷ്ട്രീയപ്പാര്‍ട്ടികളിലെ പോലെ വിവരങ്ങള്‍ ചോര്‍ത്തിക്കൊടുക്കുന്ന ചാരന്മാര് നമ്മുടെ സംഘടനയില്‍ ഇല്ലാത്തതു ഭാഗ്യം"........</p><p> </p><p>"ഞാനും കൂടെ ഇരുന്നോട്ടേ ?". ചാരിയിട്ടിരുന്ന പിന് വാതില്‍ തുറന്ന് അകത്തേയ്ക്കു വന്ന തോമസുകുട്ടി ചോദിച്ചു.അതൊരു അപ്രതീക്ഷിത സംഭവമായിരുന്നു.പുറകോട്ടു തിരിഞ്ഞു നോക്കിയ എല്ലാവരും ആഗതനെ കണ്ട് ഒരു നിമിഷം തരിച്ചിരുന്നു. കാരണം തോമസുകുട്ടി ആ നാട്ടിലെ അറിയപ്പെടുന്ന മമ്മൂട്ടി ഫാനാണു്!.</p><p> </p><p>ആദ്യത്തെ ആ ഞെട്ടലില്‍ നിന്നു പെട്ടെന്നു മോചിതനായ ശ്രീജിത്ത് ശബ്ദമുയര്‍ത്തി പറഞ്ഞു:</p><p> </p><p>"ഇതു മെംബര്‍മാര്‍ക്കുള്ള യോഗമാണു്. ശത്രു പക്ഷത്തുള്ള തനിക്കിവിടെന്തു കാര്യം?.....ഉം.. പുറത്തു പോകണം"</p><p> </p><p>തോമസുകുട്ടിയെ പിടിച്ചു പുറത്താക്കാന്‍ രണ്ടു പേര് എഴുന്നേറ്റു.</p><p> </p><p>"പറയുന്നതു കേള്‍ക്കൂ പ്ലീസ്. ഞാന്‍ മെംബറാകാന്‍ വന്നതാണു്". </p><p> </p><p>തോമസുകുട്ടി അപേക്ഷിച്ചു.</p><p> </p><p>"നീ മമ്മൂട്ടി ആരാധക സംഘത്തിന്റെ മെംബറല്ലേ?". ശ്രീജിത്ത് ചോദിച്ചു.</p><p> </p><p>"അതേ, മെംബറാണു്. ഞാന്‍ മമ്മൂട്ടിയേയും മോഹന്‍ ലാലിനേയും ഒരു പോലെ ഇഷ്ടപ്പെടുന്നു, ആരാധിക്കുന്നു. എന്താ അതു പാടില്ലേ?. എനിക്കു രണ്ടു സംഘടനയിലും അംഗമാവണം. രണ്ടിലും പ്രവര്‍ത്തിക്കണം. എന്താ അതു തെറ്റാണോ?".</p><p> </p><p>"അങ്ങനെ രണ്ടു വള്ളത്തിലും ചവിട്ടിക്കൊണ്ടുള്ള യാത്ര വേണ്ട. ഇവന് ചാരപ്പണിക്കുവന്നതാണു്. പിടിച്ചു പുറത്താക്ക്".തോമസുകുട്ടിയെ ബലമായി പിടിച്ചു പുറത്താക്കി. രണ്ടടിയും കൊടുത്തു!.വാതില്‍ കുറ്റിയിട്ടിട്ടാണു യോഗം തുടര്‍ന്നത്.</p><p> </p><p>***************************************************************</p><p> </p><p>സുജിത്തുമായി ഒരു ഏറ്റുമുട്ടലിനു തയ്യറായിട്ടാണു് അന്നു രാത്രി ശ്രീജിത്ത് വീട്ടിലെത്തിയത്. സുജിത്ത് വീടിന്റെ വരാന്തയില്‍ത്തന്നെ ഇരിപ്പുണ്ടായിരുന്നു.</p><p> </p><p>" നീയൊക്കെ എന്തു വൃത്തികെട്ട പണിയാ കാണിച്ചത്?......... അവന്റെ കയ്യും കാലും തല്ലിയൊടിച്ചു വിടേണ്ടതാരുന്നു. പിന്നെ ഞങ്ങള്‍ക്കല്‍പ്പം മര്യാദയുള്ള കാരണം ചെയ്തില്ലെന്നേയുള്ളൂ". സുജിത്തിനെ കണ്ടയുടന്‍ തന്നെ ശ്രീജിത്ത് ചൂടായി.</p><p> </p><p>"മനസ്സിലായില്ല". സുജിത്ത് ഗൗരവം വിടാതെ പറഞ്ഞു.</p><p> </p><p>"തോമസുകുട്ടിയെ പറഞ്ഞയച്ചതു നീയല്ലാരുന്നോ?".</p><p> </p><p>"എവിടെ പറഞ്ഞു വിട്ടെന്നാ?. ഞാനാരേയും എങ്ങും വിട്ടില്ല".</p><p> </p><p>സുജിത്തിന്റെ മുഖഭാവം കണ്ടപ്പോള്‍ അയാള്‍ പറയുന്നതു സത്യമാണെന്നു ശ്രീജിത്തിനു തോന്നി.</p><p> </p><p>"എന്നാല്‍ കേട്ടോ. തോമസുകുട്ടി വൈകിട്ട് ഞങ്ങളുടെ ഓഫീസ്സില്‍ വന്നു കയറി. അവനു ഞങ്ങളുടെ മെംബര്‍ഷിപ്പു വേണം പോലും!. അവന് മമ്മൂട്ടിയുടെയും മോഹന്‍ ലാലിന്റെയും ഫാനാണു പോലും".അതു കേട്ടിട്ട് സുജിത്ത് ഒരു നിമിഷം തരിച്ചിരുന്നു.</p><p> </p><p>"ഓഹോ, അവന് ഇത്തരം ചതിയനാണെന്നു വിചാരിച്ചില്ല. അവനെ ഞാനൊന്നു കാണട്ടെ".</p><p> </p><p>***************************************************************</p><p> </p><p>ഇതൊന്നുമറിയാതെ അടുത്ത ദിവസം രാവിലെ മമ്മൂട്ടി ആരാധക സംഘത്തിന്റെ ഓഫീസ്സില്‍ ചെന്ന തോമസുകുട്ടിക്കു കിട്ടിയതു മര്ദ്ദനമാണു്. കൂടാതെ മമ്മൂട്ടി ആരാധക സംഘത്തില്‍ നിന്നു പുറത്താക്കുകയും ചെയ്തു. മമ്മൂട്ടിയോടൊപ്പം മോഹന്‍ ലാലിനെയും ആരാധിക്കുന്നു എന്ന നിലപാടില്‍ ഉറച്ചു നില്ക്കുന്ന ഒരാളെ പിന്നെ എന്തു ചെയ്യും!.അടി കൊണ്ടു പുറത്തേക്കോടുന്നതിനിടയില്‍ തോമസുകുട്ടി ഉറക്കെ വിളിച്ചു ചോദിച്ചു:</p><p> </p><p>"മമ്മൂട്ടിയേയും മോഹന്‍ ലാലിനേയും ഒരുമിച്ച് ആരാധിക്കാന്‍ ഈ നാട്ടിലെ പൗരനായ എനിക്ക് അവകാശം ഇല്ലേ?. രണ്ടു പേര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കാന്‍ എനിക്ക് അവകാശം ഇല്ലേ?".</p><p> </p><p>ഈ ചോദ്യത്തിനൊക്കെ ആരാണുത്തരം പറയാന്‍, അല്ലേ?. </p>pradeephttp://www.blogger.com/profile/07319339380195881230noreply@blogger.com3